< സങ്കീർത്തനങ്ങൾ 31 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ.
အိုထာဝရဘုရား ၊ ကိုယ်တော် ကို အကျွန်ုပ်ခိုလှုံ ပါ ၏။ ရှက်ကြောက် ခြင်းနှင့် အစဉ် ကင်းလွတ် ပါစေသော။ တရား တော်နှင့်အညီ အကျွန်ုပ် ကို ကယ်နှုတ် တော်မူပါ။
2 അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്, എന്നെ മോചിപ്പിക്കാൻ വേഗം വരണമേ; അങ്ങ് എനിക്ക് അഭയമാകുന്ന പാറയും എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ.
အကျွန်ုပ် ဘက်သို့ နား တော်ကို လှည့် ၍ အလျင် အမြန်ကယ်နှုတ် တော်မူပါ။ ကိုယ်တော် သည် အကျွန်ုပ် ၌ ခိုင်ခံ့ သောကျောက် ၊ အကျွန်ုပ် လုံခြုံ ရာ ရဲတိုက် ဖြစ် တော်မူပါ။
3 അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ.
အကယ် စင်စစ်အကျွန်ုပ် ၏ကျောက် ၊ အကျွန်ုပ် ၏ ရဲတိုက် ကား ၊ ကိုယ်တော် ပေတည်း။ နာမတော် အဘို့ အလို့ငှါ အကျွန်ုပ် ကို လမ်းပြ ၍ သွန်သင် ပဲ့ပြင်တော်မူပါ။
4 എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ, കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.
ကိုယ်တော် သည် အကျွန်ုပ် ခိုလှုံ ရာဖြစ်တော်မူ၏။ ထိုကြောင့် အကျွန်ုပ် အဘို့ ဝှက်ထား သော ကျော့ကွင်း ထဲ က အကျွန်ုပ် ကို နှုတ် ယူတော်မူပါ။
5 ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ.
သစ္စာ စောင့်တော်မူသောဘုရား သခင်ထာဝရဘုရား ၊ ကိုယ်တော်သည် အကျွန်ုပ် ကို ရွေးနှုတ် တော်မူသည် ဖြစ်၍၊ အကျွန်ုပ် ၏ဝိညာဉ် ကို ကိုယ်တော် လက် ၌ အပ် ပါ၏။
6 മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു; എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.
မုသာ အနတ္တ ကို ဆည်းကပ် သောသူတို့ကို အကျွန်ုပ်သည်မုန်း ၍ ၊ ထာဝရဘုရား ကို ခိုလှုံ ပါ၏။
7 അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും, കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു.
ကရုဏာ တော်ကြောင့် ဝမ်းသာ ရွှင်လန်း ခြင်း ရှိပါလိမ့်မည်။ ကိုယ်တော် သည် အကျွန်ုပ် ဆင်းရဲ ခြင်းကို ကြည့်ရှု ၍ ၊ အကျွန်ုပ် ၏ ဝိညာဉ် တွေ့ သောအမှုကို သိ မှတ် တော်မူ၏။
8 ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.
အကျွန်ုပ် ကို ရန်သူ လက် သို့ မ အပ် ဘဲ ကျယ်ဝန်း သောအရပ်၌ နေရာ ချတော်မူ၏။
9 യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ; എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു, എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു.
အိုထာဝရဘုရား ၊ အကျွန်ုပ် ၌ အမှု ရောက်ပါပြီ။ ထိုကြောင့် အကျွန်ုပ် ကို သနား တော်မူပါ။ ပူပန် ခြင်းအားဖြင့် အကျွန်ုပ် မျက်စိ ၊ စိတ် နှလုံး၊ ဝမ်း တို့သည် ပျက် ကြပါပြီ။
10 എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു എന്റെ ആയുസ്സ് നെടുവീർപ്പിനാലും; എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു.
၁၀အကျွန်ုပ် သည် ပူပန် ခြင်းရှိ၍ ၊ အသက် ကာလ ကို လွန် စေရပါ၏။ နှစ်စဉ် အတိုင်း ညည်းတွား လျက် နေရပါ၏။ ကိုယ် အပြစ် ကြောင့် အကျွန်ုပ် အား လျော့ ၍ ၊ ရန်သူများကြောင့် အရိုး တို့သည် ဆွေးမြေ့ ကြပါ၏။
11 എന്റെ എല്ലാ ശത്രുക്കളുംനിമിത്തം, ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി— തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു.
၁၁အိမ်နီးချင်း တို့သည် အကျွန်ုပ် ကို အထူး သဖြင့်ကဲ့ရဲ့ ကြပါ၏။ အကျွမ်း ဝင်သော သူများတို့သည်လည်း ရွံ ကြပါ၏။ အိမ် ပြင်မှာ အကျွန်ုပ် ကို တွေ့ မြင်သောသူတို့ သည် ရှောင်၍ ပြေး ကြပါ၏။
12 മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു; തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു.
၁၂မ အောက်မေ့သော အသေ ကောင်ကဲ့ သို့၊ အကျွန်ုပ်ကို မေ့လျော့ကြပါ၏။ အိုး ခြမ်း ကဲ့ သို့အကျွန်ုပ် ဖြစ် ပါ၏။
13 അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു, “ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!” അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു.
