< സങ്കീർത്തനങ്ങൾ 144 >
1 ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
Thaburi ya Daudi Jehova arogoocwo, o we Rwaro rwakwa rwa Ihiga, o we ũmenyithagia moko makwa mũrũĩre wa mbaara, agakĩruta ciara ciakwa kũrũa mbaara.
2 എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.
Nĩwe Ngai ũrĩa ũnyendete, na nĩwe kĩirigo gĩakwa kĩa hinya, o we kĩĩhitho gĩakwa na mũhonokia wakwa, ningĩ nĩwe ngo yakwa, na nĩ harĩ we njũragĩra, o we ũtũmaga andũ a ndũrĩrĩ maathĩke marĩ rungu rwakwa.
3 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
Wee Jehova, mũndũ akĩrĩ kĩ nĩguo ũmũmenyagĩrĩre, nake mũrũ wa mũndũ akĩrĩ kĩ nĩgeetha ũmũrũmbũyagie?
4 മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
Mũndũ no ta mĩhũmũ; matukũ make mathiraga na ihenya o ta kĩĩruru.
5 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
Wee Jehova, hingũra igũrũ ũikũrũke; hutia irĩma, nĩgeetha irute ndogo.
6 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
Henũkia rũheni ũhurunje thũ ciaku; ikia mĩguĩ yaku ũcingatithie.
7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!
Tambũrũkia guoko gwaku ũrĩ igũrũ; ndeithũra na ũũthare kuuma kũrĩ maaĩ maya maingĩ, ũndute kuuma moko-inĩ ma andũ a kũngĩ
8 അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
arĩa tũnua twao twaragia maheeni, o acio moko mao ma ũrĩo marĩ na wara.
9 ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
Wee Ngai, nĩngũkũinĩra rwĩmbo rwerũ; ngũkũinĩra na kĩnanda kĩrĩa kĩgeetetwo na nga ikũmi,
10 നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
nyinĩre Ũrĩa ũhootanagĩra athamaki, o we ũhonokagia Daudi ndungata yake harĩ rũhiũ rwa njora rwa ũragani.
11 അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
Ndeithũra na ũũthare, ũndute kuuma moko-inĩ ma andũ a kũngĩ, arĩa tũnua twao twaragia maheeni, o acio moko mao ma ũrĩo marĩ ma wara.
12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.
Hĩndĩ ĩyo aanake aitũ magaatuĩka ta mĩmera mĩrore wega wĩthĩ-inĩ wao, nao airĩtu aitũ mahaane ta itugĩ ciacũhĩtio cia kũgemia nyũmba ya ũthamaki.
13 ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
Makũmbĩ maitũ makaiyũragio irio cia mĩthemba yothe. Ngʼondu ciitũ ikaingĩha ikinye ngiri nyingĩ, cingĩhe ikinye makũmi ma ngiri kũu mĩgũnda-inĩ iitũ;
14 ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.
nacio ndegwa ciitũ nĩigakuuaga mĩrigo mĩritũ. Thingo itigakorwo na mĩanya, kana gũtahwo tũtwarwo ũkombo-inĩ, o na gũtigakorwo na kĩrĩro kĩa mĩnyamaro njĩra-inĩ cia matũũra.
15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നേ.
Kũrathimwo nĩ andũ arĩa matariĩ ta ũguo; kũrathimwo nĩ andũ arĩa Ngai wao arĩ we Jehova.