< അപ്പൊ. പ്രവൃത്തികൾ 13 >

1 അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു.
ⲁ̅ⲚⲈ ⲞⲨⲞⲚ ϨⲀⲚⲠⲢⲞⲪⲎⲦⲎⲤ ⲆⲈ ⲚⲈⲘ ϨⲀⲚⲢⲈϤϮⲤⲂⲰ ϦⲈⲚϮⲈⲔⲔⲖⲎⲤⲒⲀ ⲚⲦⲈⲦⲀⲚϮⲞⲬⲒⲀ ⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲒⲘⲰⲚ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲚⲒⲔⲈⲢ ⲚⲈⲘ ⲖⲞⲨⲔⲒⲞⲤ ⲠⲒⲔⲨⲢⲒⲚⲚⲈⲞⲤ ⲚⲈⲘ ⲘⲀⲚⲀⲎ ⲠⲒϢⲪⲎⲢ ⲚϢⲀⲚϢ ⲚⲦⲈⲎⲢⲰⲆⲎⲤ ⲠⲒⲦⲈⲦⲢⲀⲀⲢⲬⲎⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ
2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു.
ⲃ̅ⲈⲨϢⲈⲘϢⲒ ⲆⲈ ⲘⲠϬⲞⲒⲤ ⲈⲨⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲠⲈϪⲈ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ϪⲈ ⲪⲰⲢϪ ⲚⲎⲒ ⲈⲂⲞⲖ ⲘⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ ⲈⲠⲒϨⲰⲂ ⲈⲦⲀⲒⲐⲀϨⲘⲞⲨ ⲈⲢⲞϤ.
3 അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു.
ⲅ̅ⲦⲞⲦⲈ ⲈⲦⲀⲨⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲞⲨⲞϨ ⲈⲦⲀⲨⲦⲰⲂϨ ⲀⲨⲬⲀϪⲒϪ ⲈϪⲰⲞⲨ ⲞⲨⲞϨ ⲀⲨⲬⲀⲨ ⲈⲂⲞⲖ.
4 പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി,
ⲇ̅ⲚⲐⲰⲞⲨ ⲘⲈⲚ ⲞⲨⲚ ⲈⲦⲀⲨⲞⲨⲞⲢⲠⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲀⲨⲒ ⲈϨⲢⲎⲒ ⲈⲤⲈⲖⲈⲨⲔⲒⲀ ⲈⲂⲞⲖ ⲘⲘⲀⲨ ⲀⲨⲈⲢϨⲰⲦ ⲈⲔⲨⲠⲢⲞⲤ.
5 അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു.
ⲉ̅ⲞⲨⲞϨ ⲈⲦⲀⲨⲒ ⲈⲤⲀⲖⲀⲘⲒⲚⲎ ⲚⲀⲨϨⲒⲰⲒϢ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚⲚⲒⲤⲨⲚⲀⲄⲰⲄⲎ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ ⲚⲀⲢⲈ ⲠⲔⲈⲒⲰⲀⲚⲚⲎⲤ ⲆⲈ ⲚⲈⲘⲰⲞⲨ ⲈϤⲞⲒ ⲚⲢⲈϤϢⲈⲘϢⲒ.
6 അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി.
ⲋ̅ⲈⲦⲀⲨⲤⲈⲚ ϮⲚⲎⲤⲞⲤ ⲆⲈ ⲦⲎⲢⲤ ϢⲀ ⲈϨⲢⲎⲒ ⲈⲠⲀⲪⲞⲨ ⲀⲨϪⲒⲘⲒ ⲚⲞⲨⲢⲰⲘⲒ ⲚⲀⲬⲰ ⲘⲮⲈⲆⲞⲠⲢⲞⲪⲎⲦⲎⲤ ⲚⲒⲞⲨⲆⲀⲒ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲂⲀⲢⲒⲎⲤⲞⲨ.
7 അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി.
ⲍ̅ⲪⲀⲒ ⲈⲚⲀϤⲬⲎ ⲚⲈⲘ ⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲤⲈⲢⲄⲒⲞⲤ ⲠⲀⲨⲖⲞⲤ ⲞⲨⲢⲰⲘⲒ ⲚⲔⲀⲦϨⲎⲦ ⲪⲀⲒ ⲆⲈ ⲀϤⲘⲞⲨϮ ⲈⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ ⲚⲀϤⲔⲰϮ ⲈⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ.
