< നെഹെമ്യാവു 10 >

1 മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
တံဆိပ် ခတ်သောသူဟူမူကား ၊ ဟာခလိ သား ပြည်အုပ် မင်း နေဟမိ ၊ ယဇ်ပုရောဟိတ် ဇိဒကိယ၊
2 സിദെക്കീയാവു, സെരായാവു, അസര്യാവു, യിരെമ്യാവു,
စရာယ ၊ အာဇရိ ၊ ယေရမိ၊
3 പശ്ഹൂർ, അമര്യാവു, മല്ക്കീയാവു,
ပါရှုရ ၊ အာမရိ ၊ မာလခိယ၊
4 ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
ဟတ္တုတ် ၊ ရှေဗနိ ၊ မလ္လုတ်၊
5 ഹരീം, മെരേമോത്ത്, ഓബദ്യാവു,
ဟာရိမ် ၊ မေရမုတ် ၊ ဩဗဒိ၊
6 ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
ဒံယေလ ၊ ဂိန္နေသုန် ၊ ဗာရုတ်၊
7 മെശുല്ലാം, അബീയാവു, മീയാമീൻ,
မေရှုလံ ၊ အဘိယ ၊ မိယာမိန်၊
8 മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
မာဇိ ၊ ဗိလဂဲ ၊ ရှေမာယ၊
9 പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
လေဝိ သားအာဇနိ သား ယောရှု တပါး၊ ဟေနဒဒ် သား ဗိနွိ တပါး၊ ကပ်မျေလ တပါး၊
10 കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
၁၀သူ တို့ညီ ရှေဗနိ ၊ ဟောဒိယ ၊ ကေလိတ ၊ ပေလာယ ၊ ဟာနန်၊
11 കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
၁၁မိက္ခါ ၊ ရေဟုပ် ၊ ဟာရှဘိ၊
12 രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
၁၂ဇက္ကုရ ၊ ရှေရဘိ ၊ ရှေဗနိ၊
13 ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
၁၃ဟောဒိယ ၊ ဗာနိ ၊ ဗေနိနု၊
14 ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
၁၄လူ တို့တွင် အကြီး အကဲဖြစ်သော ပါရုတ် ၊ ပါဟတ်မောဘ ၊ ဧလံ ၊ ဇဿု ၊ ဗာနိ၊
15 ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
၁၅ဗုန္နိ ၊ အာဇဂဒ် ၊ ဗေဗဲ၊
16 അദോനീയാവു, ബിഗ്വായി, ആദീൻ,
၁၆အဒေါနိယ ၊ ဗိဂဝဲ ၊ အာဒိန်၊
17 ആതേർ, ഹിസ്കീയാവു, അസ്സൂർ,
၁၇အာတာ ၊ ဟိဇကိယ ၊ အဇ္ဇုရ၊
18 ഹോദീയാവു, ഹാശും, ബേസായി,
၁၈ဟောဒိယ ၊ ဟရှုံ ၊ ဗေဇဲ၊
19 ഹാരീഫ്, അനാഥോത്ത്, നേബായി,
၁၉ဟာရိပ် ၊ အာနသုတ် ၊ နေဗဲ၊
20 മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
၂၀မာဂပျာရှ ၊ မေရှုလံ ၊ ဟေဇိရ၊
21 മെശേസബെയേൽ, സാദോക്, യദൂവ,
၂၁မေရှဇဗေလ ၊ ဇာဒုတ် ၊ ယာဒွါ၊
22 പെലത്യാവു, ഹനാൻ, അനായാവു,
၂၂ပေလတိ ၊ ဟာနန် ၊ အနာယ၊
23 ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
၂၃ဟောရှေ ၊ ဟာနနိ ၊ ဟာရှုပ်၊
24 ഹല്ലോഹേശ്, പിൽഹാ, ശോബേക്,
၂၄ဟာလောဟက်၊ ပိလဟ ၊ ရှောဗက်၊
25 രെഹൂം, ഹശബ്നാ, മയസേയാവു,
၂၅ရေဟုံ ၊ ဟာရှဗန ၊ မာသေယ၊
26 അഹീയാവു, ഹനാൻ, ആനാൻ,
၂၆အဟိယ ၊ ဟာနန် ၊ အာနန်၊
27 മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
၂၇မလ္လုတ် ၊ ဟာရိမ် ၊ ဗာနာ တည်း။
28 ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
၂၈ကြွင်း သောသူ ၊ ယဇ်ပုရောဟိတ် ၊ လေဝိ သား၊ တံခါး စောင့်၊ သီချင်း သည်၊ ဘုရား ကျွန် အစရှိသော ဘုရား သခင်၏ တရား ကို စောင့်အံ့သောငှါ၊ ထိုပြည်သား တို့နှင့် ကွာ သော သူအပေါင်း တို့သည် မယား သား သမီး တို့နှင့်တကွ အကျိုးအကြောင်းကို နားလည် သောသူဖြစ်၍၊
29 ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
၂၉ညီအစ်ကို မှူးမတ် တို့၌ မှီဝဲ လျက်၊ ဘုရား သခင်၏ ကျွန် မောရှေ အားဖြင့် ထား တော်မူသော ဘုရား သခင်၏ တရား တော်အတိုင်း ကျင့် ပါမည်ဟူ၍၎င်း၊ ငါ တို့အရှင် ထာဝရဘုရား ၏ ပညတ် တော်များ၊ စီရင် ထုံးဖွဲ့ တော်မူချက်ရှိသမျှ တို့ကို စောင့်ရှောက် ပါမည်ဟူ၍၎င်း ၊
