< ലൂക്കോസ് 8 >
1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
అపరఞ్చ యీశు ర్ద్వాదశభిః శిష్యైః సార్ద్ధం నానానగరేషు నానాగ్రామేషు చ గచ్ఛన్ ఇశ్వరీయరాజత్వస్య సుసంవాదం ప్రచారయితుం ప్రారేభే|
2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
తదా యస్యాః సప్త భూతా నిరగచ్ఛన్ సా మగ్దలీనీతి విఖ్యాతా మరియమ్ హేరోద్రాజస్య గృహాధిపతేః హోషే ర్భార్య్యా యోహనా శూశానా
3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
ప్రభృతయో యా బహ్వ్యః స్త్రియః దుష్టభూతేభ్యో రోగేభ్యశ్చ ముక్తాః సత్యో నిజవిభూతీ ర్వ్యయిత్వా తమసేవన్త, తాః సర్వ్వాస్తేన సార్ద్ధమ్ ఆసన్|
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
అనన్తరం నానానగరేభ్యో బహవో లోకా ఆగత్య తస్య సమీపేఽమిలన్, తదా స తేభ్య ఏకాం దృష్టాన్తకథాం కథయామాస| ఏకః కృషీబలో బీజాని వప్తుం బహిర్జగామ,
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
తతో వపనకాలే కతిపయాని బీజాని మార్గపార్శ్వే పేతుః, తతస్తాని పదతలై ర్దలితాని పక్షిభి ర్భక్షితాని చ|
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
కతిపయాని బీజాని పాషాణస్థలే పతితాని యద్యపి తాన్యఙ్కురితాని తథాపి రసాభావాత్ శుశుషుః|
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
కతిపయాని బీజాని కణ్టకివనమధ్యే పతితాని తతః కణ్టకివనాని సంవృద్ధ్య తాని జగ్రసుః|
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
తదన్యాని కతిపయబీజాని చ భూమ్యాముత్తమాయాం పేతుస్తతస్తాన్యఙ్కురయిత్వా శతగుణాని ఫలాని ఫేలుః| స ఇమా కథాం కథయిత్వా ప్రోచ్చైః ప్రోవాచ, యస్య శ్రోతుం శ్రోత్రే స్తః స శృణోతు|
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
తతః పరం శిష్యాస్తం పప్రచ్ఛురస్య దృష్టాన్తస్య కిం తాత్పర్య్యం?
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
తతః స వ్యాజహార, ఈశ్వరీయరాజ్యస్య గుహ్యాని జ్ఞాతుం యుష్మభ్యమధికారో దీయతే కిన్త్వన్యే యథా దృష్ట్వాపి న పశ్యన్తి శ్రుత్వాపి మ బుధ్యన్తే చ తదర్థం తేషాం పురస్తాత్ తాః సర్వ్వాః కథా దృష్టాన్తేన కథ్యన్తే|
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
దృష్టాన్తస్యాస్యాభిప్రాయః, ఈశ్వరీయకథా బీజస్వరూపా|
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
యే కథామాత్రం శృణ్వన్తి కిన్తు పశ్చాద్ విశ్వస్య యథా పరిత్రాణం న ప్రాప్నువన్తి తదాశయేన శైతానేత్య హృదయాతృ తాం కథామ్ అపహరతి త ఏవ మార్గపార్శ్వస్థభూమిస్వరూపాః|
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
యే కథం శ్రుత్వా సానన్దం గృహ్లన్తి కిన్త్వబద్ధమూలత్వాత్ స్వల్పకాలమాత్రం ప్రతీత్య పరీక్షాకాలే భ్రశ్యన్తి తఏవ పాషాణభూమిస్వరూపాః|
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
యే కథాం శ్రుత్వా యాన్తి విషయచిన్తాయాం ధనలోభేన ఏహికసుఖే చ మజ్జన్త ఉపయుక్తఫలాని న ఫలన్తి త ఏవోప్తబీజకణ్టకిభూస్వరూపాః|
