< അപ്പൊ. പ്രവൃത്തികൾ 1 >
1 തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയ ഗ്രന്ഥം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ ആജ്ഞ നൽകിക്കൊണ്ട് സ്വർഗാരോഹണംചെയ്ത ദിവസംവരെ അവിടന്നു പ്രവർത്തിച്ചും ഉപദേശിച്ചും തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നല്ലോ.
ⲁ̅ⲠⲒϨⲞⲨⲒⲦ ⲘⲈⲚ ⲚⲤⲀϪⲒ ⲀⲒⲀⲒϤ ⲈⲐⲂⲈ ϨⲰⲂ ⲚⲒⲂⲈⲚ ⲰⲐⲈⲞⲪⲨⲖⲖⲈ ϦⲈⲚⲚⲎ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϨⲒⲦⲞⲦϤ ⲈⲀⲒⲦⲞⲨ ⲞⲨⲞϨ ⲈϮⲤⲂⲰ.
ⲃ̅ϢⲀ ⲠⲒⲈϨⲞⲞⲨ ⲈⲦⲀϤϨⲞⲚϨⲈⲚ ⲈⲦⲞⲦⲞⲨ ⲚⲚⲒⲀⲠⲞⲤⲦⲞⲖⲞⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲚⲎ ⲈⲦⲀϤⲤⲞⲦⲠⲞⲨ ⲀⲨⲞⲖϤ ⲈⲦⲪⲈ.
3 അവിടത്തെ ക്രൂശീകരണത്തിനുശേഷം നാൽപ്പതുദിവസംവരെ അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇങ്ങനെ, അനിഷേധ്യമായ നിരവധി തെളിവുകളിലൂടെ, അവിടന്ന് ജീവനോടിരിക്കുന്നതായി യേശു അവർക്കു കാണിച്ചുകൊടുത്തു.
ⲅ̅ⲚⲀⲒ ⲈⲦⲀϤⲞⲨⲞⲚϨϤ ⲈⲢⲰⲞⲨ ⲈϤⲞⲚϦ ⲘⲈⲚⲈⲚⲤⲀ ⲈⲦⲀϤϢⲈⲠⲘⲔⲀϨ ϦⲈⲚⲞⲨⲘⲎϢ ⲘⲘⲎⲒⲚⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲘⲚⲈϨⲞⲞⲨ ⲈϤⲞⲨⲞⲚϨ ⲘⲘⲞϤ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲈϤⲤⲀϪⲒ ⲚⲈⲘⲰⲞⲨ ⲈⲐⲂⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
4 ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം.
ⲇ̅ⲞⲨⲞϨ ⲈϤⲞⲨⲰⲘ ⲚⲈⲘⲰⲞⲨ ⲀϤϨⲞⲚϨⲈⲚ ⲚⲰⲞⲨ ⲈϢⲦⲈⲘⲪⲰⲢϪ ⲤⲀⲂⲞⲖ ⲚⲒⲈⲢⲞⲤⲀⲖⲎⲘ ⲀⲖⲖⲀ ⲈⲞϨⲒ ⲘⲠⲒⲰϢ ⲚⲦⲈⲪⲒⲰⲦ ⲪⲎ ⲈⲦⲀⲢⲈⲦⲈⲚⲤⲞⲐⲘⲈϤ ⲚⲦⲞⲦ.
5 യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.”
ⲉ̅ϪⲈ ⲒⲰⲀⲚⲚⲎⲤ ⲘⲈⲚ ⲀϤϮⲰⲘⲤ ϦⲈⲚⲞⲨⲘⲰⲞⲨ ⲚⲐⲰⲦⲈⲚ ⲆⲈ ⲤⲈⲚⲀⲈⲘⲤ ⲐⲎⲚⲞⲨ ϦⲈⲚⲞⲨⲠⲚⲈⲨⲘⲀⲈϤⲞⲨⲀⲂ ⲘⲈⲚⲈⲚⲤⲀ ⲞⲨⲘⲎϢ ⲚⲈϨⲞⲞⲨ ⲀⲚ ⲀⲚⲀⲒ ϢⲰⲠⲒ.
