< ലൂക്കോസ് 8 >

1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
اَپَرَنْچَ یِیشُ رْدْوادَشَبھِح شِشْیَیح سارْدّھَں نانانَگَریشُ ناناگْرامیشُ چَ گَچّھَنْ اِشْوَرِییَراجَتْوَسْیَ سُسَںوادَں پْرَچارَیِتُں پْراریبھے۔
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
تَدا یَسْیاح سَپْتَ بھُوتا نِرَگَچّھَنْ سا مَگْدَلِینِیتِ وِکھْیاتا مَرِیَمْ ہیرودْراجَسْیَ گرِہادھِپَتیح ہوشے رْبھارْیّا یوہَنا شُوشانا
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
پْرَبھرِتَیو یا بَہْوْیَح سْتْرِیَح دُشْٹَبھُوتیبھْیو روگیبھْیَشْچَ مُکْتاح سَتْیو نِجَوِبھُوتِی رْوْیَیِتْوا تَمَسیوَنْتَ، تاح سَرْوّاسْتینَ سارْدّھَمْ آسَنْ۔
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
اَنَنْتَرَں نانانَگَریبھْیو بَہَوو لوکا آگَتْیَ تَسْیَ سَمِیپےمِلَنْ، تَدا سَ تیبھْیَ ایکاں درِشْٹانْتَکَتھاں کَتھَیاماسَ۔ ایکَح کرِشِیبَلو بِیجانِ وَپْتُں بَہِرْجَگامَ،
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
تَتو وَپَنَکالے کَتِپَیانِ بِیجانِ مارْگَپارْشْوے پیتُح، تَتَسْتانِ پَدَتَلَے رْدَلِتانِ پَکْشِبھِ رْبھَکْشِتانِ چَ۔
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
کَتِپَیانِ بِیجانِ پاشانَسْتھَلے پَتِتانِ یَدْیَپِ تانْیَنْکُرِتانِ تَتھاپِ رَسابھاواتْ شُشُشُح۔
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
کَتِپَیانِ بِیجانِ کَنْٹَکِوَنَمَدھْیے پَتِتانِ تَتَح کَنْٹَکِوَنانِ سَںورِدّھیَ تانِ جَگْرَسُح۔
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
تَدَنْیانِ کَتِپَیَبِیجانِ چَ بھُومْیامُتَّمایاں پیتُسْتَتَسْتانْیَنْکُرَیِتْوا شَتَگُنانِ پھَلانِ پھیلُح۔ سَ اِما کَتھاں کَتھَیِتْوا پْروچَّیح پْروواچَ، یَسْیَ شْروتُں شْروتْرے سْتَح سَ شرِنوتُ۔
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
تَتَح پَرَں شِشْیاسْتَں پَپْرَچّھُرَسْیَ درِشْٹانْتَسْیَ کِں تاتْپَرْیَّں؟
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
تَتَح سَ وْیاجَہارَ، اِیشْوَرِییَراجْیَسْیَ گُہْیانِ جْناتُں یُشْمَبھْیَمَدھِکارو دِییَتے کِنْتْوَنْیے یَتھا درِشْٹْواپِ نَ پَشْیَنْتِ شْرُتْواپِ مَ بُدھْیَنْتے چَ تَدَرْتھَں تیشاں پُرَسْتاتْ تاح سَرْوّاح کَتھا درِشْٹانْتینَ کَتھْیَنْتے۔
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
درِشْٹانْتَسْیاسْیابھِپْرایَح، اِیشْوَرِییَکَتھا بِیجَسْوَرُوپا۔
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
یے کَتھاماتْرَں شرِنْوَنْتِ کِنْتُ پَشْچادْ وِشْوَسْیَ یَتھا پَرِتْرانَں نَ پْراپْنُوَنْتِ تَداشَیینَ شَیتانیتْیَ ہرِدَیاترِ تاں کَتھامْ اَپَہَرَتِ تَ ایوَ مارْگَپارْشْوَسْتھَبھُومِسْوَرُوپاح۔
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
یے کَتھَں شْرُتْوا سانَنْدَں گرِہْلَنْتِ کِنْتْوَبَدّھَمُولَتْواتْ سْوَلْپَکالَماتْرَں پْرَتِیتْیَ پَرِیکْشاکالے بھْرَشْیَنْتِ تَایوَ پاشانَبھُومِسْوَرُوپاح۔
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
یے کَتھاں شْرُتْوا یانْتِ وِشَیَچِنْتایاں دھَنَلوبھینَ اےہِکَسُکھے چَ مَجَّنْتَ اُپَیُکْتَپھَلانِ نَ پھَلَنْتِ تَ ایووپْتَبِیجَکَنْٹَکِبھُوسْوَرُوپاح۔
