< മർക്കൊസ് 11 >

1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ, യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
Kahchu hwa aghatyi Jerusalem, Bethphage chu Bethany chu chisinchi, khis kuchi Olives aghatyi, yitaityeha onketyene yaotatichne,
2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക. അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
Kahchu toowe ehti, Taihchi otsitahtyel yito kwa oontlo chi naghanataihchi: kahchu kweghaachatyeh soosooklya aghahtyelassi taghaklu, atu makai achatyi; tahwahut, kahchu yuhchinaghahtyel:
3 ‘നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്താണ്’ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്; കർത്താവ് ഉടനെതന്നെ ഇതിനെ ഇവിടെ തിരിച്ചയയ്ക്കും’ എന്ന് അയാളോട് മറുപടി പറയുക.”
Kahchu ooline toowe naghai tyete, Yehoo gha koohghahtya oontye? kooh taghahti, Metihi tiye hehti; kwete cho otsi nayaduesi.
4 അവർ പോയി; തെരുവിൽ വാതിലിനു പുറത്തായി ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ,
Kahchu yitaighatestyetl, kahchu soosooklya kiyintyi taghaklu tusklahooka atghunni yaghintyidi; kahchu tahkiyainghut.
5 അവിടെ നിന്നിരുന്ന ചില ആളുകൾ, “നിങ്ങൾ എന്താണു ചെയ്യുന്നത്? എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?” എന്നു ചോദിച്ചു.
Kahchu tahkiae iiti naihyani toowe kiyehti, Yehoo gha kooh hahtya oontye taghautti soosooklya?
6 യേശു പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാർ മറുപടി പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
Kooh kiyehti koohotye ayi Jesus akooyehtii: kwa kootayinchut.
7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെ പുറത്തു വിരിച്ചു. അദ്ദേഹം അതിന്മേൽ കയറിയിരുന്നു.
Kahchu soosooklya Jesus gha naghunihtyi, kahchu kiyeatetahkatti keghihla; kahchu yakaisata.
8 പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി.
Kahchu natlone kiyeatetahkatti atghunni tsiyaghestla: kahchu achune naghaghihul tatsi tachin tsi, kahchu ghatyeh atghunni ghatunihla.
9 മുന്നിലും പിന്നിലും നടന്നവർ ആർത്തുവിളിച്ചു: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!”
Kahchu ayine haladi atine, kahchu ayine tanekeghatailhne, oghatyesta, toowe ghatieh, Hosanna; Moohchuootaya ayi yuhchideshai yindizi ihe Naghaghatai:
10 “നമ്മുടെ പിതാവായ ദാവീദിന്റെ, വരാനുള്ള രാജ്യം വാഴ്ത്തപ്പെട്ടത്!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!”
Koonoochu moohchuootaya manataghe nagha tgha David, yuhchideshai tindizi ihe Naghaghatai: Hosanna ayi zon o-ochi yataihchi miindiotehah.
11 യേശു ജെറുശലേംനഗരത്തിൽ എത്തി, ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അദ്ദേഹം ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ, നേരം വൈകിയിരുന്നതുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ബെഥാന്യയിലേക്കു തിരികെ പോയി.
Kahchu Jesus kwiya Jerusalem, o-ochi tyetachatlihi kwa chu: kahchu kootoo anetye ooli ookaghanehtghachi, kahcu kahkachi aoocha koohnioonizutooh, hadesha Bethany tsi keneti onketi matgha chu.
12 അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു.
Kahchu naodike tsi, ooatastyetl Bethany tsi tapat:
13 നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
Kahchu chiche chok chine toontyetsi ya-i maton ooli, yuhchidesha intyizon ooli ion ate: yuhniya tsi aton zon yilah; atu ka chiche nichatilesti kho nioonizut ihe.
14 അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു. (aiōn g165)
Kahchu Jesus otyesta toowehchu yehti, Atulire otsitsassi chiche nai ihe too otsi nioonizutti otsi. Kahchu yaotatichne oohatitsalon. (aiōn g165)
15 യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു;
Kahchu nighanintyetl Jerusalem otsi: kahchu Jesus kwiya tyetachatlihi kwa otyiyi, kahchu hayadesla ayine atagholane kahchu ataghatotane tyetachatlihi kwa otyiyi wota, kahchu yechonayadehklit yakeehtai ayine sooniya klaghayihne, kahchu yestahi chu ayine oyetli tagholane;
16 ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല.