6 അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.
ⲋ̅ⲚⲐⲰⲞⲨ ⲘⲈⲚ ⲞⲨⲚ ⲈⲦⲀⲨⲐⲰⲞⲨϮ ⲚⲀⲨϢⲒⲚⲒ ⲘⲘⲞϤ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲠϬⲞⲒⲤ ⲒⲈ ⲚϨⲢⲎⲒ ϦⲈⲚⲠⲀⲒⲤⲎⲞⲨ ⲬⲚⲀⲦⲪⲈ ϮⲘⲈⲦⲞⲨⲢⲞ ⲈⲠⲒⲤⲖ.
7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല.
ⲍ̅ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲪⲰⲦⲈⲚ ⲀⲚ ⲠⲈ ⲈⲈⲘⲒ ⲈϨⲀⲚⲬⲢⲞⲚⲞⲤ ⲒⲈ ϨⲀⲚⲤⲎⲞⲨ ⲚⲀⲒ ⲈⲦⲀ ⲪⲒⲰⲦ ⲬⲀⲨ ϦⲀ ⲠⲈϤⲈⲢϢⲒϢⲒ.
8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”
ⲏ̅ⲀⲖⲖⲀ ⲈⲢⲈⲦⲈⲚⲈϬⲒ ⲚⲞⲨϪⲞⲘ ⲈϢⲰⲠ ⲀⲢⲈϢⲀⲚ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲒⲈϦⲢⲎⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲞⲨⲞϨ ⲦⲈⲦⲈⲚⲚⲀϢⲰⲠⲒ ⲚⲎⲒ ⲘⲘⲈⲐⲢⲈ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲈⲘ ϮⲒⲞⲨⲆⲈⲀ ⲦⲎⲢⲤ ⲚⲈⲘ ⲦⲤⲀⲘⲀⲢⲒⲀ ⲚⲈⲘ ϢⲀ ⲀⲨⲢⲎϪϤ ⲘⲠⲔⲀϨⲒ.
9 ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.
ⲑ̅ⲞⲨⲞϨ ⲚⲀⲒ ⲈⲦⲀϤϪⲞⲦⲞⲨ ⲈⲨⲤⲞⲘⲤ ⲀⲨϤⲒⲦϤ ⲈⲠϢⲰⲒ ⲞⲨⲞϨ ⲞⲨϬⲎⲠⲒ ⲀⲤϢⲞⲠⲤ ⲈⲢⲞⲤ ⲈⲂⲞⲖ ϨⲀ ⲚⲞⲨⲂⲀⲖ.
10 ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു!
ⲓ̅ⲚⲀⲨⲞⲒ ⲆⲈ ⲘⲪⲢⲎϮ ⲈⲚⲀⲨⲒⲞⲢⲈⲘ ⲞⲨⲀⲒ ⲞⲨⲂⲈ ⲞⲨⲀⲒ ⲘⲘⲰⲞⲨ ⲈϤⲘⲞϢⲒ ⲈϨⲢⲎⲒ ⲈⲦⲪⲈ ϨⲎⲠⲠⲈ ⲒⲤ ⲢⲰⲘⲒ ⲂⲀⲨⲞϨⲒ ⲈⲢⲀⲦⲞⲨ ⲚⲀϨⲢⲀⲨ ϦⲈⲚϨⲀⲚϨⲈⲂⲤⲰ ⲈⲨⲞⲨⲞⲂϢ.
11 “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.
