< സംഖ്യാപുസ്തകം 12 >

1 മോശ ഒരു കൂശ്യസ്ത്രീയെ വിവാഹംകഴിച്ചിരുന്നതിനാൽ, കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും മോശയ്ക്കു വിരോധമായി സംസാരിച്ചു.
Nao Miriamu na Harũni magĩtetia Musa, nĩ ũndũ wa mũtumia wake Mũkushi, nĩgũkorwo Musa nĩ ahikĩtie Mũkushi.
2 “മോശയിൽക്കൂടിമാത്രമേ യഹോവ സംസാരിച്ചിട്ടുള്ളോ?” അവർ ചോദിച്ചു. “അവിടന്ന് ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലയോ?” യഹോവ ഇതു കേട്ടു.
Ningĩ nao mooragia atĩrĩ, “Anga Jehova angĩaria o na Musa wiki? Githĩ o na ithuĩ to atwarĩrie?” Nake Jehova akĩigua ndeto icio.
3 എന്നാൽ മോശയാകട്ടെ, ഭൂതലത്തിലുള്ള സകലമനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യനായിരുന്നു.
(Na rĩrĩ, Musa aarĩ mũndũ mwĩnyiihia mũno, mwĩnyiihia gũkĩra andũ arĩa angĩ othe gũkũ thĩ).
4 ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു.
O rĩmwe Jehova akĩĩra Musa na Harũni na Miriamu atĩrĩ, “Inyuĩ atatũ umai mũũke Hema-inĩ ĩyo-ya-Gũtũnganwo.” Nĩ ũndũ ũcio othe atatũ makiuma magĩthiĩ ho.
5 യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ
Ningĩ Jehova agĩikũrũka arĩ thĩinĩ wa gĩtugĩ gĩa itu, akĩrũgama itoonyero-inĩ rĩa Hema ĩyo, na agĩĩta Harũni na Miriamu. Na eerĩ magĩthiathia harĩ we,
6 അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ, യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും. ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.
nake akĩmeera atĩrĩ, “Thikĩrĩriai ciugo ciakwa: “Rĩrĩa mũnabii wa Jehova arĩ gatagatĩ-inĩ kanyu-rĩ, niĩ nĩndĩĩmwĩguũragĩria na cioneki, na ngamwarĩria na irooto.
7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്.
No ha ũhoro wa Musa ndungata yakwa ndiĩkaga ũguo; we nĩ mwĩhokeku thĩinĩ wa nyũmba yakwa yothe.
8 അവനുമായി ഞാൻ അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്; അവൻ യഹോവയുടെ രൂപം കാണും. എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?”
Musa-rĩ, twaranagĩria nake ũthiũ kwa ũthiũ, tũkaaranĩria ũhoro mũtaũku, na ndimwaragĩria na thimo; na nĩwe wonaga ũrĩa Jehova atariĩ. Nĩ kĩĩ kĩgiririe mwĩtigĩre gũtetia Musa ndungata yakwa?”
9 യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.
Nake Jehova agĩcinwo nĩ marakara nĩ ũndũ wao, agĩthiĩ akĩmatiga.
10 മേഘം കൂടാരത്തിനുമീതേനിന്ന് ഉയർന്നപ്പോൾ, മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി. അഹരോൻ അവളെ നോക്കി. അവൾ കുഷ്ഠരോഗിണി എന്നുകണ്ടു
Rĩrĩa itu rĩu rĩeherire igũrũ rĩa Hema ĩyo, Miriamu agĩkorwo aarũgamĩte o ro hau, arĩ na mangũ, akerũha o ta ira. Nake Harũni ehũgũra akĩona atĩ Miriamu aarĩ na mangũ;
11 അപ്പോൾത്തന്നെ അഹരോൻ മോശയോട് അപേക്ഷിച്ചു: “യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്ത പാപം ഞങ്ങളോടു കണക്കിടരുതേ.
nake akĩĩra Musa atĩrĩ, “Ndagũthaitha, mwathi wakwa, ndũgatũrũithĩrie wĩhia ũcio twĩkĩte na ũrimũ.
12 പാതി മാംസം അഴുകിപ്പോയനിലയിൽ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തു വന്ന ചാപിള്ളപോലെ അവൾ ആകരുതേ.”
Ndũkareke ahaane ta kĩhuno kiumĩte nda ya nyina mwĩrĩ wakĩo ũbuthĩte mwena ũmwe.”
13 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു, “ദൈവമേ, അവളെ സൗഖ്യമാക്കണേ!”
Nĩ ũndũ ũcio Musa agĩkaĩra Jehova, akiuga atĩrĩ, “Wee Ngai, ndagũthaitha, mũhonie!”
14 യഹോവ മോശയോട് അരുളിച്ചെയ്തു: “അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയിരുന്നെങ്കിൽ അവൾ ഏഴുദിവസം ലജ്ജിക്കുകയില്ലേ? ഏഴുദിവസം പാളയത്തിനുപുറത്ത് അവളെ അടച്ചിടുക; അതിനുശേഷം അവളെ തിരികെക്കൊണ്ടുവരാം.”
Nake Jehova agĩcookeria Musa, akĩmwĩra atĩrĩ, “Korwo ithe nĩamũtuĩrĩire mata ũthiũ-rĩ, githĩ ndangĩaikarire na thoni matukũ mũgwanja? Mũhingĩrĩriei na kũu nja ya kambĩ matukũ mũgwanja; na thuutha ũcio no acookio kambĩ.”
15 അങ്ങനെ മിര്യാമിനെ ഏഴുദിവസം പാളയത്തിനുപുറത്ത് അടച്ചിട്ടു, അവളെ തിരികെക്കൊണ്ടുവരുംവരെ ജനം യാത്രചെയ്തില്ല.
Nĩ ũndũ ũcio Miriamu akĩhingĩrĩrio na kũu nja ya kambĩ ĩyo matukũ mũgwanja, nao andũ acio angĩ matiathiire na mbere na rũgendo nginya rĩrĩa Miriamu aacookirio kambĩ.
16 ഇതിനുശേഷം ജനം ഹസേരോത്ത് വിട്ട് പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.
Thuutha ũcio, andũ acio a Isiraeli makiuma Hazerothu magĩthiĩ makĩamba hema ciao Werũ-inĩ wa Parani.

< സംഖ്യാപുസ്തകം 12 >