< സദൃശവാക്യങ്ങൾ 7 >
1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.
Mũrũ wakwa, tũũra ũrũmĩtie ciugo ciakwa, na wĩigĩre maathani makwa thĩinĩ waku.
2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.
Rũmia maathani makwa, na nĩũgatũũra muoyo; gitagĩra morutani makwa o ta kĩũma kĩa riitho rĩaku.
3 നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
Mohagĩrĩre ciara-inĩ ciaku; ũmaandĩke kĩhengere-inĩ kĩa ngoro yaku.
4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.
Ĩra ũũgĩ atĩrĩ, “Wee nĩwe mwarĩ wa maitũ,” naguo ũtaũku ũwĩtage mũndũ wa nyũmba yanyu;
5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
nĩcirĩkweheragia harĩ mũndũ-wa-nja ũcio mũtharia, o na kuuma kũrĩ mũtumia ũcio ũtarĩ mwĩhokeku, hamwe na ciugo ciake cia kũheenanĩrĩria.
6 ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ
Ndĩ ndirica-inĩ ya nyũmba yakwa-rĩ, nĩndacũthĩrĩirie na nja kamwanya-inĩ,
7 ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
ngĩona kĩmwana gatagatĩ ka arĩa matarĩ oogĩ, na ngĩkũũrana gatagatĩ ka aanake, mũndũ mwĩthĩ ũtaarĩ na ũũgĩ wa gũkũũrana maũndũ.
8 അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
Aikũrũkaga na njĩra ĩrĩa yarĩ hakuhĩ na koine ya kwa mũndũ-wa-nja ũcio, agĩthiĩ na njĩra ĩyo yerekeire na gwake mũciĩ,
9 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.
na kwarĩ na mairia o kahwaĩ-inĩ gũgĩtukatuka, gũkĩambĩrĩria kũgĩa nduma ya ũtukũ.
10 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.
Na rĩrĩ, hagĩũka mũndũ-wa-nja kũmũtũnga, wehumbĩte nguo ta mũmaraya, arĩ na wara ngoro-inĩ.
11 അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.
(Nĩ mũnegeni na mũngʼathia, na magũrũ make matikiragĩrĩria mũciĩ;
12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
rĩmwe arĩ njĩra-inĩ, na rĩrĩa rĩngĩ arĩ ihaaro-inĩ, ehithagĩre andũ koine-inĩ ciothe cia njĩra.)
13 അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:
Nake akĩnyiita mwanake ũcio, akĩmũmumunya, na akĩmwĩra atĩrĩ ategũconoka,
14 എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.
“Ndĩ na maruta ma ngwatanĩro mũciĩ, tondũ ũmũthĩ nĩhingirie mĩĩhĩtwa yakwa.
15 അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
Nĩ ũndũ ũcio ndoimagara, ndooka gũgũtũnga; ngũgũcarĩtie mũno, na rĩu nĩndakuona!
16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
Nĩnjarĩte ũrĩrĩ wakwa na macuka ma gatani ma marangi kuuma Misiri.
17 മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
Ũrĩrĩ ũcio wakwa nĩndĩũitĩrĩirie indo nungi wega ta manemane, na thubiri, o na mũndarathini.
18 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.
Ũka twĩhũũnie wendo nginya rũciinĩ; reke twĩkenie na wendo!
19 പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
Mũthuuri wakwa ndarĩ mũciĩ; nĩathiĩte rũgendo rũraihu.
20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൗർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.
Nĩathiire na mũhuko wake ũiyũrĩte mbeeca, na akainũka mũciĩ o rĩrĩa mweri ũkaiganana.”
21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.
Agĩkĩmũheenereria na ciugo, akĩmũhĩtithia; agĩkĩmuuha na mĩario yake mĩnyoroku.
22 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
O rĩmwe akĩmũrũmĩrĩra ta ndegwa ĩgĩthiĩ gũthĩnjwo, kana ta thwariga ĩgĩtoonya kĩana-inĩ kĩa mũtego,
23 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
nginya akaaya gũtheecwo ini nĩ mĩguĩ, akahaana ta nyoni ĩguthũkĩte mũtego-inĩ, ĩtekũmenya o na hanini atĩ ũndũ ũcio no ũmĩrute muoyo.
24 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.
Atĩrĩrĩ, ariũ akwa, ta thikĩrĩriai; tegai matũ mũigue ũrĩa ngũmwĩra.
25 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
Mũtikanareke ngoro cianyu ĩrũmĩrĩre mĩthiĩre yake, kana mũingĩre njĩra-inĩ ciake.
26 അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.
Nĩ andũ aingĩ arĩkĩtie kũrũnda; arĩa oragĩte nĩ kĩrĩndĩ kĩingĩ mũno.
27 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു. (Sheol )
Nyũmba yake nĩ njĩra njariĩ ya gũthiĩ mbĩrĩra, nayo yerekagĩria andũ nyũmba-inĩ cia gĩkuũ. (Sheol )