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
کِنْتُ یے شْرُتْوا سَرَلَیح شُدّھَیشْچانْتَحکَرَنَیح کَتھاں گرِہْلَنْتِ دھَیرْیَّمْ اَوَلَمْبْیَ پھَلانْیُتْپادَیَنْتِ چَ تَ ایووتَّمَمرِتْسْوَرُوپاح۔
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
اَپَرَنْچَ پْرَدِیپَں پْرَجْوالْیَ کوپِ پاتْرینَ ناچّھادَیَتِ تَتھا کھَٹْوادھوپِ نَ سْتھاپَیَتِ، کِنْتُ دِیپادھاروپَرْیّیوَ سْتھاپَیَتِ، تَسْماتْ پْرَویشَکا دِیپْتِں پَشْیَنْتِ۔
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
یَنَّ پْرَکاشَیِشْیَتے تادرِگْ اَپْرَکاشِتَں وَسْتُ کِمَپِ ناسْتِ یَچَّ نَ سُوْیَکْتَں پْرَچارَیِشْیَتے تادرِگْ گرِپْتَں وَسْتُ کِمَپِ ناسْتِ۔
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
اَتو یُویَں کینَ پْرَکارینَ شرِنُتھَ تَتْرَ ساوَدھانا بھَوَتَ، یَسْیَ سَمِیپے بَرْدّھَتے تَسْمَے پُنَرْداسْیَتے کِنْتُ یَسْیاشْرَیے نَ بَرْدّھَتے تَسْیَ یَدْیَدَسْتِ تَدَپِ تَسْماتْ نیشْیَتے۔
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
اَپَرَنْچَ یِیشو رْماتا بھْراتَرَشْچَ تَسْیَ سَمِیپَں جِگَمِشَوَح
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
کِنْتُ جَنَتاسَمْبادھاتْ تَتْسَنِّدھِں پْراپْتُں نَ شیکُح۔ تَتْپَشْچاتْ تَوَ ماتا بھْراتَرَشْچَ تْواں ساکْشاتْ چِکِیرْشَنْتو بَہِسْتِشْٹھَنَتِیتِ وارْتّایاں تَسْمَے کَتھِتایاں
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
سَ پْرَتْیُواچَ؛ یے جَنا اِیشْوَرَسْیَ کَتھاں شْرُتْوا تَدَنُرُوپَماچَرَنْتِ تَایوَ مَمَ ماتا بھْراتَرَشْچَ۔
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
اَنَنْتَرَں ایکَدا یِیشُح شِشْیَیح سارْدّھَں ناوَمارُہْیَ جَگادَ، آیاتَ وَیَں ہْرَدَسْیَ پارَں یامَح، تَتَسْتے جَگْمُح۔
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
تیشُ نَوکاں واہَیَتْسُ سَ نِدَدْرَو؛
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
اَتھاکَسْماتْ پْرَبَلَجھَنْبھْشَگَمادْ ہْرَدے نَوکایاں تَرَنْگَیراچّھَنّایاں وِپَتْ تانْ جَگْراسَ۔ تَسْمادْ یِیشورَنْتِکَں گَتْوا ہے گُرو ہے گُرو پْرانا نو یانْتِیتِ گَدِتْوا تَں جاگَرَیامْبَبھُووُح۔ تَدا سَ اُتّھایَ وایُں تَرَنْگاںشْچَ تَرْجَیاماسَ تَسْمادُبھَو نِورِتْیَ سْتھِرَو بَبھُووَتُح۔
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
سَ تانْ بَبھاشے یُشْماکَں وِشْواسَح کَ؟ تَسْماتّے بھِیتا وِسْمِتاشْچَ پَرَسْپَرَں جَگَدُح، اَہو کِیدرِگَیَں مَنُجَح پَوَنَں پانِییَنْچادِشَتِ تَدُبھَیَں تَدادیشَں وَہَتِ۔
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
تَتَح پَرَں گالِیلْپْرَدیشَسْیَ سَمُّکھَسْتھَگِدیرِییَپْرَدیشے نَوکایاں لَگَنْتْیاں تَٹےوَروہَماوادْ
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
بَہُتِتھَکالَں بھُوتَگْرَسْتَ ایکو مانُشَح پُراداگَتْیَ تَں ساکْشاچَّکارَ۔ سَ مَنُشو واسو نَ پَرِدَدھَتْ گرِہے چَ نَ وَسَنْ کیوَلَں شْمَشانَمْ اَدھْیُواسَ۔
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
