< നെഹെമ്യാവു 7 >

1 മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
నేను సరిహద్దు గోడలు కట్టి, తలుపులు నిలబెట్టిన తరువాత కాపలా కాసేవాళ్లను, గాయకులను, లేవీయులను నియమించాను.
2 എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
తరువాత నా సహోదరుడు హనానీ, కోట అధికారి హనన్యాలకు యెరూషలేం బాధ్యతలు అప్పగించాను. హనన్యా అందరికంటే ఎక్కువగా దేవుడంటే భయం గల నమ్మకమైన వ్యక్తి.
3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”
అప్పుడు నేను “బాగా పొద్దెక్కే దాకా యెరూషలేం ద్వారాలు తెరవ వద్దు. ప్రజలంతా దగ్గరగా నిలబడి ఉన్నప్పుడు ద్వారపాలకులు తలుపులు మూసి వాటికి అడ్డగడియలు పెట్టాలి. అంతేకాక, యెరూషలేంలో నివాసముండే వారంతా తమ వంతుల ప్రకారం తమ ఇళ్ళకు ఎదురు కాపలా కాసేలా నియమించుకోవాలి” అని చెప్పాను.
4 നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.
ఇప్పుడు పట్టణం విశాలంగా పెద్దదిగా ఉంది. జనాభా కొద్దిమందే ఉన్నారు. ఎవరూ ఇంకా ఇళ్ళు కట్టుకోలేదు.
5 അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:
ప్రధానులను, అధికారులను, ప్రజలను వంశాల వారీగా సమకూర్చి జనాభా లెక్క సేకరించాలని నా దేవుడు నా హృదయంలో ఆలోచన పుట్టించాడు. ఆ సమయంలో మొదట తిరిగి వచ్చిన వారి గురించి రాసిన వంశావళి ఉన్న గ్రంథం నాకు కనబడింది. అందులో రాసి ఉన్న వంశావళులు ఇవి.
6 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
బబులోను రాజు నెబుకద్నెజరు చెరలోకి తీసుకు పోగా తిరిగి యెరూషలేం, యూదా దేశంలోని తమ తమ పట్టణాలకు తిరిగి వచ్చిన జెరుబ్బాబెలు, యేషూవ, నెహెమ్యా, అజర్యా, రయమ్యా, నహమానీ, మొర్దెకై, బిల్షాను, మిస్పెరేతు, బిగ్వయి, నెహూము, బయనా అనే వాళ్ళతోపాటు
7 (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
తిరిగి వచ్చిన ఇశ్రాయేలీయుల జనసంఖ్య యిదే.
8 പരോശിന്റെ പിൻഗാമികൾ 2,172
పరోషు వంశం వారు 2, 172 మంది.
9 ശെഫത്യാവിന്റെ പിൻഗാമികൾ 372
షెఫట్య వంశం వారు 372 మంది.
10 ആരഹിന്റെ പിൻഗാമികൾ 652
౧౦ఆరహు వంశం వారు 652 మంది.
11 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818
౧౧యేషూవ, యోవాబు వంశాల్లోని పహత్మోయాబు కుటుంబీకులు 2, 818 మంది.
12 ഏലാമിന്റെ പിൻഗാമികൾ 1,254
౧౨ఏలాము వంశం వారు 1, 254 మంది.
13 സത്ഥുവിന്റെ പിൻഗാമികൾ 845
౧౩జత్తూ వంశం వారు 845 మంది.
14 സക്കായിയുടെ പിൻഗാമികൾ 760
౧౪జక్కయి వంశం వారు 760 మంది.
15 ബിന്നൂവിയുടെ പിൻഗാമികൾ 648
౧౫బిన్నూయి వంశం వారు 648 మంది.
16 ബേബായിയുടെ പിൻഗാമികൾ 628
౧౬బేబై వంశం వారు 628 మంది.
17 അസ്ഗാദിന്റെ പിൻഗാമികൾ 2,322
౧౭అజ్గాదు వంశం వారు 2, 322 మంది.
18 അദോനീക്കാമിന്റെ പിൻഗാമികൾ 667
౧౮అదోనీకాము వంశం వారు 667 మంది.
19 ബിഗ്വായിയുടെ പിൻഗാമികൾ 2,067
౧౯బిగ్వయి వంశం వారు 2,067 మంది.
