< എബ്രായർ 13 >

1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.
ಭ್ರಾತೃಷು ಪ್ರೇಮ ತಿಷ್ಠತು| ಅತಿಥಿಸೇವಾ ಯುಷ್ಮಾಭಿ ರ್ನ ವಿಸ್ಮರ್ಯ್ಯತಾಂ
2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.
ಯತಸ್ತಯಾ ಪ್ರಚ್ಛನ್ನರೂಪೇಣ ದಿವ್ಯದೂತಾಃ ಕೇಷಾಞ್ಚಿದ್ ಅತಿಥಯೋಽಭವನ್|
3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
ಬನ್ದಿನಃ ಸಹಬನ್ದಿಭಿರಿವ ದುಃಖಿನಶ್ಚ ದೇಹವಾಸಿಭಿರಿವ ಯುಷ್ಮಾಭಿಃ ಸ್ಮರ್ಯ್ಯನ್ತಾಂ|
4 വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.
ವಿವಾಹಃ ಸರ್ವ್ವೇಷಾಂ ಸಮೀಪೇ ಸಮ್ಮಾನಿತವ್ಯಸ್ತದೀಯಶಯ್ಯಾ ಚ ಶುಚಿಃ ಕಿನ್ತು ವೇಶ್ಯಾಗಾಮಿನಃ ಪಾರದಾರಿಕಾಶ್ಚೇಶ್ವರೇಣ ದಣ್ಡಯಿಷ್ಯನ್ತೇ|
5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.
ಯೂಯಮ್ ಆಚಾರೇ ನಿರ್ಲೋಭಾ ಭವತ ವಿದ್ಯಮಾನವಿಷಯೇ ಸನ್ತುಷ್ಯತ ಚ ಯಸ್ಮಾದ್ ಈಶ್ವರ ಏವೇದಂ ಕಥಿತವಾನ್, ಯಥಾ, "ತ್ವಾಂ ನ ತ್ಯಕ್ಷ್ಯಾಮಿ ನ ತ್ವಾಂ ಹಾಸ್ಯಾಮಿ| "
6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”
ಅತಏವ ವಯಮ್ ಉತ್ಸಾಹೇನೇದಂ ಕಥಯಿತುಂ ಶಕ್ನುಮಃ, "ಮತ್ಪಕ್ಷೇ ಪರಮೇಶೋಽಸ್ತಿ ನ ಭೇಷ್ಯಾಮಿ ಕದಾಚನ| ಯಸ್ಮಾತ್ ಮಾಂ ಪ್ರತಿ ಕಿಂ ಕರ್ತ್ತುಂ ಮಾನವಃ ಪಾರಯಿಷ್ಯತಿ|| "
7 നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക.
ಯುಷ್ಮಾಕಂ ಯೇ ನಾಯಕಾ ಯುಷ್ಮಭ್ಯಮ್ ಈಶ್ವರಸ್ಯ ವಾಕ್ಯಂ ಕಥಿತವನ್ತಸ್ತೇ ಯುಷ್ಮಾಭಿಃ ಸ್ಮರ್ಯ್ಯನ್ತಾಂ ತೇಷಾಮ್ ಆಚಾರಸ್ಯ ಪರಿಣಾಮಮ್ ಆಲೋಚ್ಯ ಯುಷ್ಮಾಭಿಸ್ತೇಷಾಂ ವಿಶ್ವಾಸೋಽನುಕ್ರಿಯತಾಂ|
8 യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ. (aiōn g165)
ಯೀಶುಃ ಖ್ರೀಷ್ಟಃ ಶ್ವೋಽದ್ಯ ಸದಾ ಚ ಸ ಏವಾಸ್ತೇ| (aiōn g165)
9 വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.
ಯೂಯಂ ನಾನಾವಿಧನೂತನಶಿಕ್ಷಾಭಿ ರ್ನ ಪರಿವರ್ತ್ತಧ್ವಂ ಯತೋಽನುಗ್ರಹೇಣಾನ್ತಃಕರಣಸ್ಯ ಸುಸ್ಥಿರೀಭವನಂ ಕ್ಷೇಮಂ ನ ಚ ಖಾದ್ಯದ್ರವ್ಯೈಃ| ಯತಸ್ತದಾಚಾರಿಣಸ್ತೈ ರ್ನೋಪಕೃತಾಃ|
10 നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.
