< മർക്കൊസ് 3 >

1 യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
ଅନନ୍ତରଂ ଯୀଶୁଃ ପୁନ ର୍ଭଜନଗୃହଂ ପ୍ରୱିଷ୍ଟସ୍ତସ୍ମିନ୍ ସ୍ଥାନେ ଶୁଷ୍କହସ୍ତ ଏକୋ ମାନୱ ଆସୀତ୍|
2 ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
ସ ୱିଶ୍ରାମୱାରେ ତମରୋଗିଣଂ କରିଷ୍ୟତି ନୱେତ୍ୟତ୍ର ବହୱସ୍ତମ୍ ଅପୱଦିତୁଂ ଛିଦ୍ରମପେକ୍ଷିତୱନ୍ତଃ|
3 യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
ତଦା ସ ତଂ ଶୁଷ୍କହସ୍ତଂ ମନୁଷ୍ୟଂ ଜଗାଦ ମଧ୍ୟସ୍ଥାନେ ତ୍ୱମୁତ୍ତିଷ୍ଠ|
4 പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
ତତଃ ପରଂ ସ ତାନ୍ ପପ୍ରଚ୍ଛ ୱିଶ୍ରାମୱାରେ ହିତମହିତଂ ତଥା ହି ପ୍ରାଣରକ୍ଷା ୱା ପ୍ରାଣନାଶ ଏଷାଂ ମଧ୍ୟେ କିଂ କରଣୀଯଂ? କିନ୍ତୁ ତେ ନିଃଶବ୍ଦାସ୍ତସ୍ଥୁଃ|
5 യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു.
ତଦା ସ ତେଷାମନ୍ତଃକରଣାନାଂ କାଠିନ୍ୟାଦ୍ଧେତୋ ର୍ଦୁଃଖିତଃ କ୍ରୋଧାତ୍ ଚର୍ତୁଦଶୋ ଦୃଷ୍ଟୱାନ୍ ତଂ ମାନୁଷଂ ଗଦିତୱାନ୍ ତଂ ହସ୍ତଂ ୱିସ୍ତାରଯ, ତତସ୍ତେନ ହସ୍ତେ ୱିସ୍ତୃତେ ତଦ୍ଧସ୍ତୋଽନ୍ୟହସ୍ତୱଦ୍ ଅରୋଗୋ ଜାତଃ|
6 ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
ଅଥ ଫିରୂଶିନଃ ପ୍ରସ୍ଥାଯ ତଂ ନାଶଯିତୁଂ ହେରୋଦୀଯୈଃ ସହ ମନ୍ତ୍ରଯିତୁମାରେଭିରେ|
7 യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു.
ଅତଏୱ ଯୀଶୁସ୍ତତ୍ସ୍ଥାନଂ ପରିତ୍ୟଜ୍ୟ ଶିଷ୍ୟୈଃ ସହ ପୁନଃ ସାଗରସମୀପଂ ଗତଃ;
8 യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി.
ତତୋ ଗାଲୀଲ୍ୟିହୂଦା-ଯିରୂଶାଲମ୍-ଇଦୋମ୍-ଯର୍ଦନ୍ନଦୀପାରସ୍ଥାନେଭ୍ୟୋ ଲୋକସମୂହସ୍ତସ୍ୟ ପଶ୍ଚାଦ୍ ଗତଃ; ତଦନ୍ୟଃ ସୋରସୀଦନୋଃ ସମୀପୱାସିଲୋକସମୂହଶ୍ଚ ତସ୍ୟ ମହାକର୍ମ୍ମଣାଂ ୱାର୍ତ୍ତଂ ଶ୍ରୁତ୍ୱା ତସ୍ୟ ସନ୍ନିଧିମାଗତଃ|
9 ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു.
ତଦା ଲୋକସମୂହଶ୍ଚେତ୍ ତସ୍ୟୋପରି ପତତି ଇତ୍ୟାଶଙ୍କ୍ୟ ସ ନାୱମେକାଂ ନିକଟେ ସ୍ଥାପଯିତୁଂ ଶିଷ୍ୟାନାଦିଷ୍ଟୱାନ୍|
10 കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു.