Kahchu atu hatyeh yasehlai iyu maaoontye ooline yatooai oolita tatawochulihi tyetachatlihi kwa otyiyi oota.
17 ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
Kahchu yaotatich, toowe yehti ihe, Koo atu kooh akehe nichatinklessi la, Sa kwa anetye tane tyetachatlihi kwa wowohyih? Ahwole kooh awahtla anoosine take.
18 ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
Kooh adesklesne chu taneghaotatichne tyiyine metihi chu oohatitsuk, kahchu oonkhaghanatgha tyeha kehe chahteakiyule gha: yeghanejit ihe, aitye tane khaooghulli ihe yachihootehe.
19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
Kootoo kahkachi ooli tsi, hadesha nitokwa wotyih tsi.
20 രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
Kahchu hatlindo aoocha, taihchi ghataihlu chiche chine maghaye otsi ya-ikoonoo kiya-ih.
21 അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു.
Ayi Peter kyejetitihyu toowe yehti, Taneghaotatyechi, makintgha ayi chiche chine atu tyeswe adintii kwa sakoon.
22 അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക.
Kahchu Jesus otyesta, toowehchu yehti, Nagha Tgha aha oodinti.
23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
Atai kwa hli anaghaisi, ooline ti khis atyetane, Achu ninintsit kahchu otsinachatoohtyeli tu chok tsi; kahchu atu tawahkootye ate tadzye ihe, ahwole ihe kootilon ate ayi ooli ehtii sakyehchi niwotsitti; awohiisi atghazi ooli tyekootesi.
24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും.
Ayi ihe anaghaisii, Ooli si nioonunisitassi, aghaswehlye ate, ihe kootahti nitaghahali, koohzon naghahaisi.
25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.
Kahchu natahya otye aghaswehli intyizon ooline oolakehe chahte meititaai ate: Nagha Tgha naghai chu ya tehchi ati naghaoochatoohulassi nagha metselihi.
26 അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.”
Ahwole atu ootalai ate, atu naghani chu Nagha Tgha yatehchi ati naghaoodohulassi nagha metselihi.
27 അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
Kahchu yuhchighatestyetl Jerusalem tsi: intyizon ghayahlhu tyetachatlihi kwa otyiyi oota, yinkhadesha taneghaotatich metihi tyiyi, kahchu adesklesne, kahchu haladi meindi chatehaneh,
28 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇതു ചെയ്യാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്?” എന്നു ചോദിച്ചു.
Kahchu toowe yehti, Ye makaoonatsut ayiwoh keoonaahch aoontye? kahchu mea nayiwa tidi kakaoodzutti keoonaahchi tidi ooli?
29 അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
Kahchu Jesus ateyatetla toowehchu yehti, Suni chu ehlawotatye taoontya naghosyeassi, kahchu satatahti ate, naghatatuhsi ye kakaoodzutti kooh akehe kewohahch aoontye tidi ooli.
30 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്നോടു പറയുക.”
Matukeghihliti John yataihehi otsi la tatyesut oontye, tane tsi koole? kootatinti.
31 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
Kahchu inchiooghatatyech, toowe ghati ihe, Koohtitye ate Yataihchi otsi; kooh tootyezi, Yehoo gha tawah tahtyaoontye?
32 ‘മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ’…” (അവർ ജനത്തെ ഭയപ്പെട്ടു; കാരണം എല്ലാവരും യോഹന്നാനെ യഥാർഥത്തിൽ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.)
Ahwole koohtitye ate, Tane tsi; tane eghanejit: ayiwo aitye tane koohkiyehti John, yaghi kwa hli tanetaghatahchne ali.
33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
Kahchu ooghatyesta kahehu Jesus tsi toowe kiyehti, Atu koowoti. Kahchu Jesus otatihch toowehchu yehti Suni chu atu naghatatuhsesi naghakaoodzutti ayi ihe keoonaahch tidi ooli.

< മർക്കൊസ് 11 >