< മത്തായി 5 >

1 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു.
اَنَنْتَرَں سَ جَنَنِوَہَں نِرِیکْشْیَ بھُودھَروپَرِ وْرَجِتْوا سَمُپَوِویشَ۔
2 അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു:
تَدانِیں شِشْییشُ تَسْیَ سَمِیپَماگَتیشُ تینَ تیبھْیَ ایشا کَتھا کَتھْیانْچَکْرے۔
3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
اَبھِمانَہِینا جَنا دھَنْیاح، یَتَسْتے سْوَرْگِییَراجْیَمْ اَدھِکَرِشْیَنْتِ۔
4 വിലപിക്കുന്നവർ അനുഗൃഹീതർ; അവർക്ക് സാന്ത്വനം ലഭിക്കും.
کھِدْیَمانا مَنُجا دھَنْیاح، یَسْماتْ تے سانْتْوَناں پْراپْسَنْتِ۔
5 സൗമ്യശീലർ അനുഗൃഹീതർ; അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
نَمْرا مانَواشْچَ دھَنْیاح، یَسْماتْ تے میدِنِیمْ اَدھِکَرِشْیَنْتِ۔
6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; അവർ സംതൃപ്തരാകും.
دھَرْمّایَ بُبھُکْشِتاح ترِشارْتّاشْچَ مَنُجا دھَنْیاح، یَسْماتْ تے پَرِتَرْپْسْیَنْتِ۔
7 കരുണാഹൃദയർ അനുഗൃഹീതർ; അവർക്ക് കരുണ ലഭിക്കും.
کرِپالَوو مانَوا دھَنْیاح، یَسْماتْ تے کرِپاں پْراپْسْیَنْتِ۔
8 ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ; അവർക്കു ദൈവം ദർശനമേകും.
نِرْمَّلَہرِدَیا مَنُجاشْچَ دھَنْیاح، یَسْماتْ تَ اِیشْچَرَں دْرَکْشْیَنْتِ۔
9 സമാധാനസ്ഥാപകർ അനുഗൃഹീതർ; അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
میلَیِتارو مانَوا دھَنْیاح، یَسْماتْ تَ اِیشْچَرَسْیَ سَنْتانَتْوینَ وِکھْیاسْیَنْتِ۔
10 നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
دھَرْمَّکارَناتْ تاڈِتا مَنُجا دھَنْیا، یَسْماتْ سْوَرْگِییَراجْیے تیشامَدھِکَرو وِدْیَتے۔
11 “എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരേ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ.
یَدا مَنُجا مَمَ نامَکرِتے یُشْمانْ نِنْدَنْتِ تاڈَیَنْتِ مرِشا نانادُرْوّاکْیانِ وَدَنْتِ چَ، تَدا یُیَں دھَنْیاح۔
12 നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ.
تَدا آنَنْدَتَ، تَتھا بھرِشَں ہْلادَدھْوَنْچَ، یَتَح سْوَرْگے بھُویاںسِ پھَلانِ لَپْسْیَدھْوے؛ تے یُشْماکَں پُراتَنانْ بھَوِشْیَدْوادِنوپِ تادرِگْ اَتاڈَیَنْ۔
13 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
یُیَں میدِنْیاں لَوَنَرُوپاح، کِنْتُ یَدِ لَوَنَسْیَ لَوَنَتْوَمْ اَپَیاتِ، تَرْہِ تَتْ کینَ پْرَکارینَ سْوادُیُکْتَں بھَوِشْیَتِ؟ تَتْ کَسْیاپِ کارْیَّسْیایوگْیَتْواتْ کیوَلَں بَہِح پْرَکْشیپْتُں نَراناں پَدَتَلینَ دَلَیِتُنْچَ یوگْیَں بھَوَتِ۔
14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം.
یُویَں جَگَتِ دِیپْتِرُوپاح، بھُودھَروپَرِ سْتھِتَں نَگَرَں گُپْتَں بھَوِتُں نَہِ شَکْشْیَتِ۔
15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക.