سَ یِیشُں درِشْٹْوَیوَ چِیچّھَبْدَں چَکارَ تَسْیَ سَمُّکھے پَتِتْوا پْروچَّیرْجَگادَ چَ، ہے سَرْوَّپْرَدھانیشْوَرَسْیَ پُتْرَ، مَیا سَہَ تَوَ کَح سَمْبَنْدھَح؟ تْوَیِ وِنَیَں کَرومِ ماں ما یاتَیَ۔
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
یَتَح سَ تَں مانُشَں تْیَکْتْوا یاتُمْ اَمیدھْیَبھُوتَمْ آدِدیشَ؛ سَ بھُوتَسْتَں مانُشَمْ اَسَکرِدْ دَدھارَ تَسْمالّوکاح شرِنْکھَلینَ نِگَڈینَ چَ بَبَنْدھُح؛ سَ تَدْ بھَںکْتْوا بھُوتَوَشَتْواتْ مَدھْییپْرانْتَرَں یَیَو۔
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
اَنَنْتَرَں یِیشُسْتَں پَپْرَچّھَ تَوَ کِنّامَ؟ سَ اُواچَ، مَمَ نامَ باہِنو یَتو بَہَوو بھُوتاسْتَماشِشْرِیُح۔
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos g12)
اَتھَ بھُوتا وِنَیینَ جَگَدُح، گَبھِیرَں گَرْتَّں گَنْتُں ماجْناپَیاسْمانْ۔ (Abyssos g12)
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
تَدا پَرْوَّتوپَرِ وَراہَوْرَجَشْچَرَتِ تَسْمادْ بھُوتا وِنَیینَ پْروچُح، اَمُں وَراہَوْرَجَمْ آشْرَیِتُمْ اَسْمانْ اَنُجانِیہِ؛ تَتَح سونُجَجْنَو۔
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
تَتَح پَرَں بھُوتاسْتَں مانُشَں وِہایَ وَراہَوْرَجَمْ آشِشْرِیُح وَراہَوْرَجاشْچَ تَتْکْشَناتْ کَٹَکینَ دھاوَنْتو ہْرَدے پْرانانْ وِجرِہُح۔
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
تَدْ درِشْٹْوا شُوکَرَرَکْشَکاح پَلایَمانا نَگَرَں گْرامَنْچَ گَتْوا تَتْسَرْوَّورِتّانْتَں کَتھَیاماسُح۔
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
تَتَح کِں ورِتَّمْ ایتَدَّرْشَنارْتھَں لوکا نِرْگَتْیَ یِیشوح سَمِیپَں یَیُح، تَں مانُشَں تْیَکْتَبھُوتَں پَرِہِتَوَسْتْرَں سْوَسْتھَمانُشَوَدْ یِیشوشْچَرَنَسَنِّدھَو سُوپَوِشَنْتَں وِلوکْیَ بِبھْیُح۔
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
یے لوکاسْتَسْیَ بھُوتَگْرَسْتَسْیَ سْواسْتھْیَکَرَنَں دَدرِشُسْتے تیبھْیَح سَرْوَّورِتّانْتَں کَتھَیاماسُح۔
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
تَدَنَنْتَرَں تَسْیَ گِدیرِییَپْرَدیشَسْیَ چَتُرْدِکْسْتھا بَہَوو جَنا اَتِتْرَسْتا وِنَیینَ تَں جَگَدُح، بھَوانْ اَسْماکَں نِکَٹادْ وْرَجَتُ تَسْماتْ سَ ناوَمارُہْیَ تَتو وْیاگھُٹْیَ جَگامَ۔
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
تَدانِیں تْیَکْتَبھُوتَمَنُجَسْتینَ سَہَ سْتھاتُں پْرارْتھَیانْچَکْری
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
کِنْتُ تَدَرْتھَمْ اِیشْوَرَح کِیدرِنْمَہاکَرْمَّ کرِتَوانْ اِتِ نِویشَنَں گَتْوا وِجْناپَیَ، یِیشُح کَتھامیتاں کَتھَیِتْوا تَں وِسَسَرْجَ۔ تَتَح سَ وْرَجِتْوا یِیشُسْتَدَرْتھَں یَنْمَہاکَرْمَّ چَکارَ تَتْ پُرَسْیَ سَرْوَّتْرَ پْرَکاشَیِتُں پْراریبھے۔
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
اَتھَ یِیشَو پَراورِتْیاگَتے لوکاسْتَں آدَرینَ جَگرِہُ رْیَسْماتّے سَرْوّے تَمَپیکْشانْچَکْرِرے۔
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
تَدَنَنْتَرَں یایِیرْنامْنو بھَجَنَگیہَسْیَیکودھِپَ آگَتْیَ یِیشوشْچَرَنَیوح پَتِتْوا سْوَنِویشَناگَمَنارْتھَں تَسْمِنْ وِنَیَں چَکارَ،
