< സങ്കീർത്തനങ്ങൾ 100 >

1 ഒരു സ്തോത്രസങ്കീർത്തനം. സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
[Ein Lobpsalm. [O. Ein Psalm beim Dankopfer] ] Jauchzet Jehova, ganze Erde!
2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക; ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.
Dienet Jehova mit Freuden; kommet vor sein Angesicht mit Jubel!
3 യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.
Erkennet, daß Jehova Gott ist! Er hat uns gemacht, und nicht wir selbst, [Nach and. Lesart: und wir sind sein] -sein Volk und die Herde seiner Weide.
4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക; അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.
Kommet in seine Tore mit Lob, [O. Dank] in seine Vorhöfe mit Lobgesang! Lobet ihn, [O. Danket ihm] preiset seinen Namen!
5 കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു; അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
Denn gut ist Jehova; seine Güte währt ewiglich, und seine Treue von Geschlecht zu Geschlecht.

< സങ്കീർത്തനങ്ങൾ 100 >