< നെഹെമ്യാവു 12 >
1 ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായാവ്, യിരെമ്യാവ്, എസ്രാ,
၁ရှာလသေလ သား ဇေရုဗဗေလ နှင့် ယောရှု နောက် သို့ လိုက် လာ သော ယဇ်ပုရောဟိတ် ၊ လေဝိ သားဟူမူကား ၊ စရာယ ၊ ယေရမိ ၊ ဧဇရ၊
2 അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്,
၂အာမရိ ၊ မလ္လုတ် ၊ ဟတ္တုတ်၊
3 ശെഖന്യാവ്, രെഹൂം, മെരേമോത്ത്,
၃ရှေခနိ ၊ ရေဟုံ ၊ မေရမုတ်၊
4 ഇദ്ദോ, ഗിന്നെഥോയി, അബീയാവ്,
၄ဣဒေါ ၊ ဂိန္နေသုန် ၊ အဘိယ၊
5 മിയാമീൻ, മയദ്യാവ്, ബിൽഗാ,
၅မိညာမိန် ၊ မာဒျာ ၊ ဗိလဂ၊
6 ശെമയ്യാവ്, യൊയാരീബ്, യെദായാവ്,
၆ရှေမာယ ၊ ယောယရိပ် ၊ ယေဒါယ၊
7 സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്. യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു.
၇သလ္လု ၊ အာမောက် ၊ ဟိလခိ ၊ ယေဒါယ တည်းဟူသောယောရှု လက်ထက် ၌ အမျိုးသား ချင်း ယဇ်ပုရောဟိတ် တို့တွင် အကြီး အကဲဖြစ်ကြ၏။
8 ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും
၈လေဝိ သားမူကား ယောရှု ၊ ဗိနွိ ၊ ကပ်မျေလ ၊ ရှေရဘိ ၊ ယုဒ ၊ ကျေးဇူး တော် ချီးမွမ်းခြင်းအမှုကို ညီအစ်ကို တို့ နှင့်အတူ အုပ်သောမဿနိ တည်း။
9 അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു.
၉သူ တို့ညီအစ်ကို ဗာကဗုကိ နှင့် ဥနိ တို့သည် ကင်း စောင့်အမှုကို အုပ်ရကြ၏။
10 യോശുവ യോയാക്കീമിന്റെ പിതാവായിരുന്നു; യോയാക്കീം എല്യാശീബിന്റെ പിതാവ്; എല്യാശീബ് യോയാദയുടെ പിതാവ്;
၁၀ယောရှု သား ယောယကိမ် ၊ ယောယကိမ် သား ဧလျာရှိပ် ၊ ဧလျာရှိပ် သား ယောယဒ ၊
11 യോയാദാ യോനാഥാന്റെ പിതാവ്; യോനാഥാൻ യദ്ദൂവയുടെ പിതാവ്.
၁၁ယောယဒ သား ယောနသန် ၊ ယောနသန် သား ယာဒွါ တည်း။
12 യോയാക്കീമിന്റെകാലത്ത്, പുരോഹിതന്മാരിൽ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: സെരായാകുലത്തിനു മെരാര്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;
၁၂ယောယကိန် လက်ထက် ၌ အဆွေအမျိုးသူကြီး ယဇ် ပုရောဟိတ်များဟူမူကား ၊ စရာယ သား မေရာယ ၊ ယေရမိ သား ဟာနနိ ၊
13 എസ്രാകുലത്തിന് മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ;
၁၃ဧဇရ သား မေရှုလံ ၊ အာမရိ သား ယောဟနန်၊
14 മല്ലൂക്ക് കുലത്തിനു യോനാഥാൻ; ശെഖന്യാകുലത്തിനു യോസേഫ്;
၁၄မလ္လုတ် သားယောနသန် ၊ ရှေခနိ သားယောသပ်၊
15 ഹാരീം കുലത്തിന് അദ്നാ; മെരായോത്ത് കുലത്തിനു ഹെൽക്കായി;
၁၅ဟာရိမ သား အာဒန ၊ မေရာယုတ် သား ဟေလကဲ ၊
16 ഇദ്ദോ കുലത്തിനു സെഖര്യാവ്; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം;
၁၆ဣဒေါ သား ဇာခရိ ၊ ဂိန္နေသုန် သား မေရှုလံ၊
17 അബീയാവ് കുലത്തിനു സിക്രി; മിന്യാമീൻ, മോവദ്യാകുലങ്ങൾക്കു പിൽതായി;
၁၇အဘိယ သား ဇိခရိ ၊ မိညာမိန် သား၊ မာဒျာ သား ပိလတဲ ၊
18 ബിൽഗാ കുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ;
၁၈ဗိလဂ သား ရှမွာ ၊ ရှေမာယ သား ယေဟောနသန်၊
19 യൊയാരീബ് കുലത്തിനു മത്ഥെനായി; യെദായാ കുലത്തിന് ഉസ്സി;
၁၉ယောယရိပ် သား မတ္တေနဲ ၊ ယေဒါယ သားဩဇိ၊
20 സല്ലായി കുലത്തിനു കല്ലായി; ആമോക്ക് കുലത്തിന് ഏബെർ;
၂၀သလ္လု သား ကာလဲ ၊ အာမောက် သား ဧဗာ ၊
21 ഹിൽക്കിയാ കുലത്തിനു ഹശബ്യാവ്; യെദായാ കുലത്തിനു നെഥനയേൽ.