8 എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ⲏ̅ⲚⲀϤϮ ⲆⲈ ⲈϦⲞⲨⲚ ⲈϨⲢⲀⲨ ⲚϪⲈⲈⲖⲨⲘⲀⲤ ⲠⲒⲀⲬⲰ ⲈϢⲀⲨⲞⲨⲀϨⲈⲘ ⲠⲈϤⲢⲀⲚ ⲄⲀⲢ ⲘⲠⲀⲒⲢⲎϮ ⲈϤⲔⲰϮ ⲚⲤⲀⲪⲈⲚϨ ⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ.
9 അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു,
ⲑ̅ⲤⲀⲨⲖⲞⲤ ⲆⲈ ⲈⲦⲈ ⲠⲀⲨⲖⲞⲤ ⲠⲈ ⲈⲦⲀϤⲘⲞϨ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ
10 “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ?
ⲓ̅ⲠⲈϪⲀϤ ⲰⲪⲎ ⲈⲐⲘⲈϨ ⲚⲬⲢⲞϤ ⲚⲒⲂⲈⲚ ⲚⲈⲘ ⲠⲈⲦϨⲰⲞⲨ ⲚⲒⲂⲈⲚ ⲠϢⲎⲢⲒ ⲚⲦⲈⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲠⲒϪⲀϪⲒ ⲚⲦⲈⲐⲘⲎⲒ ⲚⲒⲂⲈⲚ ⲚⲔⲬⲰ ⲚⲦⲞⲦⲔ ⲈⲂⲞⲖ ⲀⲚ ⲈⲔⲪⲰⲚϨ ⲚⲚⲒⲘⲰⲒⲦ ⲈⲦⲤⲞⲨⲦⲰⲚ ⲚⲦⲈⲠϬⲞⲒⲤ.
11 ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു.
ⲓ̅ⲁ̅ⲞⲨⲞϨ ϮⲚⲞⲨ ϨⲎⲠⲠⲈ ⲒⲤ ⲦϪⲒϪ ⲘⲠϬⲞⲒⲤ ⲈⲤⲈⲒ ⲈϨⲢⲎⲒ ⲈϪⲰⲔ ⲞⲨⲞϨ ⲈⲔⲈϢⲰⲠⲒ ⲈⲔⲞⲒ ⲘⲂⲈⲖⲖⲈ ⲚⲬⲚⲀⲨ ⲘⲪⲢⲎ ⲀⲚ ϢⲀ ⲞⲨⲤⲎⲞⲨ ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲒ ⲈϨⲢⲎⲒ ⲈϪⲰϤ ⲚϪⲈⲞⲨϨⲖⲞⲖ ⲚⲈⲘ ⲞⲨⲬⲀⲔⲒ ⲚⲀϤⲔⲰϮ ⲈϤϢⲒⲚⲒ ⲚⲤⲀⲪⲎ ⲈⲐⲚⲀϮⲦⲞⲦϤ.
12 ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.
ⲓ̅ⲃ̅ⲦⲞⲦⲈ ⲈⲦⲀϤⲚⲀⲨ ⲚϪⲈⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲈⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲀϤⲚⲀϨϮ ⲀϤⲈⲢϢⲪⲎⲢⲒ ⲈϪⲈⲚ ϮⲤⲂⲰ ⲚⲦⲈⲠϬⲞⲒⲤ.
13 പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി.
ⲓ̅ⲅ̅ⲈⲦⲀⲨⲒ ⲆⲈ ⲈⲂⲞⲖ ϦⲈⲚⲠⲀⲪⲞⲨ ⲚϪⲈⲚⲀ ⲠⲀⲨⲖⲞⲤ ⲚⲈⲘ ⲠⲀⲢⲚⲀⲂⲀⲤ ⲀⲨⲒ ⲈⲠⲈⲢⲄⲎ ⲚⲦⲈϮⲠⲀⲘⲪⲒⲖⲒⲀ ⲒⲰⲀⲚⲚⲎⲤ ⲆⲈ ⲀϤⲪⲰⲢϪ ⲈⲂⲞⲖ ⲘⲘⲰⲞⲨ ⲀϤⲔⲞⲦϤ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ.
14 അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു.
