< അപ്പൊ. പ്രവൃത്തികൾ 8 >
1 സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു. അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി.
தஸ்ய ஹத்யாகரணம்’ ஸௌ²லோபி ஸமமந்யத| தஸ்மிந் ஸமயே யிரூஸா²லம்நக³ரஸ்தா²ம்’ மண்ட³லீம்’ ப்ரதி மஹாதாட³நாயாம்’ ஜாதாயாம்’ ப்ரேரிதலோகாந் ஹித்வா ஸர்வ்வே(அ)பரே யிஹூதா³ஸோ²மிரோணதே³ஸ²யோ ர்நாநாஸ்தா²நே விகீர்ணா: ஸந்தோ க³தா: |
2 ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു.
அந்யச்ச ப⁴க்தலோகாஸ்தம்’ ஸ்திபா²நம்’ ஸ்²மஸா²நே ஸ்தா²பயித்வா ப³ஹு வ்யலபந்|
3 ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു.
கிந்து ஸௌ²லோ க்³ரு’ஹே க்³ரு’ஹே ப்⁴ரமித்வா ஸ்த்ரிய: புருஷாம்’ஸ்²ச த்⁴ரு’த்வா காராயாம்’ ப³த்³த்⁴வா மண்ட³ல்யா மஹோத்பாதம்’ க்ரு’தவாந்|
4 ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു.
அந்யச்ச யே விகீர்ணா அப⁴வந் தே ஸர்வ்வத்ர ப்⁴ரமித்வா ஸுஸம்’வாத³ம்’ ப்ராசாரயந்|
5 ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു.
ததா³ பி²லிப: ஸோ²மிரோண்நக³ரம்’ க³த்வா க்²ரீஷ்டாக்²யாநம்’ ப்ராசாரயத்;
6 ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു.
ததோ(அ)ஸு²சி-ப்⁴ரு’தக்³ரஸ்தலோகேப்⁴யோ பூ⁴தாஸ்²சீத்க்ரு’த்யாக³ச்ச²ந் ததா² ப³ஹவ: பக்ஷாகா⁴திந: க²ஞ்ஜா லோகாஸ்²ச ஸ்வஸ்தா² அப⁴வந்|
7 ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു.
தஸ்மாத் லாகா ஈத்³ரு’ஸ²ம்’ தஸ்யாஸ்²சர்ய்யம்’ கர்ம்ம விலோக்ய நிஸ²ம்ய ச ஸர்வ்வ ஏகசித்தீபூ⁴ய தேநோக்தாக்²யாநே மநாம்’ஸி ந்யத³து⁴: |
8 അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി.
தஸ்மிந்நக³ரே மஹாநந்த³ஸ்²சாப⁴வத்|
9 ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു.
தத: பூர்வ்வம்’ தஸ்மிந்நக³ரே ஸி²மோந்நாமா கஸ்²சிஜ்ஜநோ ப³ஹ்வீ ர்மாயாக்ரியா: க்ரு’த்வா ஸ்வம்’ கஞ்சந மஹாபுருஷம்’ ப்ரோச்ய ஸோ²மிரோணீயாநாம்’ மோஹம்’ ஜநயாமாஸ|
10 “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു.
தஸ்மாத் ஸ மாநுஷ ஈஸ்²வரஸ்ய மஹாஸ²க்திஸ்வரூப இத்யுக்த்வா பா³லவ்ரு’த்³த⁴வநிதா: ஸர்வ்வே லாகாஸ்தஸ்மிந் மநாம்’ஸி ந்யத³து⁴: |
11 ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്.
ஸ ப³ஹுகாலாந் மாயாவிக்ரியயா ஸர்வ்வாந் அதீவ மோஹயாஞ்சகார, தஸ்மாத் தே தம்’ மேநிரே|
12 ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു.