ⲓ̅ⲁ̅ⲞⲨⲞϨ ⲠⲈϪⲰⲞⲨ ϪⲈ ⲚⲒⲢⲰⲘⲒ ⲚⲒⲄⲀⲖⲒⲖⲈⲞⲤ ⲀϦⲰⲦⲈⲚ ⲦⲈⲦⲈⲚⲞϨⲒ ⲈⲢⲀⲦⲈⲚ ⲐⲎⲚⲞⲨ ⲈⲢⲈⲦⲈⲚⲤⲞⲘⲤ ⲈⲠϢⲰⲒ ⲈⲦⲪⲈ ⲪⲀⲒ ⲠⲈ ⲒⲎⲤⲞⲨⲤ ⲈⲦⲀⲨⲞⲖϤ ⲈⲠϢⲰⲒ ⲈⲂⲞⲖ ϨⲀⲢⲰⲦⲈⲚ ⲪⲀⲒ ⲞⲚ ⲠⲈ ⲘⲪⲢⲎϮ ⲈⲦⲈϤⲚⲎⲞⲨ ⲘⲘⲞϤ ⲘⲪⲢⲎϮ ⲈⲦⲀⲢⲈⲦⲈⲚⲚⲀⲨ ⲈⲢⲞϤ ⲈϤⲘⲞϢⲒ ⲈϨⲢⲎⲒ ⲈⲦⲪⲈ.
12 ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി.
ⲓ̅ⲃ̅ⲦⲞⲦⲈ ⲀⲨⲔⲞⲦⲞⲨ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲈⲂⲞⲖ ϨⲀ ⲠⲒⲦⲰⲞⲨ ⲈϢⲀⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲪⲀⲚⲒϪⲰⲒⲦ ⲈⲦϦⲈⲚⲦ ⲈϦⲞⲨⲚ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲞⲨⲤⲀⲂⲂⲀⲦⲞⲚ ⲘⲘⲞϢⲒ.
13 തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ: പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്; ഫിലിപ്പൊസ്, തോമസ്; ബർത്തൊലൊമായി, മത്തായി; അല്‌ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാ.
ⲓ̅ⲅ̅ⲦⲞⲦⲈ ⲈⲦⲀⲨϢⲈ ⲈϦⲞⲨⲚ ⲀⲨϢⲈ ⲈϨⲢⲎⲒ ⲈⲞⲨⲘⲀ ⲈϤⲤⲀⲠϢⲰⲒ ⲠⲒⲘⲀ ⲈⲚⲀϤϢⲞⲠ ⲚϦⲎⲦϤ ⲚϪⲈⲠⲈⲦⲢⲞⲤ ⲚⲈⲘ ⲒⲰⲀⲚⲚⲎⲤ ⲒⲀⲔⲰⲂⲞⲤ ⲚⲈⲘ ⲀⲚⲆⲢⲈⲀⲤ ⲪⲒⲖⲒⲠⲠⲞⲤ ⲚⲈⲘ ⲐⲰⲘⲀⲤ ⲂⲀⲢⲐⲞⲖⲞⲘⲈⲞⲤ ⲚⲈⲘ ⲘⲀⲦⲐⲈⲞⲤ ⲒⲀⲔⲰⲂⲞⲤ ⲪⲀ ⲀⲖⲪⲈⲞⲤ ⲚⲈⲘ ⲤⲒⲘⲰⲚ ⲠⲒⲢⲈϤⲬⲞϨ ⲚⲈⲘ ⲒⲞⲨⲆⲀⲤ ⲪⲀ ⲒⲀⲔⲰⲂⲞⲤ.
14 അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.
ⲓ̅ⲇ̅ⲚⲀⲒ ⲆⲈ ⲦⲎⲢⲞⲨ ⲈⲨⲘⲎⲚ ⲈⲨⲤⲞⲠ ⲈϮⲠⲢⲞⲤⲈⲨⲬⲎ ⲚⲈⲘ ϨⲀⲚϨⲒⲞⲘⲒ ⲚⲈⲘ ⲘⲀⲢⲒⲀ ⲐⲘⲀⲨ ⲚⲒⲎⲤⲞⲨⲤ ⲚⲈⲘ ⲚⲈϤⲤⲚⲎⲞⲨ.