30 ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്കു അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
၃၀ကိုယ် သမီး တို့ကို ပြည်သား တို့အား မ ပေးစား ၊ ပြည်သား သမီး တို့ကို ကိုယ် သား တို့အဘို့ မ သိမ်း မယူဘဲနေပါမည်ဟူ၍၎င်း ၊
31 ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
၃၁ပြည်သား တို့သည် ဥပုသ် နေ့ ၌ ဥစ္စာ ၊ စားစရာ ကိုရောင်း ခြင်းငှါ ယူ ခဲ့လျှင်၊ ဥပုသ် နေ့ဖြစ်စေ ၊ အခြား သော ဓမ္မ နေ့ဖြစ်စေမ ဝယ် ၊ သတ္တမ နှစ် တွင် လယ်လုပ်ခြင်းအမှုကိုမ ပြု၊ ကြွေး ကိုအနိုင်မတောင်းဘဲနေပါ မည်ဟူ၍၎င်း၊ ကျိန်ဆို လျက် သစ္စာ ဂတိထားကြ၏။
32 ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന
၃၂
33 പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
၃၃ထို မှတပါး၊ ငါ တို့ဘုရား သခင်၏ အိမ် တော်အမှု တည်းဟူသောဥပုသ် နေ့နှင့် လဆန်း နေ့တွင် ရှေ့တော် မုန့် ၊ မြဲ သောဘောဇဉ်ပူဇော်သက္ကာ ၊ မြဲ သောမီးရှို့ရာယဇ် ၊ ဓမ္မပွဲ ၊ သန့်ရှင်း သောအသုံးအဆောင်၊ ဣသရေလ အမျိုး၏အပြစ်ဖြေရာယဇ် အစရှိသော ငါ တို့၏ဘုရားသခင် အိမ် တော်အမှု အလုံးစုံ ကိုဆောင်ရွက်စရာဘို့၊ လူတိုင်းတနှစ် လျှင်ငွေတကျပ် သုံး စုတစုစီပေး ရမည်အကြောင်းကိုယ် အဘို့စီရင်ထုံးဖွဲ့ ကြ၏။
34 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
၃၄ပညတ္တိ ကျမ်းစာ၌ ရေး ထားသည်အတိုင်း ၊ ငါ တို့ဘုရား သခင်ထာဝရဘုရား ၏ ယဇ် ပလ္လင်ပေါ် မှာ မီး မွေးစရာထင်း ပူဇော် သက္ကာကို ၊ တနှစ် တနှစ် လျှင် ချိန်းချက် သော အချိန် တို့၌ ၊ အဆွေ အမျိုးအလိုက် ငါ တို့ ဘုရား သခင်၏ အိမ် တော်သို့ ဆောင် ခဲ့ရမည် အကြောင်း ၊ ယဇ်ပုရောဟိတ် လေဝိ သားပြည်သူ ပြည်သားတို့သည် စာရေးတံ ပြုကြ၏။
35 ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
၃၅အဦး သီးသော မြေ အသီး အနှံနှင့် အဦးသီးသော သစ် သီး အမျိုးမျိုး ကို ဗိမာန် တော်သို့ နှစ် တိုင်း ဆောင် ခဲ့ရမည်အကြောင်း၊
36 ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും
၃၆ပညတ္တိ ကျမ်းစာ၌ ရေး ထားသည်အတိုင်း ၊ အဦး ဘွားသော သား ယောက်ျားနှင့် အဦး ဘွားသော သိုး နွား အစရှိသည်တို့ကို၊ ဗိမာန် တော်၌ အမှု စောင့်သော ယဇ် ပုရောဟိတ် တို့ရှိရာ ဗိမာန် တော်သို့ ဆောင် ခဲ့ရမည် အကြောင်း၊
37 ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.
၃၇အဦး လုပ်သော မုန့်စိမ်း ၊ ပူဇော် သက္ကာ၊ သစ် သီး အမျိုးမျိုး ၊ စပျစ်ရည် ၊ ဆီ ကိုယဇ်ပုရောဟိတ် တို့ရှိရာ ဗိမာန် တော် အခန်း သို့ ၎င်း၊ လယ်လုပ် သော မြို့ ရွာရှိသမျှ တို့၌ မြေ အသီးအနှံဆယ် ဘို့တဘို့ကို လေဝိ သားတို့ထံ သို့၎င်း၊ ဆောင် ခဲ့ရမည်အကြောင်းစီရင်ထုံးဖွဲ့ကြ၏။
38 എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
၃၈လေဝိ သားတို့သည် ဆယ် ဘို့တဘို့ကို ခံယူသောအခါ ၊ အာရုန် အမျိုး ယဇ်ပုရောဟိတ် ရှိ ရမည်။ လေဝိ သား တို့သည်လည်း ဆယ် ဘို့တဘို့ထဲက ဆယ် ဘို့တဘို့ကို နှုတ် ယူ၍ ဗိမာန် တော်အခန်း ဘဏ္ဍာ တိုက်ထဲ သို့ သွင်းရကြမည်။
39 വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.
၃၉လေဝိ သားအစရှိသော ဣသရေလ အမျိုးသား တို့သည် ဆန် စပါး၊ စပျစ်ရည် ၊ ဆီ ပူဇော် သက္ကာတို့ကို သန့်ရှင်း ရာဌာနတော်တန်ဆာ ၊ အမှု စောင့်ယဇ်ပုရောဟိတ် ၊ တံခါး စောင့်၊ သီချင်း သည်တို့ရှိရာ အခန်း သို့ ဆောင် ခဲ့ရကြမည်။ ငါ တို့ ဘုရား သခင်၏ အိမ် တော်ကို ငါတို့သည် စွန့်ပစ် ၍ မ ထားရကြ။

< നെഹെമ്യാവു 10 >