ⲓ̅ⲇ̅ⲚⲐⲰⲞⲨ ⲆⲈ ⲈⲦⲀⲨⲒ ⲈⲂⲞⲖ ϦⲈⲚⲠⲈⲢⲄⲎ ⲀⲨⲒ ⲈⲦⲀⲚϮⲞⲬⲒⲀ ⲚⲦⲈϮⲠⲒⲤⲒⲆⲒⲀ ⲞⲨⲞϨ ⲈⲦⲀⲨⲒ ⲈϮⲤⲨⲚⲀⲄⲰⲄⲎ ⲘⲠⲒⲈϨⲞⲞⲨ ⲚⲦⲈⲚⲒⲤⲀⲂⲂⲀⲦⲞⲚ ⲀⲨϨⲈⲘⲤⲒ
15 ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു.
ⲓ̅ⲉ̅ⲘⲈⲚⲈⲚⲤⲀ ⲠⲒⲰϢ ⲆⲈ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲚⲈⲘ ⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲀⲨⲞⲨⲰⲢⲠ ⲚϪⲈⲚⲒⲀⲢⲬⲎⲤⲨⲚⲀⲄⲰⲄⲞⲤ ϨⲀⲢⲰⲞⲨ ⲈⲨϪⲰ ⲘⲘⲞⲤ ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ⲪⲎ ⲈⲦⲈ ⲞⲨⲞⲚ ⲞⲨⲤⲀϪⲒ ⲚⲚⲞⲘϮ ⲠⲈ ϦⲈⲚⲐⲎⲚⲞⲨ ϢⲀ ⲠⲒⲖⲀⲞⲤ ⲀϪⲞϤ.
16 പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
ⲓ̅ⲋ̅ⲈⲦⲀϤⲦⲰⲚϤ ⲆⲈ ⲚϪⲈⲠⲀⲨⲖⲞⲤ ⲞⲨⲞϨ ⲈⲦⲀϤϬⲰⲢⲈⲘ ⲚⲦⲈϤϪⲒϪ ⲠⲈϪⲀϤ ⲚⲒⲢⲰⲘⲒ ⲚⲒⲤⲢⲀⲎⲖⲒⲦⲎⲤ ⲚⲈⲘ ⲚⲎ ⲈⲦⲈⲢϨⲞϮ ϦⲈⲚⲐⲎⲚⲞⲨ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲤⲰⲦⲈⲘ.
17 ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു;
ⲓ̅ⲍ̅ⲪⲚⲞⲨϮ ⲚⲦⲈⲠⲒⲖⲀⲞⲤ ⲠⲒⲤⲖ ⲀϤⲤⲰⲦⲠ ⲚⲚⲈⲚⲒⲞϮ ⲞⲨⲞϨ ⲀϤϬⲒⲤⲒ ⲘⲠⲒⲖⲀⲞⲤ ϦⲈⲚϮⲠⲀⲢⲞⲒⲔⲒⲀ ϦⲈⲚⲠⲔⲀϨⲒ ⲚⲬⲎⲘⲒ ⲞⲨⲞϨ ϦⲈⲚⲞⲨϢⲰⲂϢ ⲈϤϬⲞⲤⲒ ⲀϤⲈⲚⲞⲨ ⲈⲂⲞⲖ ⲚϦⲎⲦϤ.
18 മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു.
ⲓ̅ⲏ̅ⲞⲨⲞϨ ⲀϤϢⲀⲚⲞⲨϢⲞⲨ ⲚⲘⲚⲢⲞⲘⲠⲒ ⲚⲤⲎⲞⲨ ϨⲒ ⲠϢⲀϤⲈ.
19 അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു.
ⲓ̅ⲑ̅ⲞⲨⲞϨ ⲈⲦⲀϤⲢⲰϦⲦ ⲚⲌ ⲚϢⲖⲰⲖ ϦⲈⲚⲠⲔⲀϨⲒ ⲚⲬⲀⲚⲀⲀⲚ ⲀϤⲐⲢⲞⲨⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲘⲠⲞⲨⲔⲀϨⲒ
20 അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു.
ⲕ̅ⲚⲨ ⲚⲢⲞⲘⲠⲒ ⲞⲨⲞϨ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲀϤϮ ⲚϨⲀⲚⲔⲢⲒⲦⲎⲤ ϢⲀ ⲤⲀⲘⲞⲨⲎⲖ ⲠⲒⲠⲢⲞⲪⲎⲦⲎⲤ.
