< യോഹന്നാൻ 4 >
1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു—
ⲁ̅ϩⲟⲧⲉ ⲟⲩⲛ ⲉⲧⲁϥ⳿ⲉⲙⲓ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ϫⲉ ⲁⲩⲥⲱⲧⲉⲙ ⳿ⲛϫⲉ ⲛⲓⲫⲁⲣⲓⲥⲉⲟⲥ ϫⲉ ⲁ Ⲓⲏ̅ⲥ̅ ⲑⲁⲙⲓⲉ ⲟⲩⲙⲏϣ ⳿ⲙⲙⲁⲑⲏⲧⲏⲥ ⲛⲁϥ ⲟⲩⲟϩ ⳿ϥϯⲱⲙⲥ ⳿ⲉϩⲟⲧⲉ ⲓⲱⲁⲛⲛⲏⲥ.
2 വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്—
ⲃ̅ⲕⲉⲧⲟⲓ Ⲓⲏ̅ⲥ̅ ⳿ⲛⲑⲟϥ ⲁⲛ ⳿ⲉⲛⲁϥϯⲱⲙⲥ ⲁⲗⲗⲁ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲛⲉ.
3 ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.
ⲅ̅ⲁϥⲭⲱ ⳿ⲛϯⲓⲟⲩⲇⲉ⳿ⲁ ⳿ⲛⲥⲱϥ ⲟⲩⲟϩ ⲁϥϣⲉ ⲛⲁϥ ⲟⲛ ⳿ⲉϯⲅⲁⲗⲓⲗⲉ⳿ⲁ.
4 ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു.
ⲇ̅ⲛⲉ ϩⲱϯ ⲇⲉ ⳿ⲉⲣⲟϥ ⲡⲉ ⳿ⲉⲥⲓⲛⲓ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⳿ⲧⲥⲁⲙⲁⲣⲓⲁ.
5 അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി.
ⲉ̅ⲁϥ⳿ⲓ ⲟⲩⲛ ⳿ⲉⲟⲩⲃⲁⲕⲓ ⳿ⲛⲧⲉ ⳿ⲧⲥⲁⲙⲁⲣⲓ⳿ⲁ ⲉⲩⲙⲟⲩϯ ⳿ⲉⲣⲟⲥ ϫⲉ ⲥⲩⲭⲁⲣ ⲉⲥϧⲉⲛⲧ ⳿ⲉⲡⲓⲓⲟϩⲓ ⲉⲧⲁ ⲓⲁⲕⲱⲃ ⲧⲏⲓϥ ⳿ⲛⲓⲱⲥⲏⲫ ⲡⲉϥϣⲏⲣⲓ.
6 അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.
ⲋ̅ⲛⲁⲥⲭⲏ ⲇⲉ ⳿ⲙⲙⲁⲩ ⳿ⲛϫⲉ ⲟⲩⲙⲟⲩⲙⲓ ⳿ⲙⲙⲱⲟⲩ ⳿ⲛⲧⲉ ⲓⲁⲕⲱⲃ Ⲓⲏ̅ⲥ̅ ⲟⲩⲛ ⲉⲧⲁϥϧⲓⲥⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲓⲙⲱⲓⲧ ⳿ⲙⲙⲟϣⲓ ⲁϥϩⲉⲙⲥⲓ ⲡⲁⲓⲣⲏϯ ϩⲓϫⲉⲛ ϯⲙⲟⲩⲙⲓ ⲛⲉ ⳿ⲫⲛⲁⲩ ⳿ⲛⲁϫⲡ ⲡⲉ.
7 ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു.
ⲍ̅ⲁⲥ⳿ⲓ ⲟⲩⲛ ⳿ⲛϫⲉ ⲟⲩ⳿ⲥϩⲓⲙⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲧⲥⲁⲙⲁⲣⲓⲁ ⳿ⲉⲙⲁϩ ⲙⲱⲟⲩ ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁⲥ ϫⲉ ⲙⲟⲓ ⲛⲏⲓ ⳿ⲛⲧⲁⲥⲱ.
8 (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.)
ⲏ̅ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲇⲉ ⲛⲉ ⲁⲩϣⲉ ⲛⲱⲟⲩ ⳿ⲉ ϯⲃⲁⲕⲓ ϩⲓⲛⲁ ⳿ⲛⲧⲟⲩϣⲱⲡ ⳿ⲛϩⲁⲛ⳿ϧⲣⲏⲟⲩⲓ ⲛⲱⲟⲩ.
9 ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.)
