< റോമർ 14 >
1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.
Tambula kufumbwa muntu mutete kulusyomo, kamutapi lubeta ataa akukazanya.
2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
Umwi muntu ulalusyomo kukulya kufumbwa, awumwi mutete ulya chisyu kupela.
3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
Oyo ulya zintu zintu zyoonse atanyansyi oyo utalyi; alimwi alakwe utalyi zintu zyonse atabeteki oyo ulya zintu zyoonse. Nkambo leza wamutambula.
4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
Nduweni, iwe nobeteka mulanda wawumwi? Ezi zilikuli simalelo wakwe nkwayimvwi kana kuwida. Asi ulakonzya kwima, nkambo Mwami ulamukonzyezya kuti amwimike.
5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
Umwi muntu ulalemya limwi zuba kwinda limwi. Awumwi ulalemya mazuba oonse mukwelene umwi awumwi ngabe akasimpe mumiyeyo yakwe.
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
Oyo ubamba buzuba, ulibambila Mwami; alimwi oyo ulya, ulyida Mwami, nkambo upabulumbu kuliLeza oyo utalyi, ulikachizizya kulya nkambo kaMwami, akulumbayizya Leza.
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
Aboobo takwe wesu uliponena mwini, alimwi takwe ulifwida mwini.
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.
Anu kuti nkatupona tuponena Mwami, alimwi kuti twafwa, tufwida Mwami. Ninsya nkatupona kana kufwa, tuli baMwami.
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.
Akaambo kazezi Kkilisitu wakafwa alimwi wakapona lubo, kuti abe mwami wabo boonse bafwide alimwi abaabo bapona.
10 എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
Asi nywe, kambonzi nimubeteka munyokwe? Alimwi nywe kambonzi nimunyansya munyokwe? Kaambo swe tuyoyima kuchuuno chalubeta chaLeza.
11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Nkambo kulilembedwe, “Mbuli mbepona,”mbawamba Mwami, “kulindime mazwi ayofugama, alimwi ndimi zyoonse ziyowamba kuliLeza.”
12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
Aboobo, umwi awumwi wesu uyopa makkani alangene anguwe kuliLeza.
13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.
Aboobo, katutachibetekani, asi tuyeye ezi, kutabi ubika chilebyo kana kakole kumwenzinyina.
14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
Ndilizi alimwi me ndasungilizigwa muMwamiJesu, kuti takwe chintu chisalala achilike. Kupela kuloyo uyeya kuti nchibi, kuloyo nchibi.
15 നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
Ikuti nkambo kakulya munakwanu kula mutyola, tochendi muluyando. Utamujayi akulya kwako nkambo Kkilisitu wakamufwida.
16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
Kamutazuminini echo nchimuti nchibi chambwe bubi.
17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
Nkambo bwami bwaLeza tabwensi bwakulya na kunywa, pesi mbwabululami, lulumuno, alimwi akubotelwa muMuuya uSalala.
18 അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.
Aboobo oyo ubelekela Kkilisitu munzila eyi ulatambulika kuliLeza alimwi ulazumininwa abantu.
19 ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
Aboobo, atusungwalile zintu zyalumuno alimwi zintu ziyaka umwi awumwi.
20 ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
Mutajayi mulimu waLeza kumakkani akulya. Zyoonse zisalala, asi nchibi kumuntu ulya kufumbwa chintu chilebya mwenzinyina.
21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
Tachili kabotu kuti ulye nyama, kana kunywa wayini, kana kuchita chintu chileba munyokwe.
22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
Lusyomo ndomulalo, alubambwe akati kanu aLeza. Ulilongezegwe oyo utapi mulandu kulecho nchazumina.
23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Oyo udoneka ulalibeteka kuti walya, nkambo tachizwi kulusyomo. Alimwi choonse chitali chalusyomo nchibi.