ಯೇ ದಷ್ಯಸ್ಯ ಸೇವಾಂ ಕುರ್ವ್ವನ್ತಿ ತೇ ಯಸ್ಯಾ ದ್ರವ್ಯಭೋಜನಸ್ಯಾನಧಿಕಾರಿಣಸ್ತಾದೃಶೀ ಯಜ್ಞವೇದಿರಸ್ಮಾಕಮ್ ಆಸ್ತೇ|
11 മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു.
ಯತೋ ಯೇಷಾಂ ಪಶೂನಾಂ ಶೋಣಿತಂ ಪಾಪನಾಶಾಯ ಮಹಾಯಾಜಕೇನ ಮಹಾಪವಿತ್ರಸ್ಥಾನಸ್ಯಾಭ್ಯನ್ತರಂ ನೀಯತೇ ತೇಷಾಂ ಶರೀರಾಣಿ ಶಿಬಿರಾದ್ ಬಹಿ ರ್ದಹ್ಯನ್ತೇ|
12 അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു.
ತಸ್ಮಾದ್ ಯೀಶುರಪಿ ಯತ್ ಸ್ವರುಧಿರೇಣ ಪ್ರಜಾಃ ಪವಿತ್ರೀಕುರ್ಯ್ಯಾತ್ ತದರ್ಥಂ ನಗರದ್ವಾರಸ್ಯ ಬಹಿ ರ್ಮೃತಿಂ ಭುಕ್ತವಾನ್|
13 ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം.
ಅತೋ ಹೇತೋರಸ್ಮಾಭಿರಪಿ ತಸ್ಯಾಪಮಾನಂ ಸಹಮಾನೈಃ ಶಿಬಿರಾದ್ ಬಹಿಸ್ತಸ್ಯ ಸಮೀಪಂ ಗನ್ತವ್ಯಂ|
14 ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.
ಯತೋ ಽತ್ರಾಸ್ಮಾಕಂ ಸ್ಥಾಯಿ ನಗರಂ ನ ವಿದ್ಯತೇ ಕಿನ್ತು ಭಾವಿ ನಗರಮ್ ಅಸ್ಮಾಭಿರನ್ವಿಷ್ಯತೇ|
15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം.
ಅತಏವ ಯೀಶುನಾಸ್ಮಾಭಿ ರ್ನಿತ್ಯಂ ಪ್ರಶಂಸಾರೂಪೋ ಬಲಿರರ್ಥತಸ್ತಸ್ಯ ನಾಮಾಙ್ಗೀಕುರ್ವ್ವತಾಮ್ ಓಷ್ಠಾಧರಾಣಾಂ ಫಲಮ್ ಈಶ್ವರಾಯ ದಾತವ್ಯಂ|
16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
ಅಪರಞ್ಚ ಪರೋಪಕಾರೋ ದಾನಞ್ಚ ಯುಷ್ಮಾಭಿ ರ್ನ ವಿಸ್ಮರ್ಯ್ಯತಾಂ ಯತಸ್ತಾದೃಶಂ ಬಲಿದಾನಮ್ ಈಶ್ವರಾಯ ರೋಚತೇ|
17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ಯೂಯಂ ಸ್ವನಾಯಕಾನಾಮ್ ಆಜ್ಞಾಗ್ರಾಹಿಣೋ ವಶ್ಯಾಶ್ಚ ಭವತ ಯತೋ ಯೈರುಪನಿಧಿಃ ಪ್ರತಿದಾತವ್ಯಸ್ತಾದೃಶಾ ಲೋಕಾ ಇವ ತೇ ಯುಷ್ಮದೀಯಾತ್ಮನಾಂ ರಕ್ಷಣಾರ್ಥಂ ಜಾಗ್ರತಿ, ಅತಸ್ತೇ ಯಥಾ ಸಾನನ್ದಾಸ್ತತ್ ಕುರ್ಯ್ಯು ರ್ನ ಚ ಸಾರ್ತ್ತಸ್ವರಾ ಅತ್ರ ಯತಧ್ವಂ ಯತಸ್ತೇಷಾಮ್ ಆರ್ತ್ತಸ್ವರೋ ಯುಷ್ಮಾಕಮ್ ಇಷ್ಟಜನಕೋ ನ ಭವೇತ್|
18 ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ಅಪರಞ್ಚ ಯೂಯಮ್ ಅಸ್ಮನ್ನಿಮಿತ್ತಿಂ ಪ್ರಾರ್ಥನಾಂ ಕುರುತ ಯತೋ ವಯಮ್ ಉತ್ತಮಮನೋವಿಶಿಷ್ಟಾಃ ಸರ್ವ್ವತ್ರ ಸದಾಚಾರಂ ಕರ್ತ್ತುಮ್ ಇಚ್ಛುಕಾಶ್ಚ ಭವಾಮ ಇತಿ ನಿಶ್ಚಿತಂ ಜಾನೀಮಃ|
19 ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.