၂၁ဟိလခိ သား ဟာရှဘိ ၊ ယေဒါယ သား နာသနေလ တည်း။
22 എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
၂၂ဧလျာရှိပ် ၊ ယောယဒ ၊ ယောဟနန် ၊ ယာဒွါ တို့ လက်ထက် ၌ လေဝိ သား အဆွေအမျိုးသူကြီး တို့ကို၎င်း၊ ပေရသိ မင်း ဒါရိ လက်ထက် တိုင်အောင် ယဇ် ပုရောဟိတ်တို့ကို၎င်း ၊ မှတ်သား သော စာရင်းရှိ၏။
23 എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യരായ പിതൃഭവനത്തലവന്മാരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
၂၃ဧလျာရှိပ် သား ယောဟနန် လက်ထက် တိုင်အောင် လေဝိ သား အဆွေအမျိုးသူကြီး တို့ကို စာရင်း ယူ၍ ရာဇဝင် မှတ်စာ ၌ သွင်းသတည်း။
24 ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു.
၂၄လေဝိ သားအကြီး အကဲ၊ ဟာရှဘိ ၊ ရှေရဘိ ၊ ကပ်မျေလ သား ယောရှု တို့သည် ညီအစ်ကို များနှင့် ဝိုင်း၍ ဘုရား သခင်၏ လူ ဒါဝိဒ် စီရင် သည်အတိုင်း ဂုဏ်ကျေးဇူး တော်ကို ဘော်ပြချီးမွမ်း ခြင်းအမှုကို အလှည့်လှည့် စောင့် ရကြ၏။
25 മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ കവാടങ്ങൾക്കരികെയുള്ള സംഭരണശാലകൾ സൂക്ഷിക്കുന്ന ദ്വാരപാലകർ ആയിരുന്നു.
၂၅မဿနိ ၊ ဗာကဗုကိ ၊ ဩဗဒိ ၊ မေရှုလံ ၊ တာလမုန် ၊ အက္ကုပ် တို့သည်လည်း တံခါး ဝနား မှာ စောင့် ရသောတံခါး စောင့်ဖြစ်ကြ၏။
26 യോസാദാക്കിന്റെ മകനായ യോശുവയുടെ മകൻ യോയാക്കീമിന്റെയും ദേശാധിപതിയായ നെഹെമ്യാവിന്റെയും ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതന്റെയും കാലത്ത് ഇവർ സേവനമനുഷ്ഠിച്ചു.
၂၆ထို သူတို့သည် ယောဇဒက် သား ယောရှု ၏သား ယောယကိန် လက်ထက် ၊ မြို့ဝန် နေဟမိ လက်ထက် ၊ ကျမ်းတတ် ယဇ်ပုရောဟိတ် ဧဇရ လက်ထက်၌ရှိကြ၏။
27 ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി.