20 ആദീന്റെ പിൻഗാമികൾ 655
౨౦ఆదీను వంశం వారు 655 మంది.
21 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
౨౧హిజ్కియా బంధువైన అటేరు వంశం వారు 98 మంది.
22 ഹാശൂമിന്റെ പിൻഗാമികൾ 328
౨౨హాషుము వంశం వారు 328 మంది.
23 ബേസായിയുടെ പിൻഗാമികൾ 324
౨౩జేజయి వంశం వారు 324 మంది.
24 ഹാരിഫിന്റെ പിൻഗാമികൾ 112
౨౪హారీపు వంశం వారు 112 మంది.
25 ഗിബെയോന്റെ പിൻഗാമികൾ 95
౨౫గిబియోను వంశం వారు 95 మంది.
26 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188
౨౬బేత్లెహేముకు చెందిన నెటోపా వంశం వారు 188 మంది.
27 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
౨౭అనాతోతు గ్రామం వారు 128 మంది.
28 ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
౨౮బేతజ్మావెతు గ్రామం వారు 42 మంది.
29 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
౨౯కిర్యత్యారీము, కెఫీరా, బెయేరోతు గ్రామాల వారు 743 మంది.
30 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
౩౦రమా, గెబ గ్రామాల వారు 621 మంది.
31 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
౩౧మిక్మషు గ్రామం వారు 122 మంది.
32 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123
౩౨బేతేలు, హాయి గ్రామాల వారు 123 మంది.
33 നെബോയിൽനിന്നുള്ള പുരുഷന്മാർ 52
౩౩రెండవ నెబో గ్రామం వారు 52 మంది.
34 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
౩౪రెండవ ఏలాము గ్రామం వారు 1, 254 మంది.
35 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
౩౫హారిము వంశం వారు 320 మంది.
36 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
౩౬యెరికో వంశం వారు 345 మంది.
37 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721
౩౭లోదు, హదీదు, ఓనో వంశాల వారు 721 మంది.
38 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930.
౩౮సెనాయా వంశం వారు 3, 930 మంది.
39 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
౩౯యాజకుడు యేషూవ కుటుంబీకుడైన యెదాయా వంశం వారు 973 మంది.
40 ഇമ്മേരിന്റെ പിൻഗാമികൾ 1,052
౪౦ఇమ్మేరు వంశం వారు 1,052 మంది.
41 പശ്ഹൂരിന്റെ പിൻഗാമികൾ 1,247
౪౧పషూరు వంశం వారు 1, 247 మంది.
42 ഹാരീമിന്റെ പിൻഗാമികൾ 1,017.
౪౨హారిము వంశం వారు 1,017 మంది.
43 ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.
౪౩లేవీ గోత్రికులైన యేషూవ, హోదవ్యా, కద్మీయేలు వంశాల వారు 74 మంది.
44 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.
౪౪పాటలు పాడే ఆసాపు వంశం వారు 148 మంది.
45 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.
౪౫ద్వారపాలకులైన షల్లూము, అటేరు, టల్మోను, అక్కూబు, హటీటా, షోబయి వంశాల వారు 138 మంది.
46 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
౪౬నెతీనీయులైన జీహా, హశూపా, టబ్బాయోతు వంశాల వారు.
47 കേരോസ്, സീയഹ, പാദോൻ,
౪౭కేరోసు, సీయహా, పాదోను వంశాల వారు.
48 ലെബാന, ഹഗാബ, ശൽമായി,
౪౮లెబానా, హగాబా, షల్మయి వంశాల వారు.
49 ഹാനാൻ, ഗിദ്ദേൽ, ഗഹർ,
౪౯హానాను, గిద్దేలు, గహరు వంశాల వారు.
50 രെയായാവ്, രെസീൻ, നെക്കോദ,
౫౦రెవాయ, రెజీను, నెకోదా వంశాల వారు.
51 ഗസ്സാം, ഉസ്സ, പാസേഹ,
౫౧గజ్జాము, ఉజ్జా, పాసెయ వంశాల వారు.
52 ബേസായി, മെയൂനിം, നെഫീസീം,
౫౨బేసాయి, మెహూనీము, నెపూషేసీము వంశాల వారు.
53 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
౫౩బక్బూకు, హకూపా, హర్హూరు వంశాల వారు.