ⲑ̅ⲡⲉϫⲉ ϯ⳿ⲥϩⲓⲙⲓ ⲛⲁϥ ⳿ⲛⲥⲁⲙⲁⲣⲓⲧⲏⲥ ϫⲉ ⲡⲱⲥ ⳿ⲛⲑⲟⲕ ⲟⲩⲓⲟⲩⲇⲁⲓ ⳿ⲕⲉⲣⲉⲧⲓⲛ ⳿ⲛⲧⲟⲧ ⳿ⲉⲥⲱ ⳿ⲁⲛⲟⲕ ⲟⲩ⳿ⲥϩⲓⲙⲓ ⳿ⲛⲥⲁⲙⲁⲣⲓⲧⲏⲥ ⲟⲩ ⲅⲁⲣ ⳿ⲙⲡⲁⲣⲉ ⲛⲓⲓⲟⲩⲇⲁⲓ ⲙⲟⲩϫⲧ ⲛⲉⲙ ⲛⲓⲥⲁⲙⲁⲣⲓⲧⲏⲥ.
10 “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു.
ⲓ̅ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ⲟⲩⲟϩ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⳿ⲉⲛⲁⲣⲉ⳿ⲉⲙⲓ ⳿ⲉϯⲇⲱⲣⲉ⳿ⲁ ⳿ⲛⲧⲉ ⲫϯ ⲟⲩⲟϩ ϫⲉ ⲛⲓⲙ ⲡⲉⲧϫⲱ ⳿ⲙⲙⲟⲥ ⲛⲉ ϫⲉ ⲙⲟⲓ ⲛⲏⲓ ⳿ⲛⲧⲁⲥⲱ ⳿ⲛⲑⲟ ⲛⲁⲣⲉⲉⲣⲉⲧⲓⲛ ⳿ⲙⲙⲟϥ ⲟⲩⲟϩ ⳿ⲛⲧⲉϥϯ ⲛⲉ ⳿ⲛⲟⲩⲙⲱⲟⲩ ⲉϥⲟⲛϧ.
11 ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും?
ⲓ̅ⲁ̅ⲡⲉϫⲉ ϯ⳿ⲥϩⲓⲙⲓ ⲛⲁϥ ϫⲉ Ⲡ⳪ ⲟⲩⲇⲉ ⳿ⲙⲙⲟⲛ ⲁⲛ⳿ⲧⲗⲏⲙⲁ ⳿ⲛⲧⲟⲧⲕ ⲟⲩⲟϩ ϯϣⲱϯ ϣⲏⲕ ⲉϥ⳿ⲉ⳿ⲛⲧⲟⲧⲕ ⲟⲩⲛ ⳿ⲉⲃⲟⲗ ⲑⲱⲛ ⳿ⲛϫⲉ ⲡⲓⲙⲱⲟⲩ ⲉⲧⲟⲛϧ.
12 അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.”
ⲓ̅ⲃ̅ⲙⲏ ⳿ⲛⲑⲟⲕ ⲟⲩⲛⲓϣϯ ⳿ⲛⲑⲟⲕ ⳿ⲉⲡⲉⲛⲓⲱⲧ ⲓⲁⲕⲱⲃ ⲫⲏⲉⲧⲁϥϯ ⲛⲁⲛ ⳿ⲛⲧⲁⲓϣⲱϯ ⲟⲩⲟϩ ⳿ⲛⲑⲟϥ ϩⲱϥ ⲁϥⲥⲱ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧϥ ⲛⲉⲙ ⲛⲉϥϣⲏⲣⲓ ⲛⲉⲙ ⲛⲉϥϣⲁⲛϣ.
13 “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും;
ⲓ̅ⲅ̅ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲑⲛⲁⲥⲱ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲓⲙⲱⲟⲩ ⲫⲏ ⳿ⲁⲛⲟⲕ ⳿ⲉϯⲛⲁⲧⲏⲓϥ ⲛⲁϥ ⳿ⲛⲛⲉϥ⳿ⲓⲃⲓ ϣⲁ ⳿ⲉⲛⲉϩ.
14 എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു. (aiōn , aiōnios )
ⲓ̅ⲇ̅ⲁⲗⲗⲁ ⲡⲓⲙⲱⲟⲩ ⳿ⲉϯⲛⲁⲧⲏⲓϥ ⲛⲁϥ ⲉϥ⳿ⲉϣⲱⲡⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ ⳿ⲛⲟⲩⲙⲟⲩⲙⲓ ⳿ⲙⲙⲱⲟⲩ ⲉϥ⳿ⲉϭⲓⲫⲉⲓ ⲉⲩⲱⲛϧ ⳿ⲛ⳿ⲉⲛⲉϩ. (aiōn , aiōnios )
15 അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.
