< സംഖ്യാപുസ്തകം 27 >

1 യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു.
Na rĩrĩ, airĩtu acio a Zelofehadi mũrũ wa Heferi mũrũ wa Gileadi, mũrũ wa Makiru, mũrũ wa Manase maarĩ a mbarĩ cia Manase mũrũ wa Jusufu. Marĩĩtwa ma airĩtu acio maarĩ Mahala, na Noa, na Hogila, na Milika, na Tiriza. Nĩmathiire, magĩkuhĩrĩria
2 അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു:
itoonyero rĩa Hema-ya-Gũtũnganwo, makĩrũgama mbere ya Musa, na Eleazaru ũrĩa mũthĩnjĩri-Ngai, na mbere ya atongoria, o na kĩũngano gĩothe gĩa Isiraeli, makiuga atĩrĩ,
3 “ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല.
“Ithe witũ aakuĩrĩire werũ-inĩ. Ndaarĩ ũmwe wa arũmĩrĩri a Kora, arĩa manyiitanire mokĩrĩre Jehova, no aakuire nĩ ũndũ wa mehia make mwene na ndaarĩ na aanake.
4 ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.”
Nĩ kĩĩ gĩgũtũma rĩĩtwa rĩa awa rĩniinwo mbarĩ-inĩ yao, nĩ ũndũ atĩ ndaarĩ na mwanake? Tũhei igai hamwe na andũ a nyũmba ya ithe witũ.”
5 അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു.
Nĩ ũndũ ũcio Musa agĩtwarĩra Jehova ũhoro ũcio wao,
6 യഹോവ മോശയോട് അരുളിച്ചെയ്തു:
nake Jehova akĩmwĩra atĩrĩ,
7 “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം.
“Ũguo airĩtu a Zelofehadi maroiga nĩ kĩhooto. Ti-itherũ nĩ wega ũmaheanĩrie igai rĩao na andũ a nyũmba ya ithe wao, o narĩo igai rĩa ithe wao ũmahe.
8 “ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.
“Ĩra andũ a Isiraeli atĩrĩ, ‘Mũndũ angĩkua na ndatige mwana wa kahĩĩ, mwarĩ nĩaheo igai rĩake.
9 അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം.
Angĩgakorwo atarĩ na mũirĩtu-rĩ, heagai ariũ a nyina igai rĩake.
10 അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം.
Angĩgakorwo atarĩ na ariũ a nyina-rĩ, heagai ariũ a nyina na ithe igai rĩake.
11 അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’”
Angĩkorwo ithe ndaarĩ na ariũ a nyina-rĩ, heagai mũndũ wa mbarĩ yao ũrĩa marĩ a igai rĩake, nĩguo rĩtuĩke rĩake. Ũndũ ũcio ũgũtuĩka watho wa kũrũmagĩrĩrwo nĩ andũ a Isiraeli, o ta ũrĩa Jehova aathire Musa.’”
12 ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക.
Ningĩ Jehova akĩĩra Musa atĩrĩ, “Ũkĩra wambate kĩrĩma-inĩ gĩkĩ, kũu rũgongo rwa Abarimu, wĩrorere bũrũri ũrĩa heete andũ a Isiraeli.
13 നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും.
Warĩkia kũwona, we nĩũgũkua o ta ũrĩa Harũni mũrũ wa nyũkwa aakuire, na ũcookanĩrĩrio na andũ anyu,
14 സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.
nĩgũkorwo rĩrĩa kĩrĩndĩ kĩanemeire hau maaĩ-inĩ ma Werũ wa Zini, wee na Harũni inyuĩ eerĩ mũtiathĩkĩire watho wakwa, nĩmwagire kũndĩĩithia nĩguo muonanie atĩ ndĩ mũtheru mbere ya maitho mao.” (Maaĩ macio nĩ marĩa ma Meriba Kadeshi, Werũ-inĩ wa Zini.)
15 മോശ യഹോവയോട്,
Musa akĩĩra Jehova atĩrĩ,
16 “യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു.
“Jehova-Ngai wa maroho ma andũ othe, nĩagĩthuure mũndũ atuĩke mũrori wa kĩrĩndĩ gĩkĩ,
atwaranage nakĩo gĩkiumagara na gĩkĩinũka, ũrĩa ũrĩgĩtongoragia gĩgĩthiĩ na gĩgĩcooka, nĩguo kĩrĩndĩ gĩkĩ kĩa Jehova gĩtigatuĩke ta ngʼondu itarĩ na mũrĩithi.”
18 അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക.
Nĩ ũndũ ũcio Jehova akĩĩra Musa atĩrĩ, “Oya Joshua mũrũ wa Nuni, mũndũ ũrĩ na roho thĩinĩ wake, na ũmũigĩrĩre guoko gwaku.
19 അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക.
Mũrũgamie mbere ya Eleazaru ũrĩa mũthĩnjĩri-Ngai, na mbere ya kĩũngano gĩothe ũmũtue mũtongoria wao hau mbere yao.
20 നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും.
Ũmũhe ũhoti ũmwe waku, nĩgeetha kĩrĩndĩ gĩothe kĩa andũ a Isiraeli kĩmwathĩkagĩre.
21 അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.”
Nake arũgamage mbere ya Eleazaru ũcio mũthĩnjĩri-Ngai, ũrĩa ũrĩmũtuĩragĩria ũhoro na ũndũ wa kũũria Urimu mbere ya Jehova. Rĩrĩa aathana, hamwe na kĩrĩndĩ gĩothe kĩa andũ a Isiraeli makoimagara, ningĩ aathana rĩngĩ makainũka.”
22 യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി.
Musa agĩĩka o ta ũguo Jehova aamwathĩte. Akĩoya Joshua, na akĩmũrũgamia mbere ya Eleazaru ũrĩa mũthĩnjĩri-Ngai o na mbere ya kĩũngano kĩu gĩothe.
23 യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.
Ningĩ akĩmũigĩrĩra moko make na akĩmũtua mũtongoria wao o ta ũrĩa Jehova aathĩte Musa.

< സംഖ്യാപുസ്തകം 27 >