اَپَرَں مَنُجاح پْرَدِیپانْ پْرَجْوالْیَ دْرونادھو نَ سْتھاپَیَنْتِ، کِنْتُ دِیپادھاروپَرْیّیوَ سْتھاپَیَنْتِ، تینَ تے دِیپا گیہَسْتھِتانْ سَکَلانْ پْرَکاشَیَنْتِ۔
16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
یینَ مانَوا یُشْماکَں سَتْکَرْمّانِ وِلوکْیَ یُشْماکَں سْوَرْگَسْتھَں پِتَرَں دھَنْیَں وَدَنْتِ، تیشاں سَمَکْشَں یُشْماکَں دِیپْتِسْتادرِکْ پْرَکاشَتامْ۔
17 “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്.
اَہَں وْیَوَسْتھاں بھَوِشْیَدْواکْیَنْچَ لوپْتُمْ آگَتَوانْ، اِتّھَں مانُبھَوَتَ، تے دْوے لوپْتُں ناگَتَوانْ، کِنْتُ سَپھَلے کَرْتُّمْ آگَتوسْمِ۔
18 ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല.
اَپَرَں یُشْمانْ اَہَں تَتھْیَں وَدامِ یاوَتْ وْیومَمیدِنْیو رْدھْوَںسو نَ بھَوِشْیَتِ، تاوَتْ سَرْوَّسْمِنْ سَپھَلے نَ جاتے وْیَوَسْتھایا ایکا ماتْرا بِنْدُریکوپِ وا نَ لوپْسْیَتے۔
19 ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും.
تَسْماتْ یو جَنَ ایتاسامْ آجْنانامْ اَتِکْشُدْرامْ ایکاجْنامَپِی لَںگھَتے مَنُجاںنْچَ تَتھَیوَ شِکْشَیَتِ، سَ سْوَرْگِییَراجْیے سَرْوّیبھْیَح کْشُدْرَتْوینَ وِکھْیاسْیَتے، کِنْتُ یو جَنَسْتاں پالَیَتِ، تَتھَیوَ شِکْشَیَتِ چَ، سَ سْوَرْگِییَراجْیے پْرَدھانَتْوینَ وِکھْیاسْیَتے۔
20 ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
اَپَرَں یُشْمانْ اَہَں وَدامِ، اَدھْیاپَکَپھِرُوشِمانَواناں دھَرْمّانُشْٹھاناتْ یُشْماکَں دھَرْمّانُشْٹھانے نوتَّمے جاتے یُویَمْ اِیشْوَرِییَراجْیَں پْرَویشْٹُں نَ شَکْشْیَتھَ۔
21 “‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’
اَپَرَنْچَ تْوَں نَرَں ما وَدھِیح، یَسْماتْ یو نَرَں ہَنْتِ، سَ وِچارَسَبھایاں دَنْڈارْہو بھَوِشْیَتِ، پُورْوَّکالِینَجَنیبھْیَ اِتِ کَتھِتَماسِیتْ، یُشْمابھِرَشْراوِ۔
22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും. (Geenna g1067)
کِنْتْوَہَں یُشْمانْ وَدامِ، یَح کَشْچِتْ کارَنَں وِنا نِجَبھْراتْرے کُپْیَتِ، سَ وِچارَسَبھایاں دَنْڈارْہو بھَوِشْیَتِ؛ یَح کَشْچِچَّ سْوِییَسَہَجَں نِرْبّودھَں وَدَتِ، سَ مَہاسَبھایاں دَنْڈارْہو بھَوِشْیَتِ؛ پُنَشْچَ تْوَں مُوڈھَ اِتِ واکْیَں یَدِ کَشْچِتْ سْوِییَبھْراتَرَں وَکْتِ، تَرْہِ نَرَکاگْنَو سَ دَنْڈارْہو بھَوِشْیَتِ۔ (Geenna g1067)
23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ
اَتو ویدْیاح سَمِیپَں نِجَنَیویدْیے سَمانِیتےپِ نِجَبھْراتَرَں پْرَتِ کَسْماچِّتْ کارَناتْ تْوَں یَدِ دوشِی وِدْیَسے، تَدانِیں تَوَ تَسْیَ سْمرِتِ رْجایَتے چَ،
24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
تَرْہِ تَسْیا ویدْیاح سَمِیپے نِجَنَیوَیدْیَں نِدھایَ تَدَیوَ گَتْوا پُورْوَّں تینَ سارْدّھَں مِلَ، پَشْچاتْ آگَتْیَ نِجَنَیویدْیَں نِویدَیَ۔