ವಿಶೇಷತೋಽಹಂ ಯಥಾ ತ್ವರಯಾ ಯುಷ್ಮಭ್ಯಂ ಪುನ ರ್ದೀಯೇ ತದರ್ಥಂ ಪ್ರಾರ್ಥನಾಯೈ ಯುಷ್ಮಾನ್ ಅಧಿಕಂ ವಿನಯೇ|
20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios g166)
ಅನನ್ತನಿಯಮಸ್ಯ ರುಧಿರೇಣ ವಿಶಿಷ್ಟೋ ಮಹಾನ್ ಮೇಷಪಾಲಕೋ ಯೇನ ಮೃತಗಣಮಧ್ಯಾತ್ ಪುನರಾನಾಯಿ ಸ ಶಾನ್ತಿದಾಯಕ ಈಶ್ವರೋ (aiōnios g166)
21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. (aiōn g165)
ನಿಜಾಭಿಮತಸಾಧನಾಯ ಸರ್ವ್ವಸ್ಮಿನ್ ಸತ್ಕರ್ಮ್ಮಣಿ ಯುಷ್ಮಾನ್ ಸಿದ್ಧಾನ್ ಕರೋತು, ತಸ್ಯ ದೃಷ್ಟೌ ಚ ಯದ್ಯತ್ ತುಷ್ಟಿಜನಕಂ ತದೇವ ಯುಷ್ಮಾಕಂ ಮಧ್ಯೇ ಯೀಶುನಾ ಖ್ರೀಷ್ಟೇನ ಸಾಧಯತು| ತಸ್ಮೈ ಮಹಿಮಾ ಸರ್ವ್ವದಾ ಭೂಯಾತ್| ಆಮೇನ್| (aiōn g165)
22 സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
ಹೇ ಭ್ರಾತರಃ, ವಿನಯೇಽಹಂ ಯೂಯಮ್ ಇದಮ್ ಉಪದೇಶವಾಕ್ಯಂ ಸಹಧ್ವಂ ಯತೋಽಹಂ ಸಂಕ್ಷೇಪೇಣ ಯುಷ್ಮಾನ್ ಪ್ರತಿ ಲಿಖಿತವಾನ್|
23 നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.
ಅಸ್ಮಾಕಂ ಭ್ರಾತಾ ತೀಮಥಿಯೋ ಮುಕ್ತೋಽಭವದ್ ಇತಿ ಜಾನೀತ, ಸ ಚ ಯದಿ ತ್ವರಯಾ ಸಮಾಗಚ್ಛತಿ ತರ್ಹಿ ತೇನ ಸಾರ್ದ್ಧಂಮ್ ಅಹಂ ಯುಷ್ಮಾನ್ ಸಾಕ್ಷಾತ್ ಕರಿಷ್ಯಾಮಿ|
24 നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം. ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.
ಯುಷ್ಮಾಕಂ ಸರ್ವ್ವಾನ್ ನಾಯಕಾನ್ ಪವಿತ್ರಲೋಕಾಂಶ್ಚ ನಮಸ್ಕುರುತ| ಅಪರಮ್ ಇತಾಲಿಯಾದೇಶೀಯಾನಾಂ ನಮಸ್ಕಾರಂ ಜ್ಞಾಸ್ಯಥ|
25 കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
ಅನುಗ್ರಹೋ ಯುಷ್ಮಾಕಂ ಸರ್ವ್ವೇಷಾಂ ಸಹಾಯೋ ಭೂಯಾತ್| ಆಮೇನ್|

< എബ്രായർ 13 >