ⲓ̅ⲉ̅ⲡⲉϫⲉ ϯ⳿ⲥϩⲓⲙⲓ ⲛⲁϥ ϫⲉ ⲡⲁ⳪ ⲙⲟⲓ ⲛⲏⲓ ⳿ⲙⲡⲁⲓⲙⲱⲟⲩ ϩⲓⲛⲁ ⳿ⲛⲧⲁ⳿ϣⲧⲉⲙ⳿ⲓⲃⲓ ϫⲉ ⲟⲩⲇⲉ ⳿ⲛⲧⲁ⳿ϣⲧⲉⲙ⳿ⲓ ⳿ⲉ⳿ⲙⲛⲁⲓ ⳿ⲉⲙⲁϩ ⲙⲱⲟⲩ.
16 യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.”
ⲓ̅ⲋ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁⲥ ϫⲉ ⲙⲁϣⲉ ⲛⲉ ⲙⲟⲩϯ ⳿ⲉⲡⲉϩⲁⲓ ⲟⲩⲟϩ ⲁⲙⲏ ⳿ⲉ⳿ⲙⲛⲁⲓ.
17 “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി.
ⲓ̅ⲍ̅ⲁⲥⲉⲣⲟⲩⲱ ⳿ⲛϫⲉ ϯ⳿ⲥϩⲓⲙⲓ ⲟⲩⲟϩ ⲡⲉϫⲁⲥ ϫⲉ ⳿ⲙⲙⲟⲛϯ ϩⲁⲓ ⳿ⲙⲙⲁⲩ ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁⲥ ϫⲉ ⲕⲁⲗⲱⲥ ⲁⲣⲉϫⲟⲥ ϫⲉ ⳿ⲙⲙⲟⲛϯ ϩⲁⲓ ⳿ⲙⲙⲁⲩ.
18 വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു.
ⲓ̅ⲏ̅ⲉ̅ ⲅⲁⲣ ⳿ⲛϩⲁⲓ ⲁⲣⲉϭⲓⲧⲟⲩ ⲟⲩⲟϩ ⲫⲏⲉⲑⲛⲉⲙⲉ ϯⲛⲟⲩ ⲡⲉϩⲁⲓ ⲁⲛ ⲡⲉ ⲫⲁⲓ ⲟⲩⲙⲏⲓ ⲡⲉ ⲉⲧⲁⲣⲉϫⲟϥ.
19 “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു.
ⲓ̅ⲑ̅ⲡⲉϫⲉ ϯ⳿ⲥϩⲓⲙⲓ ⲛⲁϥ ϫⲉ ⲡⲁ⳪ ϯⲛⲁⲩ ϫⲉ ⳿ⲛⲑⲟⲕ ⲟⲩ⳿ⲡⲣⲟⲫⲏⲧⲏⲥ.
20 “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”
ⲕ̅ⲛⲉⲛⲓⲟϯ ⲁⲩⲟⲩⲱϣⲧ ϩⲓϫⲉⲛ ⲡⲁⲓⲧⲱⲟⲩ ⳿ⲛⲑⲱⲧⲉⲛ ⲇⲉ ⲧⲉⲧⲉⲛϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲁⲣⲉ ⲡⲓⲙⲁ⳿ⲛⲟⲩⲱϣⲧ ϧⲉⲛ ⳿ⲓⲗ̅ⲏ̅ⲙ̅ ⲡⲓⲙⲁ ⲉⲧⲉ⳿ⲥϣⲉ ⳿ⲛⲟⲩⲱϣⲧ ⳿ⲙⲙⲟϥ.
21 അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു.
ⲕ̅ⲁ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁⲥ ϫⲉ ϯ⳿ⲥϩⲓⲙⲓ ⲧⲉⲛϩⲟⲩⲧ ϫⲉ ⳿ⲥⲛⲏⲟⲩ ⳿ⲛϫⲉ ⲟⲩⲟⲩⲛⲟⲩ ϩⲟⲧⲉ ⲟⲩⲇⲉ ϩⲓϫⲉⲛ ⲡⲁⲓⲧⲱⲟⲩ ⲟⲩⲇⲉ ϧⲉⲛ ⳿ⲓⲗ̅ⲏ̅ⲙ̅ ⲉⲩⲛⲁⲟⲩⲱϣⲧ ⳿ⲙ⳿ⲫⲓⲱⲧ.
22 ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്.