ଯତୋଽନେକମନୁଷ୍ୟାଣାମାରୋଗ୍ୟକରଣାଦ୍ ୱ୍ୟାଧିଗ୍ରସ୍ତାଃ ସର୍ୱ୍ୱେ ତଂ ସ୍ପ୍ରଷ୍ଟୁଂ ପରସ୍ପରଂ ବଲେନ ଯତ୍ନୱନ୍ତଃ|
11 അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
ଅପରଞ୍ଚ ଅପୱିତ୍ରଭୂତାସ୍ତଂ ଦୃଷ୍ଟ୍ୱା ତଚ୍ଚରଣଯୋଃ ପତିତ୍ୱା ପ୍ରୋଚୈଃ ପ୍ରୋଚୁଃ, ତ୍ୱମୀଶ୍ୱରସ୍ୟ ପୁତ୍ରଃ|
12 എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
କିନ୍ତୁ ସ ତାନ୍ ଦୃଢମ୍ ଆଜ୍ଞାପ୍ୟ ସ୍ୱଂ ପରିଚାଯିତୁଂ ନିଷିଦ୍ଧୱାନ୍|
13 അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
ଅନନ୍ତରଂ ସ ପର୍ୱ୍ୱତମାରୁହ୍ୟ ଯଂ ଯଂ ପ୍ରତିଚ୍ଛା ତଂ ତମାହୂତୱାନ୍ ତତସ୍ତେ ତତ୍ସମୀପମାଗତାଃ|
14 തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
ତଦା ସ ଦ୍ୱାଦଶଜନାନ୍ ସ୍ୱେନ ସହ ସ୍ଥାତୁଂ ସୁସଂୱାଦପ୍ରଚାରାଯ ପ୍ରେରିତା ଭୱିତୁଂ
ସର୍ୱ୍ୱପ୍ରକାରୱ୍ୟାଧୀନାଂ ଶମନକରଣାଯ ପ୍ରଭାୱଂ ପ୍ରାପ୍ତୁଂ ଭୂତାନ୍ ତ୍ୟାଜଯିତୁଞ୍ଚ ନିଯୁକ୍ତୱାନ୍|
16 ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
ତେଷାଂ ନାମାନୀମାନି, ଶିମୋନ୍ ସିୱଦିପୁତ୍ରୋ
17 സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
ଯାକୂବ୍ ତସ୍ୟ ଭ୍ରାତା ଯୋହନ୍ ଚ ଆନ୍ଦ୍ରିଯଃ ଫିଲିପୋ ବର୍ଥଲମଯଃ,
18 അന്ത്രയോസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
ମଥୀ ଥୋମା ଚ ଆଲ୍ଫୀଯପୁତ୍ରୋ ଯାକୂବ୍ ଥଦ୍ଦୀଯଃ କିନାନୀଯଃ ଶିମୋନ୍ ଯସ୍ତଂ ପରହସ୍ତେଷ୍ୱର୍ପଯିଷ୍ୟତି ସ ଈଷ୍କରିଯୋତୀଯଯିହୂଦାଶ୍ଚ|
19 യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
ସ ଶିମୋନେ ପିତର ଇତ୍ୟୁପନାମ ଦଦୌ ଯାକୂବ୍ୟୋହନ୍ଭ୍ୟାଂ ଚ ବିନେରିଗିଶ୍ ଅର୍ଥତୋ ମେଘନାଦପୁତ୍ରାୱିତ୍ୟୁପନାମ ଦଦୌ|
20 അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി.
ଅନନ୍ତରଂ ତେ ନିୱେଶନଂ ଗତାଃ, କିନ୍ତୁ ତତ୍ରାପି ପୁନର୍ମହାନ୍ ଜନସମାଗମୋ ଽଭୱତ୍ ତସ୍ମାତ୍ତେ ଭୋକ୍ତୁମପ୍ୟୱକାଶଂ ନ ପ୍ରାପ୍ତାଃ|
21 “അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
ତତସ୍ତସ୍ୟ ସୁହୃଲ୍ଲୋକା ଇମାଂ ୱାର୍ତ୍ତାଂ ପ୍ରାପ୍ୟ ସ ହତଜ୍ଞାନୋଭୂଦ୍ ଇତି କଥାଂ କଥଯିତ୍ୱା ତଂ ଧୃତ୍ୱାନେତୁଂ ଗତାଃ|
22 ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
ଅପରଞ୍ଚ ଯିରୂଶାଲମ ଆଗତା ଯେ ଯେଽଧ୍ୟାପକାସ୍ତେ ଜଗଦୁରଯଂ ପୁରୁଷୋ ଭୂତପତ୍ୟାବିଷ୍ଟସ୍ତେନ ଭୂତପତିନା ଭୂତାନ୍ ତ୍ୟାଜଯତି|
23 അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും?
ତତସ୍ତାନାହୂଯ ଯୀଶୁ ର୍ଦୃଷ୍ଟାନ୍ତୈଃ କଥାଂ କଥିତୱାନ୍ ଶୈତାନ୍ କଥଂ ଶୈତାନଂ ତ୍ୟାଜଯିତୁଂ ଶକ୍ନୋତି?
24 ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ.
କିଞ୍ଚନ ରାଜ୍ୟଂ ଯଦି ସ୍ୱୱିରୋଧେନ ପୃଥଗ୍ ଭୱତି ତର୍ହି ତଦ୍ ରାଜ୍ୟଂ ସ୍ଥିରଂ ସ୍ଥାତୁଂ ନ ଶକ୍ନୋତି|
25 ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ.