21 പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു.
ⲕ̅ⲁ̅ⲞⲨⲞϨ ⲈⲂⲞⲖ ⲘⲘⲀⲨ ⲀⲨⲈⲢⲈⲦⲒⲚ ⲚⲞⲨⲞⲨⲢⲞ ⲞⲨⲞϨ ⲀϤϮ ⲚⲰⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲚⲤⲀⲞⲨⲖ ⲠϢⲎⲢⲒ ⲚⲔⲒⲤ ⲞⲨⲢⲰⲘⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲨⲖⲎ ⲘⲂⲈⲚⲒⲀⲘⲒⲚ ⲚⲘⲚⲢⲞⲘⲠⲒ.
22 ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു.
ⲕ̅ⲃ̅ⲞⲨⲞϨ ⲈⲦⲀϤⲞⲨⲞⲐⲂⲈϤ ⲈⲂⲞⲖ ⲀϤⲦⲞⲨⲚⲞⲤ ⲆⲀⲨⲒⲆ ⲚⲰⲞⲨ ⲚⲞⲨⲢⲞ ⲪⲀⲒ ⲈⲦⲀϤⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦϤ ⲈⲀϤϪⲞⲤ ϪⲈ ⲀⲒϪⲒⲘⲒ ⲚⲆⲀⲨⲒⲆ ⲠϢⲎⲢⲒ ⲚⲒⲈⲤⲤⲈ ⲞⲨⲢⲰⲘⲒ ⲔⲀⲦⲀ ⲠⲀϨⲎⲦ ⲪⲀⲒ ⲈⲐⲚⲀⲒⲢⲒ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲈϨⲚⲎⲒ.
23 “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.
ⲕ̅ⲅ̅ⲞⲨⲞϨ ⲈⲂⲞⲖ ϦⲈⲚⲠϪⲢⲞϪ ⲘⲪⲀⲒ Ⲁ- ⲪⲚⲞⲨϮ ⲔⲀⲦⲀ ⲞⲨⲰϢ ⲀϤⲒⲚⲒ ⲘⲠⲒⲤⲖ ⲚⲞⲨⲤⲰⲦⲎⲢ ⲒⲎⲤⲞⲨⲤ.
24 യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
ⲕ̅ⲇ̅ⲈⲀϤⲈⲢϢⲞⲢⲠ ⲚϨⲒⲰⲒϢ ϦⲀϪⲈⲚ ⲠⲈϤⲘⲰⲒⲦ ⲈϦⲞⲨⲚ ⲚϪⲈⲒⲰⲀⲚⲚⲎⲤ ⲚⲞⲨⲰⲘⲤ ⲘⲘⲈⲦⲀⲚⲞⲒⲀ ⲘⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲚⲦⲈⲠⲒⲤⲖ.
25 തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲈⲦⲀ ⲒⲰⲀⲚⲚⲎⲤ ⲆⲈ ϪⲰⲔ ⲘⲠⲈϤⲆⲢⲞⲘⲞⲤ ⲈⲂⲞⲖ ⲚⲀϤⲬⲰ ⲘⲘⲞⲤ ϪⲈ ⲀⲢⲈⲦⲈⲚⲘⲈⲨⲒ ϪⲈ ⲀⲚⲞⲔ ⲚⲒⲘ ⲀⲚⲞⲔ ⲄⲀⲢ ⲀⲚ ⲠⲈ ⲀⲖⲖⲀ ϨⲎⲠⲠⲈ ⲈϤⲚⲎⲞⲨ ⲘⲈⲚⲈⲚⲤⲰⲒ ⲚϪⲈⲪⲎ ⲈⲦⲈⲚϮⲘⲠϢⲀ ⲀⲚ ⲈϮⲞⲨⲰ ⲘⲠⲒⲐⲰⲞⲨⲒ ⲚⲦⲈⲚⲈϤϬⲀⲖⲀⲨϪ.
26 “അബ്രാഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേവസിക്കുന്ന യെഹൂദേതരരായ ദൈവഭക്തരേ, രക്ഷയുടെ ഈ സന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്.