၂၇ယေရုရှလင် မြို့ရိုး ကို အနုမောဒနာ ပြုသောအခါ ၊ ခွက်ကွင်း ၊ စောင်း ၊ တယော နှင့် တီးမှုတ်လျက် သီချင်း ဆိုလျက် ဝမ်းမြောက် ခြင်း၊ ကျေးဇူးတော်ကို ချီးမွမ်း ခြင်းနှင့်တကွ အနုမောဒနာ ပြု အံ့သောငှါ လေဝိ သားတို့ကိုရှာ ၍ သူ တို့နေရာ အရပ်ရပ် တို့က ယေရုရှလင် မြို့သို့ ခေါ် ကြ၏။
28 സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
၂၈ဓမ္မသီချင်းကို ဆို တတ်သောအမျိုးသား တို့သည်၊
29 ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു.
၂၉ယေရုရှလင် မြို့ပတ်ဝန်းကျင် ရွာ တို့၌ နေရာ ကျ လျက်ရှိ၍၊ ယေရုရှလင် မြို့ ပတ်ဝန်းကျင် ၊ လွင်ပြင် အရပ် များ၊ နေတောဖာသိ ရွာ များ၊ ဂိလဂါလ မြို့နယ်၊ ဂေဗ နှင့် အာဇမာဝက် ကျေးလက် ထဲက လာ၍ စည်းဝေး ကြ၏။
30 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു.
၃၀ယဇ်ပုရောဟိတ် နှင့် လေဝိ သားတို့သည်လည်း၊ ကိုယ်ကို၎င်း၊ လူ များ၊ မြို့တံခါး ၊ မြို့ရိုး ကို၎င်း စင်ကြယ် စေကြ ၏။
31 തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു.
၃၁ထိုအခါ ယုဒ မင်း တို့ကို မြို့ရိုး ပေါ် သို့ ငါခေါ် ၍၊ ချီးမွမ်း ရာသီချင်းဆိုရသော လူစုကြီး နှစ် စုကို ခန့် ထား၏။ တစုကားလက်ျာ ရစ်လှည့်၍ နောက်ချေး တံခါး သို့ မြို့ရိုး ပေါ် မှာ ရှောက် သွားကြ၏။
32 അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു.
၃၂သူ တို့နောက် မှာ ဟောရှာယ နှင့် ယုဒ မင်း တဝက်၊
33 അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം,
၃၃အာဇရိ ၊ ဧဇရ ၊ မေရှုလံ၊
34 യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും
၃၄ယုဒ ၊ ဗင်္ယာမိန် ၊ ရှေမာယ ၊ ယေရမိ၊
35 കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
၃၅တံပိုး ကိုင်သော ယဇ်ပုရောဟိတ် အမျိုးသား အချို့၊ အာသပ် ၊ ဇက္ကုရ ၊ မိက္ခါယ ၊ မဿနိ ၊ ရှေမာယ ၊ ယောနသန် တို့မှ ဆင်းသက်သော ဇာခရိ အစရှိသော၊
36 അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു.
၃၆သူ ၏ညီ ရှေမာယ ၊ အာဇရေလ ၊ မိလလဲ ၊ ဂိလလဲ ၊ မာဣ ၊ နာသနေလ ၊ ယုဒ ၊ ဟာနနိ တို့သည် ဘုရား သခင်၏ လူ ဒါဝိဒ် ၏ တုရိယာ မျိုးကို ကိုင်လျက် လိုက် ကြ၏။ ကျမ်းတတ် ဆရာ ဧဇရ သည် သူ တို့ရှေ့ မှာ သွား၏။
37 ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.
၃၇သူ တို့တစ်ဘက်တချက် ၌ ရှိသောစမ်း ရေတွင်း တံခါး သို့ ရောက်မှ မြို့ရိုး တက် ရာ၊ ဒါဝိဒ် မြို့ လှေကား ဖြင့် တက် ၍၊ ဒါဝိဒ် အိမ် တော်အထက် အရှေ့ မျက်နှာ၌ ရေ တံခါး တိုင်အောင် သွားကြ၏။
38 സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു,
၃၈သီချင်း သည် တစုကား၊ လက်ဝဲဘက်သို့လှည့်၍၊ ငါ နှင့်တဝက် သောလူ များတို့သည် မြို့ရိုး ပေါ် ၊ မီးဖို ပြအိုး မှ ကျယ် သောမြို့ရိုး တိုင်အောင် လိုက် ကြ၏။
39 എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം, മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.