ⲕ̅ⲃ̅⳿ⲛⲑⲱⲧⲉⲛ ⲧⲉⲧⲉⲛⲟⲩⲱϣⲧ ⳿ⲙⲫⲏⲉⲧⲉⲧⲉ⳿ⲛⲥⲱⲟⲩⲛ ⳿ⲙⲙⲟϥ ⲁⲛ ⳿ⲁⲛⲟⲛ ⲇⲉ ⲧⲉⲛⲟⲩⲱϣⲧ ⳿ⲙⲫⲏⲉⲧⲉ⳿ⲛⲥⲱⲟⲩⲛ ⳿ⲙⲙⲟϥ ϫⲉ ⲡⲓⲟⲩϫⲁⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲓⲟⲩⲇⲁⲓ.
23 എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്.
ⲕ̅ⲅ̅ⲁⲗⲗⲁ ⳿ⲥⲛⲏⲟⲩ ⳿ⲛϫⲉ ⲟⲩⲟⲩⲛⲟⲩ ⲉⲧⲉ ϯⲛⲟⲩ ⲧⲉ ϩⲟⲧⲉ ⲛⲓⲣⲉϥⲟⲩⲱϣⲧ ⳿ⲛⲧⲁ⳿ⲫⲙⲏⲓ ⲉⲩⲛⲁⲟⲩⲱϣⲧ ⳿ⲙ⳿ⲫⲓⲱⲧ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲛⲉⲙ ⲟⲩⲙⲉⲑⲙⲏ ⲓ ⲕⲉ ⲅⲁⲣ ⳿ⲫⲓⲱⲧ ⲁϥⲕⲱϯ ⳿ⲛⲥⲁ ⲛⲁⲓ ⲟⲩⲟⲛ ⳿ⲙⲡⲁⲓⲣⲏϯ ⲛⲏⲉⲑⲟⲩⲱϣⲧ ⳿ⲙⲙⲟϥ.
24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.
ⲕ̅ⲇ̅ⲟⲩⲡ͞ⲛⲁ̅ ⲡⲉ ⲫϯ ⲟⲩⲟϩ ⲛⲏⲉⲑⲛⲁⲟⲩⲱϣⲧ ⳿ⲙⲙⲟϥ ⲥⲉ⳿ⲙ⳿ⲡϣⲁ ⳿ⲛⲧⲟⲩⲟⲩⲱϣⲧ ⳿ⲙⲙⲟϥ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲛⲉⲙ ⲟⲩⲙⲉⲑⲙⲏⲓ.
25 അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲡⲉϫⲉ ϯ⳿ⲥϩⲓⲙⲓ ⲛⲁϥ ϫⲉ ⲧⲉⲛ⳿ⲉⲙⲓ ϫⲉ ⲙⲉⲥⲓⲁⲥ ⲛⲏⲟⲩ ⲫⲏⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ Ⲡⲭ̅ⲥ̅ ⲉϣⲱⲡ ⲁϥϣⲁⲛ⳿ⲓ ⳿ⲛⲑⲟϥ ⲉⲑⲛⲁⲧⲁⲙⲟⲛ ⳿ⲉϩⲱⲃ ⲛⲓⲃⲉⲛ.
26 ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു.
ⲕ̅ⲋ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁⲥ ϫⲉ ⳿ⲁⲛⲟⲕ ⲡⲉ ⲫⲏⲉⲧⲥⲁϫⲓ ⲛⲉⲙⲉ.
27 ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല.
ⲕ̅ⲍ̅ⲟⲩⲟϩ ϧⲉⲛ ⲫⲁⲓ ⲁⲩ⳿ⲓ ⳿ⲛϫⲉ ⲛⲉϥⲙⲁⲑⲏ ⲧⲏⲥ ⲟⲩⲟϩ ⲛⲁⲩⲉⲣ⳿ϣⲫⲏⲣⲓ ϫⲉ ⳿ϥⲥⲁϫⲓ ⲛⲉⲙ ⲟⲩ⳿ⲥϩⲓⲙⲓ ⳿ⲙⲡⲉ ⳿ϩⲗⲓ ⲙⲉⲛⲧⲟⲓ ϫⲟⲥ ⲛⲁϥ ϫⲉ ⲁⲕⲕⲱϯ ⳿ⲛⲥⲁ ⲟⲩ ⲓⲉ ⲉⲑⲃⲉⲟⲩ ⳿ⲕⲥⲁϫⲓ ⲛⲉⲙⲁⲥ.