ⲕ̅ⲋ̅ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ⲚⲒϢⲎⲢⲒ ⲚⲦⲈⲠⲄⲈⲚⲞⲤ ⲚⲀⲂⲢⲀⲀⲘ ⲞⲨⲞϨ ⲚⲎ ⲈⲦⲈⲢϨⲞϮ ϦⲈⲚⲐⲎⲚⲞⲨ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲈⲦⲀⲨⲞⲨⲰⲢⲠ ⲚⲰⲦⲈⲚ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲠⲀⲒⲞⲨϪⲀⲒ ⲪⲀⲒ.
27 ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു.
ⲕ̅ⲍ̅ⲚⲎ ⲄⲀⲢ ⲈⲦϢⲞⲠ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲈⲘ ⲚⲞⲨⲔⲈⲀⲢⲬⲰⲚ ⲪⲀⲒ ⲀⲨⲈⲢⲀⲦⲈⲘⲒ ⲈⲢⲞϤ ⲚⲈⲘ ⲚⲒⲔⲈⲤⲘⲎ ⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲚⲀⲒ ⲈⲦⲞⲨⲰϢ ⲘⲘⲰⲞⲨ ⲔⲀⲦⲀ ⲤⲀⲂⲂⲀⲦⲞⲚ ⲚⲒⲂⲈⲚ ⲈⲀⲨϮϨⲀⲠ ⲈⲀⲨϪⲞⲔⲞⲨ ⲈⲂⲞⲖ.
28 വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
ⲕ̅ⲏ̅ⲞⲨⲞϨ ⲈⲦⲈⲘⲠⲞⲨϪⲈⲘ ϨⲖⲒ ⲚⲖⲰⲒϪⲒ ⲚⲦⲈⲪⲘⲞⲨ ⲚϦⲎⲦϤ ⲀⲨⲈⲢⲈⲦⲒⲚ ⲘⲠⲒⲖⲀⲦⲞⲤ ⲈϦⲞⲐⲂⲈϤ.
29 അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു.
ⲕ̅ⲑ̅ⲈⲦⲀⲨϪⲰⲔ ⲆⲈ ⲈⲂⲞⲖ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎⲞⲨⲦ ⲈⲐⲂⲎⲦϤ ⲀⲨⲬⲀϤ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϨⲒϪⲈⲚ ⲠⲒϢⲈ ⲀⲨⲬⲀϤ ⲚϦⲞⲨⲚ ϦⲈⲚⲞⲨⲘϨⲀⲨ.
30 എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു.
ⲗ̅ⲪⲚⲞⲨϮ ⲆⲈ ⲀϤⲦⲞⲨⲚⲞⲤϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ.
31 യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്.
ⲗ̅ⲁ̅ⲪⲀⲒ ⲈⲦⲀϤⲞⲨⲞⲚϨϤ ⲈⲂⲞⲖ ⲚⲞⲨⲘⲎϢ ⲚⲈϨⲞⲞⲨ ⲚⲚⲎ ⲈⲦⲀⲨⲒ ⲚⲈⲘⲀϤ ⲈⲂⲞⲖ ϦⲈⲚϮⲄⲀⲖⲒⲖⲈⲀ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲀⲒ ϮⲚⲞⲨ ⲈⲦⲞⲒ ⲘⲘⲈⲐⲢⲈ ⲚⲀϤ ϢⲀ ⲠⲒⲖⲀⲞⲤ.
32 “ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ.
ⲗ̅ⲃ̅ⲞⲨⲞϨ ⲀⲚⲞⲚ ⲦⲈⲚϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲰⲦⲈⲚ ⲘⲠⲒⲰϢ ⲈⲦⲀϤϢⲰⲠⲒ ϦⲈⲚⲚⲒⲒⲞϮ.
ⲗ̅ⲅ̅ϪⲈ ⲪⲀⲒ ⲀⲪⲚⲞⲨϮ ϪⲞⲔϤ ⲈⲂⲞⲖ ⲚⲚⲒϢⲎⲢⲒ ⲈⲦⲀϤⲦⲞⲨⲚⲞⲤ ⲒⲎⲤⲞⲨⲤ ⲘⲪⲢⲎϮ ⲈⲦⲤϦⲎ ⲞⲨⲦ ϦⲈⲚⲠⲒⲘⲀϨⲂ ⲘⲮⲀⲖⲘⲞⲤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲀϢⲎⲢⲒ ⲀⲚⲞⲔ ⲀⲒϪⲪⲞⲔ ⲘⲪⲞⲞⲨ.