கிந்த்வீஸ்²வரஸ்ய ராஜ்யஸ்ய யீஸு²க்²ரீஷ்டஸ்ய நாம்நஸ்²சாக்²யாநப்ரசாரிண: பி²லிபஸ்ய கதா²யாம்’ விஸ்²வஸ்ய தேஷாம்’ ஸ்த்ரீபுருஷோப⁴யலோகா மஜ்ஜிதா அப⁴வந்|
13 ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.
ஸே²ஷே ஸ ஸி²மோநபி ஸ்வயம்’ ப்ரத்யைத் ததோ மஜ்ஜித: ஸந் பி²லிபேந க்ரு’தாம் ஆஸ்²சர்ய்யக்ரியாம்’ லக்ஷணஞ்ச விலோக்யாஸம்ப⁴வம்’ மந்யமாநஸ்தேந ஸஹ ஸ்தி²தவாந்|
14 ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു.
இத்த²ம்’ ஸோ²மிரோண்தே³ஸீ²யலோகா ஈஸ்²வரஸ்ய கதா²ம் அக்³ரு’ஹ்லந் இதி வார்த்தாம்’ யிரூஸா²லம்நக³ரஸ்த²ப்ரேரிதா: ப்ராப்ய பிதரம்’ யோஹநஞ்ச தேஷாம்’ நிகடே ப்ரேஷிதவந்த: |
15 അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു.
ததஸ்தௌ தத் ஸ்தா²நம் உபஸ்தா²ய லோகா யதா² பவித்ரம் ஆத்மாநம்’ ப்ராப்நுவந்தி தத³ர்த²ம்’ ப்ரார்த²யேதாம்’|
16 പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ.
யதஸ்தே புரா கேவலப்ரபு⁴யீஸோ² ர்நாம்நா மஜ்ஜிதமாத்ரா அப⁴வந், ந து தேஷாம்’ மத்⁴யே கமபி ப்ரதி பவித்ரஸ்யாத்மந ஆவிர்பா⁴வோ ஜாத: |
17 പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു.
கிந்து ப்ரேரிதாப்⁴யாம்’ தேஷாம்’ கா³த்ரேஷு கரேஷ்வர்பிதேஷு ஸத்ஸு தே பவித்ரம் ஆத்மாநம் ப்ராப்நுவந்|
18 അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്,
இத்த²ம்’ லோகாநாம்’ கா³த்ரேஷு ப்ரேரிதயோ: கரார்பணேந தாந் பவித்ரம் ஆத்மாநம்’ ப்ராப்தாந் த்³ரு’ஷ்ட்வா ஸ ஸி²மோந் தயோ: ஸமீபே முத்³ரா ஆநீய கதி²தவாந்;
19 “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു.
அஹம்’ யஸ்ய கா³த்ரே ஹஸ்தம் அர்பயிஷ்யாமி தஸ்யாபி யதே²த்த²ம்’ பவித்ராத்மப்ராப்தி ர்ப⁴வதி தாத்³ரு’ஸீ²ம்’ ஸ²க்திம்’ மஹ்யம்’ த³த்தம்’|
20 “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ.
கிந்து பிதரஸ்தம்’ ப்ரத்யவத³த் தவ முத்³ராஸ்த்வயா விநஸ்²யந்து யத ஈஸ்²வரஸ்ய தா³நம்’ முத்³ராபி⁴: க்ரீயதே த்வமித்த²ம்’ பு³த்³த⁴வாந்;
21 നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല.
ஈஸ்²வராய தாவந்த: கரணம்’ ஸரலம்’ நஹி, தஸ்மாத்³ அத்ர தவாம்’ஸோ²(அ)தி⁴காரஸ்²ச கோபி நாஸ்தி|
22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും.
அத ஏதத்பாபஹேதோ: கே²தா³ந்வித: ஸந் கேநாபி ப்ரகாரேண தவ மநஸ ஏதஸ்யா: குகல்பநாயா: க்ஷமா ப⁴வதி, ஏதத³ர்த²ம் ஈஸ்²வரே ப்ரார்த²நாம்’ குரு;
23 നീ അസൂയ നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു.