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
కిన్తు యే శ్రుత్వా సరలైః శుద్ధైశ్చాన్తఃకరణైః కథాం గృహ్లన్తి ధైర్య్యమ్ అవలమ్బ్య ఫలాన్యుత్పాదయన్తి చ త ఏవోత్తమమృత్స్వరూపాః|
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
అపరఞ్చ ప్రదీపం ప్రజ్వాల్య కోపి పాత్రేణ నాచ్ఛాదయతి తథా ఖట్వాధోపి న స్థాపయతి, కిన్తు దీపాధారోపర్య్యేవ స్థాపయతి, తస్మాత్ ప్రవేశకా దీప్తిం పశ్యన్తి|
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
యన్న ప్రకాశయిష్యతే తాదృగ్ అప్రకాశితం వస్తు కిమపి నాస్తి యచ్చ న సువ్యక్తం ప్రచారయిష్యతే తాదృగ్ గృప్తం వస్తు కిమపి నాస్తి|
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
అతో యూయం కేన ప్రకారేణ శృణుథ తత్ర సావధానా భవత, యస్య సమీపే బర్ద్ధతే తస్మై పునర్దాస్యతే కిన్తు యస్యాశ్రయే న బర్ద్ధతే తస్య యద్యదస్తి తదపి తస్మాత్ నేష్యతే|
19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
అపరఞ్చ యీశో ర్మాతా భ్రాతరశ్చ తస్య సమీపం జిగమిషవః
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
కిన్తు జనతాసమ్బాధాత్ తత్సన్నిధిం ప్రాప్తుం న శేకుః| తత్పశ్చాత్ తవ మాతా భ్రాతరశ్చ త్వాం సాక్షాత్ చికీర్షన్తో బహిస్తిష్ఠనతీతి వార్త్తాయాం తస్మై కథితాయాం
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
స ప్రత్యువాచ; యే జనా ఈశ్వరస్య కథాం శ్రుత్వా తదనురూపమాచరన్తి తఏవ మమ మాతా భ్రాతరశ్చ|
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
అనన్తరం ఏకదా యీశుః శిష్యైః సార్ద్ధం నావమారుహ్య జగాద, ఆయాత వయం హ్రదస్య పారం యామః, తతస్తే జగ్ముః|
23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
తేషు నౌకాం వాహయత్సు స నిదద్రౌ;
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
అథాకస్మాత్ ప్రబలఝఞ్భ్శగమాద్ హ్రదే నౌకాయాం తరఙ్గైరాచ్ఛన్నాయాం విపత్ తాన్ జగ్రాస| తస్మాద్ యీశోరన్తికం గత్వా హే గురో హే గురో ప్రాణా నో యాన్తీతి గదిత్వా తం జాగరయామ్బభూవుః| తదా స ఉత్థాయ వాయుం తరఙ్గాంశ్చ తర్జయామాస తస్మాదుభౌ నివృత్య స్థిరౌ బభూవతుః|
25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
స తాన్ బభాషే యుష్మాకం విశ్వాసః క? తస్మాత్తే భీతా విస్మితాశ్చ పరస్పరం జగదుః, అహో కీదృగయం మనుజః పవనం పానీయఞ్చాదిశతి తదుభయం తదాదేశం వహతి|
26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
తతః పరం గాలీల్ప్రదేశస్య సమ్ముఖస్థగిదేరీయప్రదేశే నౌకాయాం లగన్త్యాం తటేఽవరోహమావాద్
27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
బహుతిథకాలం భూతగ్రస్త ఏకో మానుషః పురాదాగత్య తం సాక్షాచ్చకార| స మనుషో వాసో న పరిదధత్ గృహే చ న వసన్ కేవలం శ్మశానమ్ అధ్యువాస|
28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