34 യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’
ⲗ̅ⲇ̅ⲞⲦⲒ ⲆⲈ ϪⲈ ⲀϤⲦⲞⲨⲚⲞⲤϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ϤⲚⲀⲦⲀⲤⲐⲞ ⲀⲚ ϪⲈ ⲈⲠⲦⲀⲔⲞ ⲀϤϪⲞⲤ ⲘⲠⲀⲒⲢⲎϮ ϪⲈ ⲈⲒⲈϮ ⲚⲰⲦⲈⲚ ⲚⲚⲎ ⲈⲐⲞⲨⲀⲂ ⲚⲦⲈⲆⲀⲨⲒⲆ ⲈⲦⲈⲚϨⲞⲦ.
35 മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’
ⲗ̅ⲉ̅ⲈⲐⲂⲈⲪⲀⲒ ⲞⲚ ϤϪⲰ ⲘⲘⲞⲤ ϦⲈⲚⲔⲈⲘⲀ ϪⲈ ⲚⲚⲈⲔϮ ⲘⲠⲈⲐⲞⲨⲀⲂ ⲚⲦⲀⲔ ⲈⲚⲀⲨ ⲈⲠⲦⲀⲔⲞ.
36 “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയും ചെയ്തു.
ⲗ̅ⲋ̅ⲆⲀⲨⲒⲆ ⲘⲈⲚ ⲄⲀⲢ ⲚϦⲢⲎⲒ ϦⲈⲚⲦⲈϤⲄⲈⲚⲈⲀ ⲚⲀϤϢⲈⲘϢⲒ ⲘⲠⲒⲤⲞϬⲚⲒ ⲚⲦⲈⲪⲚⲞⲨϮ ⲀϤⲈⲚⲔⲞⲦ ⲞⲨⲞϨ ⲀⲨⲬⲀϤ ϦⲀⲦⲈⲚ ⲚⲈϤⲒⲞϮ ⲞⲨⲞϨ ⲀϤⲚⲀⲨ ⲈⲠⲦⲀⲔⲞ.
37 എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ, ജീർണത കണ്ടില്ല.
ⲗ̅ⲍ̅ⲪⲎ ⲆⲈ ⲈⲦⲀ ⲪⲚⲞⲨϮ ⲦⲞⲨⲚⲞⲤϤ ⲘⲠⲈϤⲚⲀⲨ ⲈⲠⲦⲀⲔⲞ.
38 “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ⲗ̅ⲏ̅ⲘⲀⲢⲈ ⲠⲒϨⲰⲂ ⲞⲨⲚ ⲞⲨⲰⲚϨ ⲈⲢⲰⲦⲈⲚ ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ϪⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲀⲒ ⲤⲈϨⲒⲰⲒϢ ⲚⲰⲦⲈⲚ ⲘⲠⲬⲰ ⲈⲂⲞⲖ ⲚⲦⲈⲚⲈⲦⲈⲚⲚⲞⲂⲒ ⲚⲈⲘ ⲈⲂⲞⲖ ϨⲀ ⲚⲎ ⲦⲎⲢⲞⲨ ⲈⲦⲈⲘⲠⲈⲦⲈⲚϢϪⲈⲘϪⲞⲘ ⲈⲐⲀⲘⲒⲞ ⲚϦⲎⲦⲞⲨ ϦⲈⲚⲪⲚⲞⲘⲞⲤ ⲘⲘⲰⲨⲤⲎⲤ.
39 മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു.
ⲗ̅ⲑ̅ϦⲈⲚ ⲪⲀⲒ ⲆⲈ ⲚⲐⲞϤ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲤⲈⲚⲀⲐⲘⲀⲒⲞϤ.
40 “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ ഒരു കാര്യംചെയ്യും; ആർ പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ,” എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക.
ⲙ̅ⲀⲚⲀⲨ ⲞⲨⲚ ⲘⲎⲠⲰⲤ ⲚⲦⲈϤⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲚϪⲈⲪⲎ ⲈⲦⲀϤϪⲞϤ ϦⲈⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ.