15 അന്നൊരിക്കൽ അവിടെ കൂടിയിരുന്ന ഏകദേശം നൂറ്റിയിരുപതുപേർവരുന്ന വിശ്വാസികളുടെ മധ്യത്തിൽ എഴുന്നേറ്റുനിന്ന്, പത്രോസ് ഇങ്ങനെ പറഞ്ഞു:
ⲓ̅ⲉ̅ⲞⲨⲞϨ ⲚϦⲢⲎⲒ ϦⲈⲚⲚⲀⲒⲈϨⲞⲞⲨ ⲀϤⲦⲰⲚϤ ⲚϪⲈⲠⲈⲦⲢⲞⲤ ϦⲈⲚⲐⲘⲎϮ ⲚⲚⲒⲤⲚⲎⲞⲨ ⲚⲈⲞⲨⲞⲚ ⲞⲨⲘⲎϢ ⲆⲈ ⲈⲨⲐⲞⲨⲎⲦ ϨⲒ ⲪⲀⲒ ⲈⲪⲀⲒ ⲈⲚⲀⲨⲚⲀⲈⲢⲢⲔ ⲚⲢⲀⲚ ⲠⲈϪⲀϤ
16 “സഹോദരങ്ങളേ, യേശുവിനെ അറസ്റ്റുചെയ്തവർക്കു വഴികാണിച്ച യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദുമുഖേന പ്രവചിച്ചിരുന്ന തിരുവെഴുത്തു നിറവേറേണ്ടത് ആവശ്യമായിവന്നിരിക്കുന്നു.
ⲓ̅ⲋ̅ⲚⲒⲢⲰⲘⲒ ⲚⲒⲤⲚⲎⲞⲨ ϨⲰϮ ⲠⲈ ⲚⲦⲈⲤϪⲰⲔ ⲈⲂⲞⲖ ⲚϪⲈϮⲄⲢⲀⲪⲎ ⲐⲎ ⲈⲦⲀϤⲈⲢϢⲞⲢⲠ ⲚϪⲞⲤ ⲚϪⲈⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲈⲂⲞⲖ ϦⲈⲚⲢⲰϤ ⲚⲆⲀⲨⲒⲆ ⲈⲐⲂⲈ ⲒⲞⲨⲆⲀⲤ ⲪⲎ ⲈⲦⲀϤⲈⲢϬⲀⲨⲘⲰⲒⲦ ⲚⲚⲎ ⲈⲦⲀⲨⲀⲘⲀϨⲒ ⲚⲒⲎⲤⲞⲨⲤ.
17 ഞങ്ങളിൽ ഒരാളായി ശുശ്രൂഷയിൽ പങ്കാളിത്തം അവനു ലഭിച്ചിരുന്നു.”
ⲓ̅ⲍ̅ϪⲈ ⲚⲀϤⲎⲠ ⲚϦⲢⲎⲒ ⲚϦⲎⲦⲈⲚ ⲠⲈ ⲞⲨⲞϨ ⲀⲠⲒⲰⲠ ⲒⲈⲢⲞϤ ⲘⲠⲒⲔⲖⲎⲢⲞⲤ ⲚⲦⲈⲦⲀⲒⲆⲒⲀⲔⲞⲚⲒⲀ.
18 എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി.
