< എബ്രായർ 2 >
1 അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും.
අතෝ වයං යද් භ්රමස්රෝතසා නාපනීයාමහේ තදර්ථමස්මාභි ර්යද්යද් අශ්රාවි තස්මින් මනාංසි නිධාතව්යානි|
2 ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്.
යතෝ හේතෝ දූතෛඃ කථිතං වාක්යං යද්යමෝඝම් අභවද් යදි ච තල්ලඞ්ඝනකාරිණේ තස්යාග්රාහකාය ච සර්ව්වස්මෛ සමුචිතං දණ්ඩම් අදීයත,
3 പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?
තර්හ්යස්මාභිස්තාදෘශං මහාපරිත්රාණම් අවඥාය කථං රක්ෂා ප්රාප්ස්යතේ, යත් ප්රථමතඃ ප්රභුනා ප්රෝක්තං තතෝ(අ)ස්මාන් යාවත් තස්ය ශ්රෝතෘභිඃ ස්ථිරීකෘතං,
අපරං ලක්ෂණෛරද්භුතකර්ම්මභි ර්විවිධශක්තිප්රකාශේන නිජේච්ඡාතඃ පවිත්රස්යාත්මනෝ විභාගේන ච යද් ඊශ්වරේණ ප්රමාණීකෘතම් අභූත්|
5 നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്.
වයං තු යස්ය භාවිරාජ්යස්ය කථාං කථයාමඃ, තත් තේන් දිව්යදූතානාම් අධීනීකෘතමිති නහි|
6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം?
කින්තු කුත්රාපි කශ්චිත් ප්රමාණම් ඊදෘශං දත්තවාන්, යථා, "කිං වස්තු මානවෝ යත් ස නිත්යං සංස්මර්ය්යතේ ත්වයා| කිං වා මානවසන්තානෝ යත් ස ආලෝච්යතේ ත්වයා|
7 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
දිව්යදතගණේභ්යඃ ස කිඤ්චින් න්යූනඃ කෘතස්ත්වයා| තේජෝගෞරවරූපේණ කිරීටේන විභූෂිතඃ| සෘෂ්ටං යත් තේ කරාභ්යාං ස තත්ප්රභුත්වේ නියෝජිතඃ|
8 അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല.
චරණාධශ්ච තස්යෛව ත්වයා සර්ව්වං වශීකෘතං|| " තේන සර්ව්වං යස්ය වශීකෘතං තස්යාවශීභූතං කිමපි නාවශේෂිතං කින්ත්වධුනාපි වයං සර්ව්වාණි තස්ය වශීභූතානි න පශ්යාමඃ|
9 എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.
තථාපි දිව්යදූතගණේභ්යෝ යඃ කිඤ්චින් න්යූනීකෘතෝ(අ)භවත් තං යීශුං මෘත්යුභෝගහේතෝස්තේජෝගෞරවරූපේණ කිරීටේන විභූෂිතං පශ්යාමඃ, යත ඊශ්වරස්යානුග්රහාත් ස සර්ව්වේෂාං කෘතේ මෘත්යුම් අස්වදත|
10 സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു.
අපරඤ්ච යස්මෛ යේන ච කෘත්ස්නං වස්තු සෘෂ්ටං විද්යතේ බහුසන්තානානාං විභවායානයනකාලේ තේෂාං පරිත්රාණාග්රසරස්ය දුඃඛභෝගේන සිද්ධීකරණමපි තස්යෝපයුක්තම් අභවත්|
11 വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.
යතඃ පාවකඃ පූයමානාශ්ච සර්ව්වේ ඒකස්මාදේවෝත්පන්නා භවන්ති, ඉති හේතෝඃ ස තාන් භ්රාතෘන් වදිතුං න ලජ්ජතේ|
12 “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും” എന്നും
තේන ස උක්තවාන්, යථා, "ද්යෝතයිෂ්යාමි තේ නාම භ්රාතෘණාං මධ්යතෝ මම| පරන්තු සමිතේ ර්මධ්යේ කරිෂ්යේ තේ ප්රශංසනං|| "
13 “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.” “ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,” എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.
පුනරපි, යථා, "තස්මින් විශ්වස්ය ස්ථාතාහං| " පුනරපි, යථා, "පශ්යාහම් අපත්යානි ච දත්තානි මහ්යම් ඊශ්වරාත්| "
14 മക്കൾ മാനുഷശരീരമുള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി,
තේෂාම් අපත්යානාං රුධිරපලලවිශිෂ්ටත්වාත් සෝ(අ)පි තද්වත් තද්විශිෂ්ටෝ(අ)භූත් තස්යාභිප්රායෝ(අ)යං යත් ස මෘත්යුබලාධිකාරිණං ශයතානං මෘත්යුනා බලහීනං කුර්ය්යාත්
15 ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി.
යේ ච මෘත්යුභයාද් යාවජ්ජීවනං දාසත්වස්ය නිඝ්නා ආසන් තාන් උද්ධාරයේත්|
16 തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രാഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്.
ස දූතානාම් උපකාරී න භවති කින්ත්විබ්රාහීමෝ වංශස්යෛවෝපකාරී භවතී|
17 അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്.
අතෝ හේතෝඃ ස යථා කෘපාවාන් ප්රජානාං පාපශෝධනාර්ථම් ඊශ්වරෝද්දේශ්යවිෂයේ විශ්වාස්යෝ මහායාජකෝ භවේත් තදර්ථං සර්ව්වවිෂයේ ස්වභ්රාතෘණාං සදෘශීභවනං තස්යෝචිතම් ආසීත්|
18 അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്.
යතඃ ස ස්වයං පරීක්ෂාං ගත්වා යං දුඃඛභෝගම් අවගතස්තේන පරීක්ෂාක්රාන්තාන් උපකර්ත්තුං ශක්නෝති|