யதஸ்த்வம்’ திக்தபித்தே பாபஸ்ய ப³ந்த⁴நே ச யத³ஸி தந்மயா பு³த்³த⁴ம்|
24 അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു.
ததா³ ஸி²மோந் அகத²யத் தர்ஹி யுவாப்⁴யாமுதி³தா கதா² மயி யதா² ந ப²லதி தத³ர்த²ம்’ யுவாம்’ மந்நிமித்தம்’ ப்ரபௌ⁴ ப்ரார்த²நாம்’ குருதம்’|
25 കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി.
அநேந ப்ரகாரேண தௌ ஸாக்ஷ்யம்’ த³த்த்வா ப்ரபோ⁴: கதா²ம்’ ப்ரசாரயந்தௌ ஸோ²மிரோணீயாநாம் அநேகக்³ராமேஷு ஸுஸம்’வாத³ஞ்ச ப்ரசாரயந்தௌ யிரூஸா²லம்நக³ரம்’ பராவ்ரு’த்ய க³தௌ|
26 കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.”
தத: பரம் ஈஸ்²வரஸ்ய தூ³த: பி²லிபம் இத்யாதி³ஸ²த், த்வமுத்தா²ய த³க்ஷிணஸ்யாம்’ தி³ஸி² யோ மார்கோ³ ப்ராந்தரஸ்ய மத்⁴யேந யிரூஸா²லமோ (அ)ஸாநக³ரம்’ யாதி தம்’ மார்க³ம்’ க³ச்ச²|
27 അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു
தத: ஸ உத்தா²ய க³தவாந்; ததா³ கந்தா³கீநாம்ந: கூஸ்²லோகாநாம்’ ராஜ்ஞ்யா: ஸர்வ்வஸம்பத்தேரதீ⁴ஸ²: கூஸ²தே³ஸீ²ய ஏக: ஷண்டோ³ ப⁴ஜநார்த²ம்’ யிரூஸா²லம்நக³ரம் ஆக³த்ய
28 തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.
புநரபி ரத²மாருஹ்ய யிஸ²யியநாம்நோ ப⁴விஷ்யத்³வாதி³நோ க்³ரந்த²ம்’ பட²ந் ப்ரத்யாக³ச்ச²தி|
29 അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.”
ஏதஸ்மிந் ஸமயே ஆத்மா பி²லிபம் அவத³த், த்வம் ரத²ஸ்ய ஸமீபம்’ க³த்வா தேந ஸார்த்³த⁴ம்’ மில|
30 ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു.
தஸ்மாத் ஸ தா⁴வந் தஸ்ய ஸந்நிதா⁴வுபஸ்தா²ய தேந பட்²யமாநம்’ யிஸ²யியத²விஷ்யத்³வாதி³நோ வாக்யம்’ ஸ்²ருத்வா ப்ரு’ஷ்டவாந் யத் பட²ஸி தத் கிம்’ பு³த்⁴யஸே?
31 “ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു.
தத: ஸ கதி²தவாந் கேநசிந்ந போ³தி⁴தோஹம்’ கத²ம்’ பு³த்⁴யேய? தத: ஸ பி²லிபம்’ ரத²மாரோடு⁴ம்’ ஸ்வேந ஸார்த்³த⁴ம் உபவேஷ்டுஞ்ச ந்யவேத³யத்|
32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന വേദഭാഗം ഇതായിരുന്നു: “അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി; രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
ஸ ஸா²ஸ்த்ரஸ்யேதத்³வாக்யம்’ படி²தவாந் யதா², ஸமாநீயத கா⁴தாய ஸ யதா² மேஷஸா²வக: | லோமச்சே²த³கஸாக்ஷாச்ச மேஷஸ்²ச நீரவோ யதா²| ஆப³த்⁴ய வத³நம்’ ஸ்வீயம்’ ததா² ஸ ஸமதிஷ்ட²த|
33 അപമാനിതനായ അവസ്ഥയിൽ നീതി അവിടത്തേക്കു നിഷേധിക്കപ്പെട്ടു: അവിടത്തെ വരുംതലമുറയെപ്പറ്റി വിവരിക്കാൻ ആർക്കു കഴിയും? അവിടത്തെ ജീവൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടുവല്ലോ!”