స యీశుం దృష్ట్వైవ చీచ్ఛబ్దం చకార తస్య సమ్ముఖే పతిత్వా ప్రోచ్చైర్జగాద చ, హే సర్వ్వప్రధానేశ్వరస్య పుత్ర, మయా సహ తవ కః సమ్బన్ధః? త్వయి వినయం కరోమి మాం మా యాతయ|
29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
యతః స తం మానుషం త్యక్త్వా యాతుమ్ అమేధ్యభూతమ్ ఆదిదేశ; స భూతస్తం మానుషమ్ అసకృద్ దధార తస్మాల్లోకాః శృఙ్ఖలేన నిగడేన చ బబన్ధుః; స తద్ భంక్త్వా భూతవశత్వాత్ మధ్యేప్రాన్తరం యయౌ|
30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
అనన్తరం యీశుస్తం పప్రచ్ఛ తవ కిన్నామ? స ఉవాచ, మమ నామ బాహినో యతో బహవో భూతాస్తమాశిశ్రియుః|
31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. (Abyssos )
అథ భూతా వినయేన జగదుః, గభీరం గర్త్తం గన్తుం మాజ్ఞాపయాస్మాన్| (Abyssos )
32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
తదా పర్వ్వతోపరి వరాహవ్రజశ్చరతి తస్మాద్ భూతా వినయేన ప్రోచుః, అముం వరాహవ్రజమ్ ఆశ్రయితుమ్ అస్మాన్ అనుజానీహి; తతః సోనుజజ్ఞౌ|
33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
తతః పరం భూతాస్తం మానుషం విహాయ వరాహవ్రజమ్ ఆశిశ్రియుః వరాహవ్రజాశ్చ తత్క్షణాత్ కటకేన ధావన్తో హ్రదే ప్రాణాన్ విజృహుః|
34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
తద్ దృష్ట్వా శూకరరక్షకాః పలాయమానా నగరం గ్రామఞ్చ గత్వా తత్సర్వ్వవృత్తాన్తం కథయామాసుః|
35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
తతః కిం వృత్తమ్ ఏతద్దర్శనార్థం లోకా నిర్గత్య యీశోః సమీపం యయుః, తం మానుషం త్యక్తభూతం పరిహితవస్త్రం స్వస్థమానుషవద్ యీశోశ్చరణసన్నిధౌ సూపవిశన్తం విలోక్య బిభ్యుః|
36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
యే లోకాస్తస్య భూతగ్రస్తస్య స్వాస్థ్యకరణం దదృశుస్తే తేభ్యః సర్వ్వవృత్తాన్తం కథయామాసుః|
37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
తదనన్తరం తస్య గిదేరీయప్రదేశస్య చతుర్దిక్స్థా బహవో జనా అతిత్రస్తా వినయేన తం జగదుః, భవాన్ అస్మాకం నికటాద్ వ్రజతు తస్మాత్ స నావమారుహ్య తతో వ్యాఘుట్య జగామ|
38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
తదానీం త్యక్తభూతమనుజస్తేన సహ స్థాతుం ప్రార్థయాఞ్చక్రే
39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
కిన్తు తదర్థమ్ ఈశ్వరః కీదృఙ్మహాకర్మ్మ కృతవాన్ ఇతి నివేశనం గత్వా విజ్ఞాపయ, యీశుః కథామేతాం కథయిత్వా తం విససర్జ| తతః స వ్రజిత్వా యీశుస్తదర్థం యన్మహాకర్మ్మ చకార తత్ పురస్య సర్వ్వత్ర ప్రకాశయితుం ప్రారేభే|
40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
అథ యీశౌ పరావృత్యాగతే లోకాస్తం ఆదరేణ జగృహు ర్యస్మాత్తే సర్వ్వే తమపేక్షాఞ్చక్రిరే|
41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
తదనన్తరం యాయీర్నామ్నో భజనగేహస్యైకోధిప ఆగత్య యీశోశ్చరణయోః పతిత్వా స్వనివేశనాగమనార్థం తస్మిన్ వినయం చకార,