54 ബസ്ളൂത്ത്, മെഹീദ, ഹർശ,
౫౪బజ్లీతు, మెహీదా, హర్షా వంశాల వారు.
55 ബർക്കോസ്, സീസെര, തേമഹ്,
౫౫బర్కోసు, సీసెరా, తెమహు.
56 നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ.
౫౬నెజీయహు, హటీపా వంశాల వారు.
57 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ,
౫౭సొలొమోను సేవకుల, దాసుల వంశాల వారు, సొటయి వంశం వారు. సోపెరెతు, పెరూదా వంశాల వారు.
58 യാല, ദർക്കോൻ, ഗിദ്ദേൽ,
౫౮యహలా, దర్కోను, గిద్దేలు వంశాల వారు.
59 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ,
౫౯షెఫట్య, హట్టీలు, జెబాయీం బంధువు పొకెరెతు, ఆమోను వంశాల వారు.
60 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
౬౦దేవాలయ సేవకులందరూ, సొలొమోను దాసుల వంశాల వారు 392 మంది.
61 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
౬౧తేల్మెలహు, తేల్హర్షా, కెరూబు, అదోను, ఇమ్మేరు మొదలైన గ్రామాల నుండి కొందరు వచ్చారు. కానీ వాళ్ళు తమ పూర్వీకుల కుటుంబాలు, వంశాలు ఇశ్రాయేలు గోత్రాల్లో ఉన్నట్టు రుజువులు చూపించ లేకపోయారు.
62 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642.
౬౨వీళ్ళెవరంటే, దెలాయ్యా, టోబీయా, నెరోదా వంశాల వారు 642 మంది,
63 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
౬౩హబాయ్యా, హక్కోజు, బర్జిల్లయి వంశాల వారు. అంటే, గిలాదీయుడు బర్జిల్లయి కూతుళ్ళలో ఒకామెను పెళ్లి చేసుకోవడం ద్వారా ఆ పేరుతో పిలువ బడిన బర్జిల్లయి వంశస్థులు, యాజక సంతానం వారు.
64 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
౬౪వారు వంశావళి గ్రంథంలో తమ పేర్లు వెదికారు గానీ అవి కనబడలేదు. కాబట్టి వారిని అపవిత్రమైన వారుగా ఎంచి యాజకుల జాబితా నుండి తొలగించారు.
65 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
౬౫ఊరీం, తుమ్మీం, ధరించగల ఒక యాజకుణ్ణి నియమించేదాకా దేవునికి ప్రతిష్టితమైన పదార్ధాలను తినకూడదని ప్రజల అధికారి వాళ్ళకు ఆదేశించాడు.
66 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
౬౬అక్కడ సమకూడిన ప్రజలంతా మొత్తం 42, 360 మంది.
67 അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
౬౭వీరు కాకుండా వీరి పనివారు, పనికత్తెలు 7, 337 మంది. గాయకుల్లో స్త్రీలు, పురుషులు కలిపి 245 మంది.
68 736 കുതിര, 245 കോവർകഴുത,
౬౮వారి దగ్గర 736 గుర్రాలు, 245 కంచర గాడిదలు,
69 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
౬౯435 ఒంటెలు, 6, 720 గాడిదలు ఉన్నాయి.
70 കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.
౭౦వంశాల నాయకుల్లో కొందరు పని కోసం ఆర్ధిక సహాయం చేశారు. అధికారి 120 తులాల బంగారం, 50 పళ్ళాలు, 530 యాజక వస్త్రాలు ఖజానాలో జమ చేశాడు.
71 പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, 2,200 മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി.
౭౧వంశాల ప్రముఖుల్లో కొందరు 2, 400 తులాల బంగారం, 14 లక్షల తులాల వెండి ఖజానాలోకి ఇచ్చారు.
72 ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.
౭౨మిగతా ప్రజలు ఇచ్చినవి 2, 400 తులాల బంగారం, 12, 72, 720 తులాల వెండి, 67 యాజక వస్త్రాలు.
73 പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,
౭౩అప్పుడు యాజకులు, లేవీ గోత్రం వారు, ద్వారపాలకులు, గాయకులు, దేవాలయ సేవకులు, ప్రజల్లో కొందరు, ఇశ్రాయేలీయులంతా ఏడవ నెలకల్లా తమ తమ గ్రామాల్లో కాపురం ఉన్నారు.

< നെഹെമ്യാവു 7 >