ⲓ̅ⲏ̅ⲪⲀⲒ ⲘⲈⲚ ⲞⲨⲚ ⲀϤϢⲰⲠ ⲚⲞⲨⲒⲞϨⲒ ⲈⲂⲞⲖ ϦⲈⲚⲪⲂⲈⲬⲈ ⲚⲦⲈⲦⲀⲆⲒⲔⲒⲀ ⲞⲨⲞϨ ⲀϤϨⲈⲒ ⲈϪⲈⲚ ⲠⲈϤϨⲞ ⲀϤⲔⲰϢ ϦⲈⲚⲦⲈϤⲘⲎϮ ⲞⲨⲞϨ ⲚⲎ ⲈⲦⲤⲀϦⲞⲨⲚ ⲘⲘⲞϤ ⲦⲎⲢⲞⲨ ⲀⲨⲪⲰⲚ ⲈⲂⲞⲖ.
19 ജെറുശലേംനിവാസികളെല്ലാം ഇതറിഞ്ഞു, അവർ ആ നിലത്തെ അവരുടെ ഭാഷയിൽ “അക്കൽദാമാ” എന്നു വിളിക്കാൻ തുടങ്ങി; “രക്തത്തിന്റെ വയൽ” എന്നാണ് ഇതിനർഥം.
ⲓ̅ⲑ̅ⲞⲨⲞϨ ⲀϤⲞⲨⲞⲚϨ ⲈⲂⲞⲖ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϢⲞⲠ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ϨⲰⲤⲦⲈ ⲚⲤⲈⲘⲞⲨϮ ⲈⲪⲢⲀⲚ ⲘⲠⲒⲒⲞϨⲒ ⲈⲦⲈⲘⲘⲀⲨ ϦⲈⲚⲦⲞⲨⲀⲤⲠⲒ ϪⲈ ⲀⲬⲈⲖⲆⲀⲘⲀⲄ ⲈⲦⲈ ⲠⲒⲒⲞϨⲒ ⲚⲦⲈⲠⲒⲤⲚⲞϤ.
20 “‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’ എന്നും “‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
ⲕ̅ⲤⲤϦⲎⲞⲨⲦ ⲄⲀⲢ ϨⲒ ⲠϪⲰⲘ ⲚⲦⲈⲚⲒⲮⲀⲖⲘⲞⲤ ϪⲈ ⲦⲈϤⲈⲢⲂⲒ ⲘⲀⲢⲈⲤϢⲰϤ ⲞⲨⲞϨ ⲘⲠⲈⲚⲐⲢⲈϤϢⲰⲠⲒ ⲚϪⲈⲪⲎ ⲈⲦϢⲞⲠ ⲚϦⲎⲦⲤ ⲦⲈϤⲘⲈⲦⲈⲠⲒⲤⲔⲞⲠⲞⲤ ⲘⲀⲢⲈ ⲔⲈⲞⲨⲀⲒ ϬⲒⲦⲤ.
21 അതുകൊണ്ട്, യോഹന്നാൻ യേശുവിനു സ്നാനം നൽകിയ അന്നുമുതൽ കർത്താവായ യേശു നമ്മിൽനിന്നെടുക്കപ്പെട്ട ദിവസംവരെ അവിടന്ന് നമ്മുടെ മധ്യേ സഞ്ചരിച്ച സമയമെല്ലാം നമ്മുടെ സഹചാരിയായിരുന്ന ഒരാളെ നമ്മോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.”
ⲕ̅ⲁ̅ϨⲰϮ ⲞⲨⲚ ϦⲈⲚⲚⲒⲢⲰⲘⲒ ⲈⲦⲀⲨⲒ ⲈϦⲞⲨⲚ ⲚϦⲎⲦⲈⲚ ϦⲈⲚⲠⲒⲤⲎⲞⲨ ⲦⲎⲢϤ ⲈⲦⲀϤⲒ ⲈϦⲞⲨⲚ ⲞⲨⲞϨ ⲀϤⲒ ⲈⲂⲞⲖ ϨⲒϪⲰⲚ ⲚϪⲈⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ.