၁၃လူများ ကဲ့ရဲ့ ပြစ်တင်ခြင်းကို ကြား ရပါ၏။ ပတ်ဝန်းကျင် အရပ်တို့၌ ကြောက်မက် ဘွယ်သောအကြောင်း ရှိပါ၏။ လူ များတို့သည် အချင်းချင်း သင်း ဖွဲ့လျက် ၊ အကျွန်ုပ် အသက် ကိုသတ် မည်အကြောင်း ကြံစည် ကြပါ ၏။
14 എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു.
၁၄သို့သော်လည်း ထာဝရဘုရား ၊ ကိုယ်တော် ကို အကျွန်ုပ် ကိုးစား ပါ၏။ ကိုယ်တော် သည် အကျွန်ုပ် ၏ ဘုရား သခင်ဖြစ်တော်မူသည်ဟု အကျွန်ုပ် လျှောက်ဆို ပါ၏။
15 എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്; എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ.
၁၅အကျွန်ုပ် ၌ဖြစ် လေသမျှသော အမှုအရာတို့ကို ကိုယ်တော် စီရင် ပိုင်တော်မူ၏။ ရန်သူ တို့နှင့် ညှဉ်းဆဲ တတ် သောသူတို့ လက် မှ အကျွန်ုပ် ကို ကယ်နှုတ် တော်မူပါ။
16 അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
၁၆မျက်နှာ တော်၏ အလင်းကိုကိုယ်တော် ၏ ကျွန် အပေါ် ၌ ထွန်းလင်း စေတော်မူပါ။ ကရုဏာ တော်ကြောင့် ၊ အကျွန်ုပ် ကိုကယ်တင် တော်မူပါ။
17 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ. (Sheol h7585)
၁၇အိုထာဝရဘုရား ၊ အကျွန်ုပ်သည် ကိုယ်တော် ကို ဆုတောင်း ပဌနာပြုပါသည်ဖြစ်၍ ၊ ရှက်ကြောက် ခြင်းမ ရှိ ပါစေနှင့်။ လူဆိုး တို့မူကား၊ အရှက် ကွဲလျက်မရဏာ နိုင်ငံ၌ တိတ်ဆိတ် စွာနေကြပါစေသော။ (Sheol h7585)
18 വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ, കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.
၁၈မာန ထောင်လွှားခြင်း၊ မထီမဲ့မြင် ပြုခြင်းနှင့်တကွ ၊ ဖြောင့်မတ် သောသူတဘက် ၌ စော်ကား သော စကားကိုပြော ၍ ၊ မုသာ ၌ကျင်လည်သော နှုတ် တို့သည် တိတ်ဆိတ် စွာနေကြပါစေသော။
19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ അവിടത്തെ നന്മ എത്രയോ സമൃദ്ധം.
၁၉ကိုယ်တော် ကို ကြောက်ရွံ့ သောသူတို့ အဘို့ သို ထားတော်မူ၍ ၊ လူ သား တို့ရှေ့ မှာ ကိုယ်တော် ကို ခိုလှုံ သောသူတို့ အဘို့ ပြုပြင် တော်မူသောဆု ကျေးဇူးတော် သည် အလွန် ကြီးလှပါ၏။
20 ആരോപണം നടത്തുന്ന നാവിൽനിന്ന് അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു; മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച് അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.
၂၀လူ တို့ပြုတတ်သောပရိယာယ်နှင့် ကင်းလွတ်စေ ခြင်းငှါ၊ ကျိန်းဝပ် တော်မူရာအတွင်း အရပ်၌ ထိုသူ တို့ကို ဝှက်ထား တော်မူ၏။ ရန်တွေ့ ခြင်း အသံကို ကွယ်ကာလျက်၊ တဲ တော်တွင် သူ တို့ကို စောင့်မ တော်မူ၏။
21 യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.
၂၁ထာဝရဘုရား ၌ မင်္ဂလာ ဖြစ်စေသတည်း။ အကြောင်း မူကား၊ ခိုင်ခံ သောမြို့ ၌ အံဘွယ်သောမေတ္တာ ကရုဏာတော်ကို အကျွန်ုပ် အား ထင်ရှား ပြတော်မူပြီ။
22 “അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!” എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു. എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു.
၂၂အကျွန်ုပ် သည် ကိုယ်တော် ၏မျက်နှာ ကွယ်ရာ ၌ ဆုံးရှုံး ပါပြီဟု အကျွန်ုပ် တုန်လှုပ် လျက် ဆို မိသော်လည်း ၊ ကိုယ်တော် ကို အော်ဟစ် သောအခါ အကျွန်ုပ် ပြုသောပဌနာ စကားသံ ကိုကိုယ်တော်နားထောင် တော်မူသတည်း။
23 യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക! യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു, എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു.
၂၃ထာဝရ ဘုရား၏ သန့်ရှင်း သူအပေါင်း တို့၊ ထာဝရဘုရား ကိုချစ် ကြလော့။ ထာဝရဘုရား သည် သစ္စာ ရှိသောသူတို့ကို စောင့်မ တော်မူ၏။ မာန ထောင်လွှားသောသူ တို့ကိုကား ၊ အပြစ်များ စွာဆပ် ပေးတော်မူသတည်း။
24 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ, ശക്തരായിരിക്കുക, സുധീരരായിരിക്കുക.
၂၄ထာဝရဘုရား ကို ကိုးစား သောသူအပေါင်း တို့၊ အား ယူ၍ ရဲရင့် သော စိတ် နှလုံးရှိကြလော့။

< സങ്കീർത്തനങ്ങൾ 31 >