< സങ്കീർത്തനങ്ങൾ 33 >

1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.
Inĩrai Jehova mũkenete, inyuĩ andũ arĩa athingu; andũ arĩa arũngĩrĩru ngoro nĩo maagĩrĩirwo nĩkũmũgooca.
2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.
Goocai Jehova na kĩnanda kĩa mũgeeto; mũinĩrei na kĩnanda kĩrĩa kĩgeete na nga ikũmi.
3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.
Mũinĩrei rwĩmbo rwerũ; hũũrai inanda mũrĩ na ũũgĩ, na mwanĩrĩre nĩ gũkena.
4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.
Nĩgũkorwo kiugo kĩa Jehova nĩkĩerekereru na nĩ kĩa ma; we nĩ mwĩhokeku maũndũ-inĩ mothe marĩa ekaga.
5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.
Jehova nĩendete ũthingu na ciira wa kĩhooto; thĩ yothe ĩiyũrĩte wendani wake ũrĩa ũtathiraga.
6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.
Igũrũ rĩombirwo na ũndũ wa kiugo kĩa Jehova, mbũtũ cia igũrũ ikĩũmbwo na mĩhũmũ ya kanua gake.
7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു.
Aacookanĩrĩirie maaĩ ma iria inene ndigithũ-inĩ; maaĩ ma kũrĩa kũriku aamaigire thĩinĩ wa makũmbĩ.
8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.
Thĩ yothe nĩĩtigĩre Jehova; andũ othe a thĩ nĩmamũtĩĩe.
9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.
Nĩgũkorwo aaririe, thĩ ĩkĩgĩa kuo; aathanire, ĩkĩĩhaanda, ĩkĩrũma wega.
10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
Jehova nĩarigiicaga mĩbango ya ndũrĩrĩ; nĩathũkagia mĩoroto ya andũ.
11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.
No mĩbango ya Jehova ĩĩhaandaga wega nginya tene, mĩoroto ya ngoro yake ĩgakinyĩra njiarwa na njiarwa.
12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
Kũrathimwo-rĩ, nĩ rũrĩrĩ rũrĩa Jehova arĩ we Ngai waruo, andũ arĩa eethuurĩire matuĩke igai rĩake.
13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
Jehova arĩ igũrũ aroraga thĩ akoona andũ othe;
14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—
acũthagĩrĩria arĩa othe matũũraga gũkũ thĩ, arĩ o kũu gĩikaro-inĩ gĩake,
15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.
we nĩwe mũũmbi wa ngoro ciao othe, na nĩoĩ mawĩra mao mothe.
16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.
Gũtirĩ mũthamaki ũhonokagio nĩ mũigana wa ita rĩake, na gũtirĩ njamba ya ita ĩĩteithũraga nĩ ũndũ wa hinya wayo mũnene.
17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.
Ha ũhoro wa kũhonokania-rĩ, mbarathi cia mbaara nĩ mwĩhoko wa tũhũ; o na ĩrĩ na hinya mũingĩ ndĩngĩhonokania.
18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,
No rĩrĩ, maitho ma Jehova macũthagĩrĩria andũ arĩa mamwĩtigagĩra, o acio maikaraga mehokete wendo wake ũrĩa ũtathiraga,
19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
akamateithũra gĩkuũ-inĩ, na akamatũũria muoyo hĩndĩ ya ngʼaragu.
20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
Ithuĩ twetagĩrĩra Jehova tũrĩ na mwĩhoko; nĩwe ũteithio witũ o na ngo iitũ.
21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.
Ngoro ciitũ nĩcikenete nĩ ũndũ wake, nĩgũkorwo twĩhokete rĩĩtwa rĩake itheru.
22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.
Wee Jehova-rĩ, wendo waku ũrĩa ũtathiraga ũroikarania na ithuĩ, o ta ũrĩa ithuĩ tũkwĩrĩgĩrĩire.

< സങ്കീർത്തനങ്ങൾ 33 >