< എബ്രായർ 7 >

1 ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു.
ශාලමස්‍ය රාජා සර්ව්වෝපරිස්ථස්‍යේශ්වරස්‍ය යාජකශ්ච සන් යෝ නෘපතීනාං මාරණාත් ප්‍රත්‍යාගතම් ඉබ්‍රාහීමං සාක්‍ෂාත්කෘත්‍යාශිෂං ගදිතවාන්,
2 അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം.
යස්මෛ චේබ්‍රාහීම් සර්ව්වද්‍රව්‍යාණාං දශමාංශං දත්තවාන් ස මල්කීෂේදක් ස්වනාම්නෝ(අ)ර්ථේන ප්‍රථමතෝ ධර්ම්මරාජඃ පශ්චාත් ශාලමස්‍ය රාජාර්ථතඃ ශාන්තිරාජෝ භවති|
3 അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു.
අපරං තස්‍ය පිතා මාතා වංශස්‍ය නිර්ණය ආයුෂ ආරම්භෝ ජීවනස්‍ය ශේෂශ්චෛතේෂාම් අභාවෝ භවති, ඉත්ථං ස ඊශ්වරපුත්‍රස්‍ය සදෘශීකෘතඃ, ස ත්වනන්තකාලං යාවද් යාජකස්තිෂ්ඨති|
4 അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു!
අතඒවාස්මාකං පූර්ව්වපුරුෂ ඉබ්‍රාහීම් යස්මෛ ලුඨිතද්‍රව්‍යාණාං දශමාංශං දත්තවාන් ස කීදෘක් මහාන් තද් ආලෝචයත|
5 ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്.
යාජකත්වප්‍රාප්තා ලේවේඃ සන්තානා ව්‍යවස්ථානුසාරේණ ලෝකේභ්‍යෝ(අ)ර්ථත ඉබ්‍රාහීමෝ ජාතේභ්‍යඃ ස්වීයභ්‍රාතෘභ්‍යෝ දශමාංශග්‍රහණස්‍යාදේශං ලබ්ධවන්තඃ|
6 എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു.
කින්ත්වසෞ යද්‍යපි තේෂාං වංශාත් නෝත්පන්නස්තථාපීබ්‍රාහීමෝ දශමාංශං ගෘහීතවාන් ප්‍රතිඥානාම් අධිකාරිණම් ආශිෂං ගදිතවාංශ්ච|
7 ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ.
අපරං යඃ ශ්‍රේයාන් ස ක්‍ෂුද්‍රතරායාශිෂං දදාතීත්‍යත්‍ර කෝ(අ)පි සන්දේහෝ නාස්ති|
8 ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി.
අපරම් ඉදානීං යේ දශමාංශං ගෘහ්ලන්ති තේ මෘත්‍යෝරධීනා මානවාඃ කින්තු තදානීං යෝ ගෘහීතවාන් ස ජීවතීතිප්‍රමාණප්‍රාප්තඃ|
9 ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം.
අපරං දශමාංශග්‍රාහී ලේවිරපීබ්‍රාහීම්ද්වාරා දශමාංශං දත්තවාන් ඒතදපි කථයිතුං ශක්‍යතේ|
10 കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.
යතෝ යදා මල්කීෂේදක් තස්‍ය පිතරං සාක්‍ෂාත් කෘතවාන් තදානීං ස ලේවිඃ පිතුරුරස්‍යාසීත්|
11 ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ?
අපරං යස්‍ය සම්බන්ධේ ලෝකා ව්‍යවස්ථාං ලබ්ධවන්තස්තේන ලේවීයයාජකවර්ගේණ යදි සිද්ධිඃ සමභවිෂ්‍යත් තර්හි හාරෝණස්‍ය ශ්‍රේණ්‍යා මධ්‍යාද් යාජකං න නිරූප්‍යේශ්වරේණ මල්කීෂේදකඃ ශ්‍රේණ්‍යා මධ්‍යාද් අපරස්‍යෛකස්‍ය යාජකස්‍යෝත්ථාපනං කුත ආවශ්‍යකම් අභවිෂ්‍යත්?
12 പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം.
යතෝ යාජකවර්ගස්‍ය විනිමයේන සුතරාං ව්‍යවස්ථායා අපි විනිමයෝ ජායතේ|
13 നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല.
අපරඤ්ච තද් වාක්‍යං යස්‍යෝද්දේශ්‍යං සෝ(අ)පරේණ වංශේන සංයුක්තා(අ)ස්ති තස්‍ය වංශස්‍ය ච කෝ(අ)පි කදාපි වේද්‍යාඃ කර්ම්ම න කෘතවාන්|
14 ആ നമ്മുടെ കർത്താവ് യെഹൂദാഗോത്രത്തിൽ ജനിച്ചു എന്നത് സുവ്യക്തമാണല്ലോ. മോശ ആ ഗോത്രത്തെക്കുറിച്ച് പൗരോഹിത്യസംബന്ധമായി യാതൊന്നും കൽപ്പിച്ചിട്ടില്ല.