28 ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്,
ⲕ̅ⲏ̅ⲁⲥⲭⲱ ⲟⲩⲛ ⳿ⲛⲧⲉⲥϩⲩⲇⲣⲓ⳿ⲁ ⳿ⲛϫⲉ ϯ⳿ⲥϩⲓⲙⲓ ⲟⲩⲟϩ ⲁⲥϣⲉ ⲛⲁⲥ ⳿ⲉϯⲃⲁⲕⲓ ⲟⲩⲟϩ ⲡⲉϫⲁⲥ ⳿ⲛⲛⲓⲣⲱⲙⲓ.
29 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു.
ⲕ̅ⲑ̅ϫⲉ ⳿ⲁⲙⲱⲓⲛⲓ ⳿ⲁⲛⲁⲩ ⳿ⲉⲡⲁⲓⲣⲱⲙⲓ ⳿ⲉⲁϥϫⲉ ϩⲱⲃ ⲛⲓⲃⲉⲛ ⲛⲏⲓ ⲉⲧⲁⲓⲁⲓⲧⲟⲩ ⲙⲏⲧⲓ ⲫⲁⲓ ⲡⲉ Ⲡⲭ̅ⲥ̅.
30 അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.
ⲗ̅ⲛⲁⲩⲛⲏⲟⲩ ⲇⲉ ⳿ⲉⲃⲟⲗ ϧⲉⲛ ϯⲃⲁⲕⲓ ⲟⲩⲟϩ ⲛⲁⲩⲛⲏⲟⲩ ϩⲁⲣⲟϥ.
31 ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.
ⲗ̅ⲁ̅ⲛⲁⲩϯϩⲟ ⳿ⲉⲣⲟϥ ⲡⲉ ⳿ⲛϫⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲟⲩⲧⲱⲟⲩ ⲛⲉⲙⲁϥ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲣⲁⲃⲃⲓ ⲧⲱⲛⲕ ⲟⲩⲱⲙ.
32 എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു.
ⲗ̅ⲃ̅⳿ⲛⲑⲟϥ ⲇⲉ ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⳿ⲁⲛⲟⲕ ⲟⲩⲟⲛϯ ⲟⲩ⳿ϧⲣⲉ ⳿ⲙⲙⲁⲩ ⳿ⲉⲟⲩⲟⲙⲥ ⲑⲏ ⳿ⲛⲑⲱⲧⲉⲛ ⲉⲧⲉⲧⲉ⳿ⲛⲥⲱⲟⲩⲛ ⳿ⲙⲙⲟⲥ ⲁⲛ.
33 “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു.
ⲗ̅ⲅ̅ⲛⲁⲩϫⲱ ⲟⲩⲛ ⳿ⲙⲙⲟⲥ ⳿ⲛⲛⲟⲩⲉⲣⲏⲟⲩ ⳿ⲛϫⲉ ⲛⲉϥⲙⲁⲑⲏⲧⲏⲥ ϫⲉ ⲙⲏⲧⲓ ⲁⲛ ⲁ ⲟⲩⲁⲓ ⳿ⲓⲛⲓ ⲛⲁϥ ⲉⲑⲣⲉϥⲟⲩⲱⲙ.
34 അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം.
ⲗ̅ⲇ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲱⲟⲩ ϫⲉ ⲧⲁ⳿ϧⲣⲉ ⳿ⲁⲛⲟⲕ ⲧⲉ ϩⲓⲛⲁ ⳿ⲛⲧⲁⲉⲣ ⳿ⲫⲟⲩⲱϣ ⳿ⲙⲫⲏⲉⲧⲁϥⲧⲁⲟⲩⲟⲓ ⲟⲩⲟϩ ⳿ⲛⲧⲁϫⲱⲕ ⳿ⲙⲡⲉϥϩⲱⲃ ⳿ⲉⲃⲟⲗ.
35 ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു.
ⲗ̅ⲉ̅ⲙⲏ ⳿ⲛⲑⲱⲧⲉⲛ ⲁⲛ ⲉⲧϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲉⲧⲓ ⲕⲉⲇ̅ ⳿ⲛ⳿ⲁⲃⲟⲧ ⳿ϥⲛⲏⲟⲩ ⳿ⲛϫⲉ ⲡⲓⲱⲥϧ ϩⲏⲡⲡⲉ ⳿ⲁⲛⲟⲕ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ϥⲁⲓ ⳿ⲛⲛⲉⲧⲉⲛⲃⲁⲗ ⳿ⲉ⳿ⲡϣⲱⲓ ⲟⲩⲟϩ ⳿ⲁⲛⲁⲩ ⳿ⲉⲛⲓⲭⲱⲣⲁ ϫⲉ ⲁⲩⲟⲩⲃⲁϣ ⳿ⲉⲡⲟⲥϧⲟⲩ.