ⲙ̅ⲁ̅ϪⲈ ⲀⲚⲀⲨ ⲚⲒⲔⲀⲦⲀⲪⲢⲞⲚⲒⲦⲎⲤ ⲞⲨⲞϨ ⲀⲢⲒϢⲪⲎⲢⲒ ⲞⲨⲞϨ ⲘⲀⲔⲈⲦ ⲐⲎⲚⲞⲨ ϪⲈ ϮⲚⲀⲒⲢⲒ ⲚⲞⲨϨⲰⲂ ϦⲈⲚⲚⲈⲦⲈⲚⲈϨⲞⲞⲨ ⲞⲨϨⲰⲂ ⲚⲦⲈⲦⲈⲚⲚⲀϨϮ ⲈⲢⲞϤ ⲀⲚ ⲈϢⲰⲠ ⲀⲢⲈϢⲀⲚ ⲞⲨⲀⲒ ⲪⲒⲢⲒ ϦⲀⲦⲈⲚ ⲐⲎⲚⲞⲨ.
42 പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു.
ⲙ̅ⲃ̅ⲈⲨⲚⲎⲞⲨ ⲆⲈ ⲈⲂⲞⲖ ⲚⲀⲨⲈⲢⲀⲜⲒⲞⲒⲚ ϨⲒⲚⲀ ⲚⲤⲈⲤⲀϪⲒ ϦⲈⲚⲠⲒⲔⲈⲤⲀⲂⲂⲀⲦⲞⲚ ⲈⲐⲚⲎⲞⲨ.
43 യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദാമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ⲙ̅ⲅ̅ⲈⲦⲀⲤⲂⲰⲖ ⲆⲈ ⲈⲂⲞⲖ ⲚϪⲈϮⲤⲨⲚⲀⲄⲰⲄⲎ ⲀⲨⲘⲞϢⲒ ⲚⲤⲀⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲚϪⲈⲞⲨⲘⲎϢ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ ⲚⲈⲘ ⲚⲎ ⲈⲦⲈⲢⲤⲈⲂⲈⲤⲐⲈ ϦⲈⲚⲚⲒϢⲈⲘⲘⲰⲞⲨ ⲈⲨⲐⲰⲦ ⲘⲠⲞⲨϨⲎⲦ ⲈⲐⲢⲞⲨϢⲰⲠⲒ ϦⲈⲚⲠⲒϨⲘⲞⲦ ⲚⲦⲈⲪⲚⲞⲨϮ.
44 അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി.
ⲙ̅ⲇ̅ⲚϦⲢⲎⲒ ⲆⲈ ϦⲈⲚⲠⲒⲔⲈⲤⲀⲂⲂⲀⲦⲞⲚ ⲈⲐⲚⲎⲞⲨ ⲤⲬⲈⲆⲞⲚ ⲀϮⲠⲞⲖⲒⲤ ⲦⲎⲢⲤ ⲐⲰⲞⲨϮ ⲈⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ.
45 ജനക്കൂട്ടത്തെക്കണ്ട്, അസൂയാലുക്കളായ യെഹൂദർ പൗലോസ് പറഞ്ഞതിനെ എതിർക്കുകയും അദ്ദേഹത്തെ ദുഷിച്ചു സംസാരിക്കുകയും ചെയ്തു.
ⲙ̅ⲉ̅ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ⲈⲚⲒⲘⲎ ϢⲀⲨⲘⲞϨ ⲚⲬⲞϨ ⲞⲨⲞϨ ⲚⲀⲨϮ ⲈϦⲞⲨⲚ ⲈϨⲢⲈⲚ ⲚⲎ ⲈⲚⲀⲢⲈ ⲠⲀⲨⲖⲞⲤ ϪⲰ ⲘⲘⲰⲞⲨ ⲈⲨϪⲈⲞⲨⲀ.