ⲕ̅ⲃ̅ⲈⲀϤⲈⲢϨⲎⲦⲤ ⲒⲤϪⲈⲚ ⲠⲒⲰⲘⲤ ⲚⲦⲈⲒⲰⲀⲚⲚⲎⲤ ϢⲀ ⲈϦⲞⲨⲚ ⲈⲠⲒⲈϨⲞⲞⲨ ⲈⲦⲀⲨⲞⲖϤ ⲈⲠϢⲰⲒ ⲈⲂⲞⲖ ϨⲀⲢⲞⲚ ⲚⲦⲈⲞⲨⲀⲒ ⲚⲚⲀⲒ ⲈⲢⲘⲈⲐⲢⲈ ⲚⲈⲘⲀⲚ ϦⲀ ⲦⲈϤⲀⲚⲀⲤⲦⲀⲤⲒⲤ.
23 അപ്പോൾ അവർ ബർശബാസ് എന്നും യുസ്തൊസ് എന്നും വിളിക്കപ്പെട്ടിരുന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു.
ⲕ̅ⲅ̅ⲞⲨⲞϨ ⲀⲨⲦⲀϨⲈ ⲂⲈⲢⲀⲦⲞⲨ ⲒⲰⲤⲎⲪ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲂⲀⲢⲤⲀⲂⲂⲀⲤ ⲪⲎ ⲈⲦⲀⲨϮⲢⲈⲚϤ ϪⲈ ⲒⲞⲨⲤⲦⲞⲤ ⲚⲈⲘ ⲘⲀⲐⲒⲀⲤ.
24 എന്നിട്ട് അവർ ഇങ്ങനെ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന കർത്താവേ, തനിക്ക് അർഹമായ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാസ് ഉപേക്ഷിച്ച ഈ അപ്പൊസ്തലശുശ്രൂഷയുടെ സ്ഥാനം സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണിച്ചുതരണമേ.”
ⲕ̅ⲇ̅ⲞⲨⲞϨ ⲈⲦⲀⲨⲦⲰⲂϨ ⲠⲈϪⲰⲞⲨ ϪⲈ ⲠϬⲞⲒⲤ ⲚⲐⲞⲔ ⲠⲈⲦⲤⲰⲞⲨⲚ ⲘⲠϨⲎⲦ ⲚⲦⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲞⲨⲞⲚϨ ⲘⲪⲎ ⲈⲦⲀⲔⲤⲞⲦⲠϤ ⲈⲂⲞⲖ ϦⲈⲚⲠⲀⲒⲂ ⲞⲨⲀⲒ
ⲕ̅ⲉ̅ⲈϬⲒ ⲈⲪⲘⲀ ⲚⲦⲈⲦⲀⲒⲆⲒⲀⲔⲞⲚⲒⲀ ⲚⲈⲘ ⲦⲀⲒⲘⲈⲦⲀⲠⲞⲤⲦⲞⲖⲞⲤ ⲐⲎ ⲈⲦⲀϤⲈⲢⲠⲀⲢⲀⲂⲈⲚⲒⲚ ⲘⲘⲞⲤ ⲚϪⲈⲒⲞⲨⲆⲀⲤ ⲈⲀϤϢⲈ ⲚⲀϤ ⲈⲠⲈϤⲘⲀ ⲈⲦⲈ ⲪⲰϤ ⲠⲈ.
26 തുടർന്ന് അവർക്കായി നറുക്കിട്ടു; നറുക്ക് മത്ഥിയാസിനു വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ പരിഗണിക്കപ്പെടുകയും ചെയ്തു.
ⲕ̅ⲋ̅ⲞⲨⲞϨ ⲀⲨϮⲔⲖⲎⲢⲞⲤ ⲚⲰⲞⲨ ⲀⲠⲒⲔⲖⲎⲢⲞⲤ ⲒⲈϪⲈⲚ ⲘⲀⲐⲒⲀⲤ ⲀⲨⲞⲠϤ ⲚⲈⲘ ⲠⲒⲒⲀ ⲚⲀⲠⲞⲤⲦⲞⲖⲞⲤ.