36 ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. (aiōnios )
ⲗ̅ⲋ̅ϩⲏⲇⲏ ⲫⲏⲉⲑⲛⲁⲱⲥϧ ⳿ϥⲛⲁϭⲓ ⳿ⲙⲡⲉϥⲃⲉⲭ ⲉ ⲟⲩⲟϩ ⳿ϥⲛⲁⲑⲱⲟⲩϯ ⳿ⲛⲟⲩⲟⲩⲧⲁϩ ⲉⲩⲱⲛϧ ⳿ⲛ⳿ⲉⲛⲉϩ ϩⲓⲛⲁ ⲫⲏⲉⲧⲥⲓϯ ⳿ⲛⲧⲉϥⲣⲁϣⲓ ⲉⲩⲥⲟⲡ ⲛⲉⲙ ⲫⲏⲉⲧⲱⲥϧ. (aiōnios )
37 ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു:
ⲗ̅ⲍ̅ϧⲉⲛ ⲫⲁⲓ ⲅⲁⲣ ⲟⲩⲧⲁ⳿ⲫⲙⲏⲓ ⲡⲉ ⲡⲓⲥⲁϫⲓ ϫⲉ ⲕⲉⲟⲩⲁⲓ ⲡⲉⲧⲥⲓϯ ⲟⲩⲟϩ ⲕⲉⲟⲩⲁⲓ ⲡⲉⲧⲱⲥϧ.
38 നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”
ⲗ̅ⲏ̅⳿ⲁⲛⲟⲕ ⲁⲓⲟⲩⲉⲣⲡ ⲑⲏⲛⲟⲩ ⳿ⲉⲱⲥϧ ⳿ⲙⲫⲏⲉⲧⲉ ⳿ⲙⲡⲉⲧⲉⲛϧⲓⲥⲓ ⳿ⲉⲣⲟϥ ϩⲁⲛⲕⲉⲭⲱⲟⲩⲛⲓ ⲡⲉⲧⲁⲩϧⲓⲥⲓ ⲟⲩⲟϩ ⳿ⲛⲑⲱⲧⲉⲛ ⲁⲣⲉⲧⲉⲛϣⲉ ⲛⲱⲧⲉⲛ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲟⲩϧⲓⲥⲓ.
39 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.
ⲗ̅ⲑ̅⳿ⲉⲃⲟⲗ ⲇⲉ ϧⲉⲛ ϯⲃⲁⲕⲓ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲁ ⲟⲩⲙⲏϣ ⲛⲁϩϯ ⳿ⲉⲣⲟϥ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲥⲁⲙⲁⲣⲓⲧⲏ ⲥ ⲉⲑⲃⲉ ⳿ⲡⲥⲁϫⲓ ⳿ⲛϯ⳿ⲥϩⲓⲙⲓ ⲉⲥⲉⲣⲙⲉⲑⲣⲉ ϫⲉ ⲁϥϫⲉ ϩⲱⲃ ⲛⲓⲃⲉⲛ ⲛⲏⲉⲧⲁⲓⲁⲓⲧⲟⲩ.
40 തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു.
ⲙ̅ϩⲟⲧⲉ ⲟⲩⲛ ⲉⲧⲁⲩ⳿ⲓ ϩⲁⲣⲟϥ ⳿ⲛϫⲉ ⲛⲓⲥⲁⲙⲁⲣⲓⲧⲏ ⲥ ⲁⲩϯϩⲟ ⳿ⲉⲣⲟϥ ϩⲓⲛⲁ ⳿ⲛⲧⲉϥ⳿ⲟϩⲓ ϧⲁⲧⲟⲧⲟⲩ ⲟⲩⲟϩ ⲁϥⲟϩⲓ ⳿ⲙⲙⲁⲩ ⳿ⲛ⳿ⲉϩⲟⲟⲩ ⲃ̅.
41 അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.
ⲙ̅ⲁ̅ⲟⲩⲟϩ ϩⲁⲛⲕⲉⲙⲏϣ ⳿ⲛϩⲟⲩ⳿ⲟ ⲁⲩⲛⲁϩϯ ⲉⲑⲃⲉ ⲡⲉϥⲥⲁϫⲓ.