42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
యతస్తస్య ద్వాదశవర్షవయస్కా కన్యైకాసీత్ సా మృతకల్పాభవత్| తతస్తస్య గమనకాలే మార్గే లోకానాం మహాన్ సమాగమో బభూవ|
43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ద్వాదశవర్షాణి ప్రదరరోగగ్రస్తా నానా వైద్యైశ్చికిత్సితా సర్వ్వస్వం వ్యయిత్వాపి స్వాస్థ్యం న ప్రాప్తా యా యోషిత్ సా యీశోః పశ్చాదాగత్య తస్య వస్త్రగ్రన్థిం పస్పర్శ|
44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
తస్మాత్ తత్క్షణాత్ తస్యా రక్తస్రావో రుద్ధః|
45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
తదానీం యీశురవదత్ కేనాహం స్పృష్టః? తతోఽనేకైరనఙ్గీకృతే పితరస్తస్య సఙ్గినశ్చావదన్, హే గురో లోకా నికటస్థాః సన్తస్తవ దేహే ఘర్షయన్తి, తథాపి కేనాహం స్పృష్టఇతి భవాన్ కుతః పృచ్ఛతి?
46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
యీశుః కథయామాస, కేనాప్యహం స్పృష్టో, యతో మత్తః శక్తి ర్నిర్గతేతి మయా నిశ్చితమజ్ఞాయి|
47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
తదా సా నారీ స్వయం న గుప్తేతి విదిత్వా కమ్పమానా సతీ తస్య సమ్ముఖే పపాత; యేన నిమిత్తేన తం పస్పర్శ స్పర్శమాత్రాచ్చ యేన ప్రకారేణ స్వస్థాభవత్ తత్ సర్వ్వం తస్య సాక్షాదాచఖ్యౌ|
48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
తతః స తాం జగాద హే కన్యే సుస్థిరా భవ, తవ విశ్వాసస్త్వాం స్వస్థామ్ అకార్షీత్ త్వం క్షేమేణ యాహి|
49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
యీశోరేతద్వాక్యవదనకాలే తస్యాధిపతే ర్నివేశనాత్ కశ్చిల్లోక ఆగత్య తం బభాషే, తవ కన్యా మృతా గురుం మా క్లిశాన|
50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
కిన్తు యీశుస్తదాకర్ణ్యాధిపతిం వ్యాజహార, మా భైషీః కేవలం విశ్వసిహి తస్మాత్ సా జీవిష్యతి|
51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
అథ తస్య నివేశనే ప్రాప్తే స పితరం యోహనం యాకూబఞ్చ కన్యాయా మాతరం పితరఞ్చ వినా, అన్యం కఞ్చన ప్రవేష్టుం వారయామాస|
52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
అపరఞ్చ యే రుదన్తి విలపన్తి చ తాన్ సర్వ్వాన్ జనాన్ ఉవాచ, యూయం మా రోదిష్ట కన్యా న మృతా నిద్రాతి|
53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
కిన్తు సా నిశ్చితం మృతేతి జ్ఞాత్వా తే తముపజహసుః|
54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
పశ్చాత్ స సర్వ్వాన్ బహిః కృత్వా కన్యాయాః కరౌ ధృత్వాజుహువే, హే కన్యే త్వముత్తిష్ఠ,
55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
తస్మాత్ తస్యాః ప్రాణేషు పునరాగతేషు సా తత్క్షణాద్ ఉత్తస్యౌ| తదానీం తస్యై కిఞ్చిద్ భక్ష్యం దాతుమ్ ఆదిదేశ|
56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
తతస్తస్యాః పితరౌ విస్మయం గతౌ కిన్తు స తావాదిదేశ ఘటనాయా ఏతస్యాః కథాం కస్మైచిదపి మా కథయతం|