46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു. (aiōnios g166)
ⲙ̅ⲋ̅ⲈⲦⲀⲨⲞⲨⲞⲚϨⲞⲨ ⲆⲈ ⲈⲂⲞⲖ ⲚϪⲈⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲠⲈϪⲰⲞⲨ ϪⲈ ⲚⲈⲞⲨⲀⲚⲀⲄⲔⲈⲞⲚ ⲠⲈ ⲈⲤⲀϪⲒ ⲚⲈⲘⲰⲦⲈⲚ ⲚϢⲞⲢⲠ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲠⲒⲆⲎ ⲦⲈⲦⲈⲚϨⲒⲞⲨⲒ ⲘⲘⲞϤ ⲤⲀⲂⲞⲖ ⲘⲘⲰⲦⲈⲚ ⲞⲨⲞϨ ⲦⲈⲦⲈⲚⲰⲠ ⲘⲘⲰⲦⲈⲚ ⲀⲚ ⲈⲈⲢⲠⲈⲘⲠϢⲀ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ ϨⲎⲠⲠⲈ ⲦⲈⲚⲚⲀⲔⲞⲦⲦⲈⲚ ⲈⲚⲒⲈⲐⲚⲞⲤ. (aiōnios g166)
47 “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്.
ⲙ̅ⲍ̅ⲪⲀⲒ ⲄⲀⲢ ⲠⲈ ⲘⲪⲢⲎϮ ⲈⲦⲀϤϨⲞⲚϨⲈⲚ ⲈⲦⲞⲦⲈⲚ ⲚϪⲈⲠϬⲞⲒⲤ ϪⲈ ⲀⲒⲬⲀⲔ ⲈⲨⲞⲨⲰⲒⲚⲒ ⲚⲦⲈⲚⲒⲈⲐⲚⲞⲤ ⲈⲐⲢⲈⲔϢⲰⲠⲒ ⲈⲨⲞⲨϪⲀⲒ ϢⲀ ⲀⲨⲢⲎϪϤ ⲘⲠⲔⲀϨⲒ.
48 ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
ⲙ̅ⲏ̅ⲈⲦⲀⲨⲤⲰⲦⲈⲘ ⲆⲈ ⲚϪⲈⲚⲒⲈⲐⲚⲞⲤ ⲀⲨⲢⲀϢⲒ ⲞⲨⲞϨ ⲚⲀⲨϮⲰⲞⲨ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲀⲨⲚⲀϨϮ ⲚϪⲈⲚⲎ ⲦⲎⲢⲞⲨ ⲈⲦⲐⲎϢ ⲈⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
49 കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു.
ⲙ̅ⲑ̅ⲚⲀⲨⲔⲰϮ ⲆⲈ ⲚⲈⲘ ⲠⲒⲤⲀϪⲒ ⲚⲦⲈⲠϬⲞⲒⲤ ϦⲈⲚϮⲬⲰⲢⲀ ⲦⲎⲢⲤ.
50 എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി.
ⲛ̅ⲚⲒⲒⲞⲨⲆⲀⲒ ⲆⲈ ⲚⲀⲨϢⲞⲠϢⲈⲠ ⲚⲚⲒϨⲒⲞⲘⲒ ⲈⲦⲈⲢⲤⲈⲂⲈⲤⲐⲈ ⲚⲈⲘ ⲚⲒⲈⲨⲤⲬⲎⲘⲰⲚ ⲚⲈⲘ ⲚⲒϨⲞⲨⲀϮ ⲚⲦⲈϮⲠⲞⲖⲒⲤ ⲞⲨⲞϨ ⲀⲨⲦⲞⲨⲚⲞⲤ ⲞⲨⲆⲒⲰⲄⲘⲞⲤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲞⲨⲞϨ ⲀⲨϨⲒⲦⲞⲨ ⲤⲀⲂⲞⲖ ⲚⲚⲞⲨⲐⲰϢ.
51 അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരേ കുടഞ്ഞുകളഞ്ഞശേഷം ഇക്കോന്യയിലേക്കു പോയി.
ⲛ̅ⲁ̅ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲚⲈϨ ⲠϢⲰⲒϢ ⲚⲚⲞⲨϬⲀⲖⲀⲨϪ ⲈⲂⲞⲖ ⲈϨⲢⲎⲒ ⲈϪⲰⲞⲨ ⲀⲨⲒ ⲈϨⲢⲎⲒ ⲈⲒⲔⲞⲚⲒⲞⲚ.
52 ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
ⲛ̅ⲃ̅ⲚⲒⲘⲀⲐⲎⲦⲎⲤ ⲆⲈ ⲚⲀⲨⲘⲈϨ ⲚⲢⲀϢⲒ ⲚⲈⲘ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ.

< അപ്പൊ. പ്രവൃത്തികൾ 13 >