42 അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”
ⲙ̅ⲃ̅ⲛⲁⲩϫⲱ ⳿ⲙⲙⲟⲥ ⲡⲉ ⳿ⲛϯ⳿ⲥϩⲓⲙⲓ ϫⲉ ⲉⲑⲃⲉ ⲧⲉⲛϫⲓⲛⲥⲁϫⲓ ⲁⲛ ϫⲉ ⲧⲉⲛⲛⲁϩϯ ⳿ⲁⲛⲟⲛ ⲅⲁⲣ ϩⲱⲛ ⲁⲛⲥⲱⲧⲉⲙ ⲟⲩⲟϩ ⲧⲉⲛ⳿ⲉⲙⲓ ⲧⲁ⳿ⲫⲙⲏⲓ ϫⲉ ⲫⲁⲓ ⲡⲉ ⲡⲓⲥⲱⲧⲏⲣ ⳿ⲛⲧⲉ ⲡⲓⲕⲟⲥⲙⲟⲥ.
43 രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി.
ⲙ̅ⲅ̅ⲙⲉⲛⲉⲛⲥⲁ ⲡⲓ⳿ⲉϩⲟⲟⲩ ⲇⲉ ⲃ̅ ⲁϥ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲙⲙⲁⲩ ⳿ⲉϯⲅⲁⲗⲓⲗⲉ⳿ⲁ.
44 —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു—
ⲙ̅ⲇ̅⳿ⲛⲑⲟϥ ⲅⲁⲣ Ⲓⲏ̅ⲥ̅ ⲁϥⲉⲣⲙⲉⲑⲣⲉ ϫⲉ ⳿ⲙⲙⲟⲛ ⲟⲩ⳿ⲡⲣⲟⲫⲏⲧⲏⲥ ⲉϥⲧⲁⲓⲏⲟⲩⲧ ϧⲉⲛ ⲑⲏ ⲉⲧⲉⲑⲱϥ ⳿ⲙⲃⲁⲕⲓ.
45 ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു.
ⲙ̅ⲉ̅ϩⲟⲧⲉ ⲟⲩⲛ ⲉⲧⲁϥ⳿ⲓ ⳿ⲉϯⲅⲁⲗⲓⲗⲉ⳿ⲁ ⲁⲩϣⲟⲡϥ ⳿ⲉⲣⲱⲟⲩ ⳿ⲛϫⲉ ⲛⲓⲅⲁⲗⲓⲗⲉⲟⲥ ⲉⲧⲁⲩⲛⲁⲩ ⳿ⲉϩⲱⲃ ⲛⲓⲃⲉⲛ ⲉⲧⲁϥⲁⲓⲧⲟⲩ ϧⲉⲛ ⳿ⲓⲗ̅ⲏ̅ⲙ̅ ϧⲉⲛ ⳿ⲡϣⲁⲓ ⲛⲉ ⲁⲩ⳿ⲓ ⲅⲁⲣ ϩⲱⲟⲩ ⳿ⲉ⳿ⲡϣⲁⲓ.
46 താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു.
ⲙ̅ⲋ̅ⲁϥ⳿ⲓ ⲟⲛ ⳿ⲉ⳿ⲧⲕⲁⲛⲁ ⳿ⲛⲧⲉ ϯⲅⲁⲗⲓⲗⲉ⳿ⲁ ⲡⲓⲙⲁ ⲉⲧⲁϥ⳿ⲑⲣⲉ ⲡⲓⲙⲱⲟⲩ ⲉⲣⲏⲣⲡ ⳿ⲙⲙⲟϥ ⲛⲉ ⲟⲩⲟⲛ ⲟⲩⲃⲁⲥⲓⲗⲓⲕⲟⲥ ⲡⲉ ⳿ⲉⲟⲩⲟⲛ ⳿ⲛⲧⲁϥ ⳿ⲛⲟⲩϣⲏ ⲣⲓ ⳿ⲙⲙⲁⲩ ⲉϥϣⲱⲛⲓ ϧⲉⲛ ⲕⲁⲫⲁⲣⲛⲁⲟⲩⲙ.
47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.
ⲙ̅ⲍ̅ⲫⲁⲓ ⲁϥⲥⲱⲧⲉⲙ ϫⲉ ⲁϥ⳿ⲓ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ⳿ⲉⲃⲟⲗ ϧⲉⲛ ϯⲓⲟⲩⲇⲉ⳿ⲁ ⳿ⲉϯⲅⲁⲗⲓⲗⲉ⳿ⲁ ⲁϥϣⲉ ⲛⲁϥ ϩⲁⲣⲟϥ ⲟⲩⲟϩ ⲛⲁϥϯϩⲟ ⳿ⲉⲣⲟϥ ϩⲓⲛⲁ ⳿ⲛⲧⲉϥ⳿Ⲓ ⳿ⲉϧⲣⲏⲓ ⳿ⲛⲧⲉϥⲧⲟⲩϫⲉ ⲡⲉϥϣⲏⲣⲓ ⲛⲁϥⲛⲁⲙⲟⲩ ⲅⲁⲣ ⲡⲉ.