ତଥା କସ୍ୟାପି ପରିୱାରୋ ଯଦି ପରସ୍ପରଂ ୱିରୋଧୀ ଭୱତି ତର୍ହି ସୋପି ପରିୱାରଃ ସ୍ଥିରଂ ସ୍ଥାତୁଂ ନ ଶକ୍ନୋତି|
26 സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.
ତଦ୍ୱତ୍ ଶୈତାନ୍ ଯଦି ସ୍ୱୱିପକ୍ଷତଯା ଉତ୍ତିଷ୍ଠନ୍ ଭିନ୍ନୋ ଭୱତି ତର୍ହି ସୋପି ସ୍ଥିରଂ ସ୍ଥାତୁଂ ନ ଶକ୍ନୋତି କିନ୍ତୂଚ୍ଛିନ୍ନୋ ଭୱତି|
27 ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.
ଅପରଞ୍ଚ ପ୍ରବଲଂ ଜନଂ ପ୍ରଥମଂ ନ ବଦ୍ଧା କୋପି ତସ୍ୟ ଗୃହଂ ପ୍ରୱିଶ୍ୟ ଦ୍ରୱ୍ୟାଣି ଲୁଣ୍ଠଯିତୁଂ ନ ଶକ୍ନୋତି, ତଂ ବଦ୍ୱ୍ୱୈୱ ତସ୍ୟ ଗୃହସ୍ୟ ଦ୍ରୱ୍ୟାଣି ଲୁଣ୍ଠଯିତୁଂ ଶକ୍ନୋତି|
28 ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും.
ଅତୋହେତୋ ର୍ୟୁଷ୍ମଭ୍ୟମହଂ ସତ୍ୟଂ କଥଯାମି ମନୁଷ୍ୟାଣାଂ ସନ୍ତାନା ଯାନି ଯାନି ପାପାନୀଶ୍ୱରନିନ୍ଦାଞ୍ଚ କୁର୍ୱ୍ୱନ୍ତି ତେଷାଂ ତତ୍ସର୍ୱ୍ୱେଷାମପରାଧାନାଂ କ୍ଷମା ଭୱିତୁଂ ଶକ୍ନୋତି,
29 എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” (aiōn g165, aiōnios g166)
କିନ୍ତୁ ଯଃ କଶ୍ଚିତ୍ ପୱିତ୍ରମାତ୍ମାନଂ ନିନ୍ଦତି ତସ୍ୟାପରାଧସ୍ୟ କ୍ଷମା କଦାପି ନ ଭୱିଷ୍ୟତି ସୋନନ୍ତଦଣ୍ଡସ୍ୟାର୍ହୋ ଭୱିଷ୍ୟତି| (aiōn g165, aiōnios g166)
30 “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
ତସ୍ୟାପୱିତ୍ରଭୂତୋଽସ୍ତି ତେଷାମେତତ୍କଥାହେତୋଃ ସ ଇତ୍ଥଂ କଥିତୱାନ୍|
31 അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു.
ଅଥ ତସ୍ୟ ମାତା ଭ୍ରାତୃଗଣଶ୍ଚାଗତ୍ୟ ବହିସ୍ତିଷ୍ଠନତୋ ଲୋକାନ୍ ପ୍ରେଷ୍ୟ ତମାହୂତୱନ୍ତଃ|
32 ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
ତତସ୍ତତ୍ସନ୍ନିଧୌ ସମୁପୱିଷ୍ଟା ଲୋକାସ୍ତଂ ବଭାଷିରେ ପଶ୍ୟ ବହିସ୍ତୱ ମାତା ଭ୍ରାତରଶ୍ଚ ତ୍ୱାମ୍ ଅନ୍ୱିଚ୍ଛନ୍ତି|
33 “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
ତଦା ସ ତାନ୍ ପ୍ରତ୍ୟୁୱାଚ ମମ ମାତା କା ଭ୍ରାତରୋ ୱା କେ? ତତଃ ପରଂ ସ ସ୍ୱମୀପୋପୱିଷ୍ଟାନ୍ ଶିଷ୍ୟାନ୍ ପ୍ରତି ଅୱଲୋକନଂ କୃତ୍ୱା କଥଯାମାସ
34 പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!
ପଶ୍ୟତୈତେ ମମ ମାତା ଭ୍ରାତରଶ୍ଚ|
35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
ଯଃ କଶ୍ଚିଦ୍ ଈଶ୍ୱରସ୍ୟେଷ୍ଟାଂ କ୍ରିଯାଂ କରୋତି ସ ଏୱ ମମ ଭ୍ରାତା ଭଗିନୀ ମାତା ଚ|

< മർക്കൊസ് 3 >