၃၉ဧဖရိမ် တံခါး ၊ ဟောင်းသောတံခါး ၊ ငါး တံခါး ၊ ဟာနနေလ ပြအိုး ၊ မေအာ ပြအိုး အထက် မှစ၍သိုး တံခါး တိုင်အောင် လိုက်သဖြင့်၊ ထောင် တံခါး ဝတွင် ရပ် နေကြ ၏။
40 സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു.
၄၀တဖန် သီချင်း သည်နှစ် စုသည် ဘုရား သခင်အိမ် တော်တွင် ရပ်၍၊ တဝက် သော မင်း အရာရှိတို့သည် ငါ နှင့်အတူ၊
41 പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും,
၄၁တံပိုး ကိုင်သောယဇ်ပုရောဟိတ် ဧလျာကိမ် ၊ မာသေယ ၊ မိညာမိန် ၊ မိက္ခါယ ၊ ဧလိဩနဲ ၊ ဇာခရိ ၊ ဟာနနိ နှင့်တကွ၊
42 അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി.
၄၂မာသေယ ၊ ရှေမာယ ၊ ဧလာဇာ ၊ ဩဇိ ၊ ယောဟနန် ၊ မာလခိယ ၊ ဧလံ ၊ ဧဇာ တို့သည်ရှိကြ၏။ သီချင်း သည် တို့သည် ဆရာ ယေဇရာဟိ နှင့်တကွ အသံကိုလွှင့်၍ ဆို ကြ၏။
43 ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.
၄၃ထို နေ့ ၌ များ စွာသော ယဇ် တို့ကို ပူဇော် ကြ၏။ အလွန် ဝမ်းမြောက် သောအခွင့်ကို ဘုရား သခင်ပေးတော်မူသောကြောင့်၊ သား မယား နှင့်တကွ ဝမ်းမြောက် ခြင်းကို ပြု၍ ယေရုရှလင် မြို့ ဝမ်းမြောက် သံကို ဝေး သောအရပ်၌ ကြား ရကြ၏။
44 സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു.
၄၄ထိုအခါ ယဇ်ပုရောဟိတ် နှင့် လေဝိ သားတို့သည် အမှုတော်ကို စောင့် လျက်နေသောကြောင့်၊ ယုဒ အမျိုးသားတို့သည် အားရဝမ်းမြောက် ကြသည်ဖြစ်၍ ၊ ယဇ်ပုရောဟိတ် နှင့် လေဝိ သားခံအပ်သော ပူဇော် သက္ကာ၊ အဦး သီးသောအသီး၊ ဆယ် ဘို့တဘို့ကို မြို့နယ် ကျေးလက် ထဲက သိမ်းယူ ၍၊ သို ထားစရာဘဏ္ဍာ တိုက်များကို အုပ်ရသောတိုက်စိုးတို့ကို ခန့် ထားကြ၏။
45 അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു.
၄၅သီချင်း သည်နှင့် တံခါး စောင့်တို့သည်လည်း၊ ဒါဝိဒ် နှင့် သား တော် ရှောလမုန် စီရင် သည်အတိုင်း ၊ သူ တို့ ဘုရား သခင်အမှု နှင့် စင်ကြယ် ခြင်းအမှု ကို စောင့်ရှောက် လျက် နေကြ၏။
46 പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു.
၄၆ရှေး ကာလ၊ ဒါဝိဒ် နှင့် အာသပ် လက်ထက် ၌ ၊ ဘုရား သခင်၏ ဂုဏ်ကျေးဇူး တော်ချီးမွမ်း ရာ သီချင်း ကို ဆို ရသောသူ အကြီး အကဲရှိကြ၏။
47 അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്.
၄၇ဇေရုဗဗေလ နှင့် နေဟမိ လက်ထက် ၌ လည်း ၊ ဣသရေလ လူ အပေါင်း တို့သည် နေ့ ရက်အစဉ်အတိုင်းသီချင်း သည်၊ တံခါး စောင့်ခံအပ်သော စားစရာရိက္ခါကို၎င်း၊ လေဝိ သားတို့အား သန့်ရှင်း သော အရာတို့ကို၎င်း လှူကြ၏။ လေဝိ သားတို့သည်လည်း ယဇ်ပုရောဟိတ်တို့အား လှူ ကြ၏။