48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.
ⲙ̅ⲏ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲟⲩⲛ ⲛⲁϥ ϫⲉ ⲁⲣⲉⲧⲉⲛ⳿ϣⲧⲉⲙⲛⲁⲩ ⳿ⲉϩⲁⲛⲙⲏⲓⲛⲓ ⲛⲉⲙ ϩⲁⲛ⳿ϣⲫⲏⲣⲓ ⲧⲉⲧⲉⲛⲛⲁϩϯ ⲁⲛ.
49 രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.
ⲙ̅ⲑ̅ⲡⲉϫⲉ ⲡⲓⲃⲁⲥⲓⲗⲓⲕⲟⲥ ⲛⲁϥ ϫⲉ ⲡⲁ⳪ ⳿ⲁⲙⲟⲩ ⳿ⲉ⳿ϧⲣⲏⲓ ⳿ⲙⲡⲁⲧⲉϥⲙⲟⲩ ⳿ⲛϫⲉ ⲡⲁ⳿ⲁⲗⲟⲩ.
50 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി.
ⲛ̅ⲡⲉϫⲉ Ⲓⲏ̅ⲥ̅ ⲛⲁϥ ϫⲉ ⲙⲁϣⲉ ⲛⲁⲕ ⳿ϥⲟⲛϧ ⳿ⲛϫⲉ ⲡⲉⲕϣⲏⲣⲓ ⲟⲩⲟϩ ⲁϥⲛⲁϩϯ ⳿ⲛϫⲉ ⲡⲓⲣⲱⲙⲓ ⳿ⲉⲡⲓⲥⲁϫⲓ ⲉⲧⲁ Ⲓⲏ̅ⲥ̅ ϫⲟϥ ⲛⲁϥ ⲟⲩⲟϩ ⲁϥⲙⲟϣⲓ.
51 അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു.
ⲛ̅ⲁ̅ϩⲏⲇⲏ ⲉϥⲛⲏⲟⲩ ⳿ⲉ⳿ϧⲣⲏⲓ ⲓⲥ ⲛⲉϥⲉⲃⲓⲁⲓⲕ ⲁⲩ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲉ⳿ϩⲣⲁϥ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ϥⲟⲛϧ ⳿ⲛϫⲉ ⲡⲉⲕϣⲏⲣⲓ.
52 മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.
ⲛ̅ⲃ̅ⲛⲁϥϣⲓⲛⲓ ⲇⲉ ⳿ⲛⲧⲟⲧⲟⲩ ⳿ⲛⲥⲁ ϯⲟⲩⲛⲟⲩ ⲑⲏ ⲉⲧⲁϥ⳿ⲁⲥⲓⲁⲓ ⳿ⲛϧⲏⲧⲥ ⲡⲉϫⲱⲟⲩ ⲛⲁϥ ϫⲉ ϧⲉⲛ ⲁϫⲡ ⲍ̅ ⳿ⲛⲥⲁϥ ⲁϥⲭⲁϥ ⳿ⲛϫⲉ ⲡⲓ⳿ϧⲙⲟⲙ.
53 “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.
ⲛ̅ⲅ̅ⲁϥ⳿ⲉⲙⲓ ⲟⲩⲛ ⳿ⲛϫⲉ ⲡⲉϥⲓⲱⲧ ϫⲉ ⲛⲉ ϯ ⲟⲩⲛⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲧⲉ ⲉⲧⲁ Ⲓⲏ̅ⲥ̅ ϫⲟⲥ ⲛⲁϥ ϫⲉ ⳿ϥⲟⲛϧ ⳿ⲛϫⲉ ⲡⲉⲕϣⲏⲣⲓ ⲟⲩⲟϩ ⲁϥⲛⲁϩϯ ⲛⲉⲙ ⲡⲉϥⲏⲓ ⲧⲏⲣϥ.
54 യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.
ⲛ̅ⲇ̅ⲫⲁⲓ ⲡⲉ ⲡⲓⲙⲏⲓⲛⲓ ⳿ⲙⲙⲁϩ ⲃ̅ ⲉⲧⲁϥⲁⲓⲧⲟⲩ ⳿ⲛϫⲉ Ⲓⲏ̅ⲥ̅ ⲉⲧⲁϥ⳿ⲓ ⳿ⲉⲃⲟⲗ ϧⲉⲛ ϯ ⲓⲟⲩⲇⲉ⳿ⲁ ⳿ⲉϯⲅⲁⲗⲓⲗⲉ⳿ⲁ