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
یَتَسْتَسْیَ دْوادَشَوَرْشَوَیَسْکا کَنْیَیکاسِیتْ سا مرِتَکَلْپابھَوَتْ۔ تَتَسْتَسْیَ گَمَنَکالے مارْگے لوکاناں مَہانْ سَماگَمو بَبھُووَ۔
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
دْوادَشَوَرْشانِ پْرَدَرَروگَگْرَسْتا نانا وَیدْیَیشْچِکِتْسِتا سَرْوَّسْوَں وْیَیِتْواپِ سْواسْتھْیَں نَ پْراپْتا یا یوشِتْ سا یِیشوح پَشْچاداگَتْیَ تَسْیَ وَسْتْرَگْرَنْتھِں پَسْپَرْشَ۔
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
تَسْماتْ تَتْکْشَناتْ تَسْیا رَکْتَسْراوو رُدّھَح۔
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
تَدانِیں یِیشُرَوَدَتْ کیناہَں سْپرِشْٹَح؟ تَتونیکَیرَنَنْگِیکرِتے پِتَرَسْتَسْیَ سَنْگِنَشْچاوَدَنْ، ہے گُرو لوکا نِکَٹَسْتھاح سَنْتَسْتَوَ دیہے گھَرْشَیَنْتِ، تَتھاپِ کیناہَں سْپرِشْٹَاِتِ بھَوانْ کُتَح پرِچّھَتِ؟
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
یِیشُح کَتھَیاماسَ، کیناپْیَہَں سْپرِشْٹو، یَتو مَتَّح شَکْتِ رْنِرْگَتیتِ مَیا نِشْچِتَمَجْنایِ۔
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
تَدا سا نارِی سْوَیَں نَ گُپْتیتِ وِدِتْوا کَمْپَمانا سَتِی تَسْیَ سَمُّکھے پَپاتَ؛ یینَ نِمِتّینَ تَں پَسْپَرْشَ سْپَرْشَماتْراچَّ یینَ پْرَکارینَ سْوَسْتھابھَوَتْ تَتْ سَرْوَّں تَسْیَ ساکْشاداچَکھْیَو۔
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
تَتَح سَ تاں جَگادَ ہے کَنْیے سُسْتھِرا بھَوَ، تَوَ وِشْواسَسْتْواں سْوَسْتھامْ اَکارْشِیتْ تْوَں کْشیمینَ یاہِ۔
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
یِیشوریتَدْواکْیَوَدَنَکالے تَسْیادھِپَتے رْنِویشَناتْ کَشْچِلّوکَ آگَتْیَ تَں بَبھاشے، تَوَ کَنْیا مرِتا گُرُں ما کْلِشانَ۔
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
کِنْتُ یِیشُسْتَداکَرْنْیادھِپَتِں وْیاجَہارَ، ما بھَیشِیح کیوَلَں وِشْوَسِہِ تَسْماتْ سا جِیوِشْیَتِ۔
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
اَتھَ تَسْیَ نِویشَنے پْراپْتے سَ پِتَرَں یوہَنَں یاکُوبَنْچَ کَنْیایا ماتَرَں پِتَرَنْچَ وِنا، اَنْیَں کَنْچَنَ پْرَویشْٹُں وارَیاماسَ۔
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
اَپَرَنْچَ یے رُدَنْتِ وِلَپَنْتِ چَ تانْ سَرْوّانْ جَنانْ اُواچَ، یُویَں ما رودِشْٹَ کَنْیا نَ مرِتا نِدْراتِ۔
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
کِنْتُ سا نِشْچِتَں مرِتیتِ جْناتْوا تے تَمُپَجَہَسُح۔
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
پَشْچاتْ سَ سَرْوّانْ بَہِح کرِتْوا کَنْیایاح کَرَو دھرِتْواجُہُوے، ہے کَنْیے تْوَمُتِّشْٹھَ،
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
تَسْماتْ تَسْیاح پْرانیشُ پُنَراگَتیشُ سا تَتْکْشَنادْ اُتَّسْیَو۔ تَدانِیں تَسْیَے کِنْچِدْ بھَکْشْیَں داتُمْ آدِدیشَ۔
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
تَتَسْتَسْیاح پِتَرَو وِسْمَیَں گَتَو کِنْتُ سَ تاوادِدیشَ گھَٹَنایا ایتَسْیاح کَتھاں کَسْمَیچِدَپِ ما کَتھَیَتَں۔

< ലൂക്കോസ് 8 >