වස්තුතස්තු යං වංශමධි මූසා යාජකත්වස්‍යෛකාං කථාමපි න කථිතවාන් තස්මින් යිහූදාවංශේ(අ)ස්මාකං ප්‍රභු ර්ජන්ම ගෘහීතවාන් ඉති සුස්පෂ්ටං|
15 മൽക്കീസേദെക്കിനു തുല്യനായ വേറൊരു പുരോഹിതൻ വന്നാൽ ഞങ്ങൾ പറയുന്ന ഇക്കാര്യം അധികം വ്യക്തമാകും.
තස්‍ය ස්පෂ්ටතරම් අපරං ප්‍රමාණමිදං යත් මල්කීෂේදකඃ සාදෘශ්‍යවතාපරේණ තාදෘශේන යාජකේනෝදේතව්‍යං,
16 അദ്ദേഹം പുരോഹിതനായിത്തീർന്നത് തന്റെ കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അനശ്വരമായ ജീവന്റെ ശക്തി തന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
යස්‍ය නිරූපණං ශරීරසම්බන්ධීයවිධියුක්තයා ව්‍යවස්ථායා න භවති කින්ත්වක්‍ෂයජීවනයුක්තයා ශක්ත්‍යා භවති|
17 “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,” എന്നു സാക്ഷീകരിച്ചിട്ടുണ്ട്. (aiōn g165)
යත ඊශ්වර ඉදං සාක්‍ෂ්‍යං දත්තවාන්, යථා, "ත්වං මක්ලීෂේදකඃ ශ්‍රේණ්‍යාං යාජකෝ(අ)සි සදාතනඃ| " (aiōn g165)
18 ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു.
අනේනාග්‍රවර්ත්තිනෝ විධේ දුර්බ්බලතායා නිෂ්ඵලතායාශ්ච හේතෝරර්ථතෝ ව්‍යවස්ථයා කිමපි සිද්ධං න ජාතමිතිහේතෝස්තස්‍ය ලෝපෝ භවති|
19 പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.
යයා ච වයම් ඊශ්වරස්‍ය නිකටවර්ත්තිනෝ භවාම ඒතාදෘශී ශ්‍රේෂ්ඨප්‍රත්‍යාශා සංස්ථාප්‍යතේ|
20 മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!
අපරං යීශුඃ ශපථං විනා න නියුක්තස්තස්මාදපි ස ශ්‍රේෂ්ඨනියමස්‍ය මධ්‍යස්ථෝ ජාතඃ|
21 “‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. (aiōn g165)
යතස්තේ ශපථං විනා යාජකා ජාතාඃ කින්ත්වසෞ ශපථේන ජාතඃ යතඃ ස ඉදමුක්තඃ, යථා,
22 ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു.
"පරමේශ ඉදං ශේපේ න ච තස්මාන්නිවර්ත්ස්‍යතේ| ත්වං මල්කීෂේදකඃ ශ්‍රේණ්‍යාං යාජකෝ(අ)සි සදාතනඃ| " (aiōn g165)
23 പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല;
තේ ච බහවෝ යාජකා අභවන් යතස්තේ මෘත්‍යුනා නිත්‍යස්ථායිත්වාත් නිවාරිතාඃ,
24 എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. (aiōn g165)
කින්ත්වසාවනන්තකාලං යාවත් තිෂ්ඨති තස්මාත් තස්‍ය යාජකත්වං න පරිවර්ත්තනීයං| (aiōn g165)
25 തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.
තතෝ හේතෝ ර‍්‍යේ මානවාස්තේනේශ්වරස්‍ය සන්නිධිං ගච්ඡන්ති තාන් ස ශේෂං යාවත් පරිත්‍රාතුං ශක්නෝති යතස්තේෂාං කෘතේ ප්‍රාර්ථනාං කර්ත්තුං ස සතතං ජීවති|
26 പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം.
අපරම් අස්මාකං තාදෘශමහායාජකස්‍ය ප්‍රයෝජනමාසීද් යඃ පවිත්‍රෝ (අ)හිංසකෝ නිෂ්කලඞ්කඃ පාපිභ්‍යෝ භින්නඃ ස්වර්ගාදප්‍යුච්චීකෘතශ්ච ස්‍යාත්|
27 അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ.
අපරං මහායාජකානාං යථා තථා තස්‍ය ප්‍රතිදිනං ප්‍රථමං ස්වපාපානාං කෘතේ තතඃ පරං ලෝකානාං පාපානාං කෘතේ බලිදානස්‍ය ප්‍රයෝජනං නාස්ති යත ආත්මබලිදානං කෘත්වා තද් ඒකකෘත්වස්තේන සම්පාදිතං|
28 ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു. (aiōn g165)
යතෝ ව්‍යවස්ථයා යේ මහායාජකා නිරූප්‍යන්තේ තේ දෞර්බ්බල්‍යයුක්තා මානවාඃ කින්තු ව්‍යවස්ථාතඃ පරං ශපථයුක්තේන වාක්‍යේන යෝ මහායාජකෝ නිරූපිතඃ සෝ (අ)නන්තකාලාර්ථං සිද්ධඃ පුත්‍ර ඒව| (aiōn g165)

< എബ്രായർ 7 >