25 “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
اَنْیَنْچَ یاوَتْ وِوادِنا سارْدّھَں وَرْتْمَنِ تِشْٹھَسِ، تاوَتْ تینَ سارْدّھَں میلَنَں کُرُ؛ نو چیتْ وِوادِی وِچارَیِتُح سَمِیپے تْواں سَمَرْپَیَتِ وِچارَیِتا چَ رَکْشِنَح سَنِّدھَو سَمَرْپَیَتِ تَدا تْوَں کارایاں بَدھْییتھاح۔
26 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
تَرْہِ تْوامَہَں تَتھْتھَں بْرَوِیمِ، شیشَکَپَرْدَکےپِ نَ پَرِشودھِتے تَسْماتْ سْتھاناتْ کَداپِ بَہِراگَنْتُں نَ شَکْشْیَسِ۔
27 “‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
اَپَرَں تْوَں ما وْیَبھِچَرَ، یَدیتَدْ وَچَنَں پُورْوَّکالِینَلوکیبھْیَح کَتھِتَماسِیتْ، تَدْ یُویَں شْرُتَوَنْتَح؛
28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
کِنْتْوَہَں یُشْمانْ وَدامِ، یَدِ کَشْچِتْ کامَتَح کانْچَنَ یوشِتَں پَشْیَتِ، تَرْہِ سَ مَنَسا تَدَیوَ وْیَبھِچَرِتَوانْ۔
29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. (Geenna g1067)
تَسْماتْ تَوَ دَکْشِنَں نیتْرَں یَدِ تْواں بادھَتے، تَرْہِ تَنّیتْرَمْ اُتْپاٹْیَ دُورے نِکْشِپَ، یَسْماتْ تَوَ سَرْوَّوَپُشو نَرَکے نِکْشیپاتْ تَوَیکانْگَسْیَ ناشو وَرَں۔ (Geenna g1067)
30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്. (Geenna g1067)
یَدْوا تَوَ دَکْشِنَح کَرو یَدِ تْواں بادھَتے، تَرْہِ تَں کَرَں چھِتّوا دُورے نِکْشِپَ، یَتَح سَرْوَّوَپُشو نَرَکے نِکْشیپاتْ ایکانْگَسْیَ ناشو وَرَں۔ (Geenna g1067)
31 “‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
اُکْتَماسْتے، یَدِ کَشْچِنْ نِجَجایاں پَرِتْیَکْتُّمْ اِچّھَتِ، تَرْہِ سَ تَسْیَے تْیاگَپَتْرَں دَداتُ۔
32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.
کِنْتْوَہَں یُشْمانْ وْیاہَرامِ، وْیَبھِچارَدوشے نَ جاتے یَدِ کَشْچِنْ نِجَجایاں پَرِتْیَجَتِ، تَرْہِ سَ تاں وْیَبھِچارَیَتِ؛ یَشْچَ تاں تْیَکْتاں سْتْرِیَں وِوَہَتِ، سوپِ وْیَبھِچَرَتِ۔
33 “‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
پُنَشْچَ تْوَں مرِشا شَپَتھَمْ نَ کُرْوَّنْ اِیشْچَرایَ نِجَشَپَتھَں پالَیَ، پُورْوَّکالِینَلوکیبھْیو یَیشا کَتھا کَتھِتا، تامَپِ یُویَں شْرُتَوَنْتَح۔
34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം;
کِنْتْوَہَں یُشْمانْ وَدامِ، کَمَپِ شَپَتھَں ما کارْشْٹَ، اَرْتھَتَح سْوَرْگَنامْنا نَ، یَتَح سَ اِیشْوَرَسْیَ سِںہاسَنَں؛
35 ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം.
پرِتھِوْیا نامْناپِ نَ، یَتَح سا تَسْیَ پادَپِیٹھَں؛ یِرُوشالَمو نامْناپِ نَ، یَتَح سا مَہاراجَسْیَ پُرِی؛
36 നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല.
