< സങ്കീർത്തനങ്ങൾ 134 >

1 ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
שִׁ֗יר הַֽמַּ֫עֲלֹ֥ות הִנֵּ֤ה ׀ בָּרֲכ֣וּ אֶת־יְ֭הוָה כָּל־עַבְדֵ֣י יְהוָ֑ה הָעֹמְדִ֥ים בְּבֵית־יְ֝הוָ֗ה בַּלֵּילֹֽות׃
2 വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
שְׂאֽוּ־יְדֵכֶ֥ם קֹ֑דֶשׁ וּ֝בָרֲכוּ אֶת־יְהוָֽה׃
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
יְבָרֶכְךָ֣ יְ֭הוָה מִצִּיֹּ֑ון עֹ֝שֵׂ֗ה שָׁמַ֥יִם וָאָֽרֶץ׃

< സങ്കീർത്തനങ്ങൾ 134 >