அந்யாயேந விசாரேண ஸ உச்சி²ந்நோ (அ)ப⁴வத் ததா³| தத்காலீநமநுஷ்யாந் கோ ஜநோ வர்ணயிதும்’ க்ஷம: | யதோ ஜீவந்ந்ரு’ணாம்’ தே³ஸா²த் ஸ உச்சி²ந்நோ (அ)ப⁴வத் த்⁴ருவம்’|
34 ഷണ്ഡൻ ഫിലിപ്പൊസിനോട്, “പ്രവാചകൻ ഇത് ആരെക്കുറിച്ചാണ് പറയുന്നത്? തന്നെക്കുറിച്ചോ അതോ മറ്റാരെയെങ്കിലുംകുറിച്ചോ? ദയവായി പറഞ്ഞുതരണം” എന്നപേക്ഷിച്ചു.
அநந்தரம்’ ஸ பி²லிபம் அவத³த் நிவேத³யாமி, ப⁴விஷ்யத்³வாதீ³ யாமிமாம்’ கதா²ம்’ கத²யாமாஸ ஸ கிம்’ ஸ்வஸ்மிந் வா கஸ்மிம்’ஸ்²சித்³ அந்யஸ்மிந்?
35 ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി യേശുവിനെപ്പറ്റിയുള്ള സുവിശേഷം അയാളെ അറിയിച്ചുതുടങ്ങി.
தத: பி²லிபஸ்தத்ப்ரகரணம் ஆரப்⁴ய யீஸோ²ருபாக்²யாநம்’ தஸ்யாக்³ரே ப்ராஸ்தௌத்|
36 അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു.
இத்த²ம்’ மார்கே³ண க³ச்ச²ந்தௌ ஜலாஸ²யஸ்ய ஸமீப உபஸ்தி²தௌ; ததா³ க்லீபோ³(அ)வாதீ³த் பஸ்²யாத்ர ஸ்தா²நே ஜலமாஸ்தே மம மஜ்ஜநே கா பா³தா⁴?
37 “താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു.
தத: பி²லிப உத்தரம்’ வ்யாஹரத் ஸ்வாந்த: கரணேந ஸாகம்’ யதி³ ப்ரத்யேஷி தர்ஹி பா³தா⁴ நாஸ்தி| தத: ஸ கதி²தவாந் யீஸு²க்²ரீஷ்ட ஈஸ்²வரஸ்ய புத்ர இத்யஹம்’ ப்ரத்யேமி|
38 അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു.
ததா³ ரத²ம்’ ஸ்த²கி³தம்’ கர்த்தும் ஆதி³ஷ்டே பி²லிபக்லீபௌ³ த்³வௌ ஜலம் அவாருஹதாம்’; ததா³ பி²லிபஸ்தம் மஜ்ஜயாமாஸ|
39 അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു.
தத்பஸ்²சாத் ஜலமத்⁴யாத்³ உத்தி²தயோ: ஸதோ: பரமேஸ்²வரஸ்யாத்மா பி²லிபம்’ ஹ்ரு’த்வா நீதவாந், தஸ்மாத் க்லீப³: புநஸ்தம்’ ந த்³ரு’ஷ்டவாந் ததா²பி ஹ்ரு’ஷ்டசித்த: ஸந் ஸ்வமார்கே³ண க³தவாந்|
40 ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.
பி²லிபஸ்²சாஸ்தோ³த்³நக³ரம் உபஸ்தா²ய தஸ்மாத் கைஸரியாநக³ர உபஸ்தி²திகாலபர்ய்யநதம்’ ஸர்வ்வஸ்மிந்நக³ரே ஸுஸம்’வாத³ம்’ ப்ரசாரயந் க³தவாந்|