نِجَشِرونامْناپِ نَ، یَسْماتْ تَسْیَیکَں کَچَمَپِ سِتَمْ اَسِتَں وا کَرْتُّں تْوَیا نَ شَکْیَتے۔
37 നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.
اَپَرَں یُویَں سَںلاپَسَمَیے کیوَلَں بھَوَتِیتِ نَ بھَوَتِیتِ چَ وَدَتَ یَتَ اِتودھِکَں یَتْ تَتْ پاپاتْمَنو جایَتے۔
38 “‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
اَپَرَں لوچَنَسْیَ وِنِمَیینَ لوچَنَں دَنْتَسْیَ وِنِمَیینَ دَنْتَح پُورْوَّکْتَمِدَں وَچَنَنْچَ یُشْمابھِرَشْرُویَتَ۔
39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക.
کِنْتْوَہَں یُشْمانْ وَدامِ یُویَں ہِںسَکَں نَرَں ما وْیاگھاتَیَتَ۔ کِنْتُ کینَچِتْ تَوَ دَکْشِنَکَپولے چَپیٹاگھاتے کرِتے تَں پْرَتِ وامَں کَپولَنْچَ وْیاگھوٹَیَ۔
40 ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക.
اَپَرَں کینَچِتْ تْوَیا سارْدھْدَں وِوادَں کرِتْوا تَوَ پَرِدھییَوَسَنے جِگھرِتِتے تَسْمایُتَّرِییَوَسَنَمَپِ دیہِ۔
41 ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക.
یَدِ کَشْچِتْ تْواں کْروشَمیکَں نَیَنارْتھَں اَنْیایَتو دھَرَتِ، تَدا تینَ سارْدھْدَں کْروشَدْوَیَں یاہِ۔
42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.
یَشْچَ مانَوَسْتْواں یاچَتے، تَسْمَے دیہِ، یَدِ کَشْچِتْ تُبھْیَں دھارَیِتُمْ اِچّھَتِ، تَرْہِ تَں پْرَتِ پَراںمُکھو ما بھُوح۔
43 “‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
نِجَسَمِیپَوَسِنِ پْریمَ کُرُ، کِنْتُ شَتْرُں پْرَتِ دْویشَں کُرُ، یَدیتَتْ پُروکْتَں وَچَنَں ایتَدَپِ یُویَں شْرُتَوَنْتَح۔
44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക;
کِنْتْوَہَں یُشْمانْ وَدامِ، یُویَں رِپُوَّپِ پْریمَ کُرُتَ، یے چَ یُشْمانْ شَپَنْتے، تانَ، آشِشَں وَدَتَ، یے چَ یُشْمانْ رِتِییَنْتے، تیشاں مَنْگَلَں کُرُتَ، یے چَ یُشْمانْ نِنْدَنْتِ، تاڈَیَنْتِ چَ، تیشاں کرِتے پْرارْتھَیَدھْوَں۔
45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ.
تَتْرَ یَح سَتامَسَتانْچوپَرِ پْرَبھاکَرَمْ اُدایَیَتِ، تَتھا دھارْمِّکانامَدھارْمِّکانانْچوپَرِ نِیرَں وَرْشَیَتِ تادرِشو یو یُشْماکَں سْوَرْگَسْتھَح پِتا، یُویَں تَسْیَیوَ سَنْتانا بھَوِشْیَتھَ۔
46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ!
یے یُشْماسُ پْریمَ کُرْوَّنْتِ، یُویَں یَدِ کیوَلَں تیوّیوَ پْریمَ کُرُتھَ، تَرْہِ یُشْماکَں کِں پھَلَں بھَوِشْیَتِ؟ چَنْڈالا اَپِ تادرِشَں کِں نَ کُرْوَّنْتِ؟
47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്?
اَپَرَں یُویَں یَدِ کیوَلَں سْوِییَبھْراترِتْوینَ نَمَتَ، تَرْہِ کِں مَہَتْ کَرْمَّ کُرُتھَ؟ چَنْڈالا اَپِ تادرِشَں کِں نَ کُرْوَّنْتِ؟
48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
تَسْماتْ یُشْماکَں سْوَرْگَسْتھَح پِتا یَتھا پُورْنو بھَوَتِ، یُویَمَپِ تادرِشا بھَوَتَ۔

< മത്തായി 5 >