< മർക്കൊസ് 8 >

1 ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:
Na rĩrĩ, matukũ-inĩ macio kĩrĩndĩ kĩingĩ gĩkĩũngana rĩngĩ. Na tondũ gĩtiarĩ na kĩndũ gĩa kũrĩa-rĩ, Jesũ agĩĩta arutwo ake moke harĩ we, akĩmeera atĩrĩ,
2 ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
“Nĩndĩraiguĩra andũ aya tha Nĩgũkorwo makoretwo hamwe na niĩ rĩu mĩthenya ĩtatũ na matirĩ na kĩndũ gĩa kũrĩa.
3 ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
Ingĩmeera mainũke mahũũtiĩ mekũringĩkĩra njĩra, tondũ amwe ao moimĩte kũraya.”
4 അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
Nao arutwo makĩmũcookeria atĩrĩ, “Mũndũ angĩruta irio cia kũmahũũnia kũ gũkũ werũ-inĩ ũyũ?”
5 അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
Jesũ akĩmooria atĩrĩ, “Mũrĩ na mĩgate ĩigana?” Nao makĩmũcookeria atĩrĩ, “Tũrĩ na mĩgate mũgwanja.”
6 അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
Akĩĩra kĩrĩndĩ gĩikare thĩ. Nake akĩoya mĩgate ĩyo mũgwanja, na aarĩkia gũcookia ngaatho akĩenyũranga mĩgate ĩyo, akĩmĩnengera arutwo ake mahe andũ, nao magĩĩka o ũguo.
7 ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.
O na nĩ maarĩ na tũthamaki tũnini tũtarĩ tũingĩ; agĩcookia ngaatho nĩ ũndũ watuo, na akĩĩra arutwo magaĩre andũ.
8 അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.
Nao makĩrĩa makĩhũũna. Thuutha ũcio arutwo makĩũngania cienyũ iria ciatigarĩte, ikĩiyũra ciondo mũgwanja.
9 അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.
Andũ arũme arĩa maarĩire maarĩ ta ngiri inya. Na aarĩkia kũmeera mathiĩ,
10 അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
agĩtoonya gatarũ me na arutwo ake, magĩthiĩ bũrũri wa Dalumanutha.
11 അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തർക്കിച്ചു തുടങ്ങി.
Nao Afarisai magĩũka na makĩambĩrĩria kũũria Jesũ ciũria. Makĩmwĩra aringe kĩama kuuma igũrũ no nĩkũmũgeria maamũgeragia.
12 അവൻ ആത്മാവിൽ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
Nake akĩhũmũka ihũmũka inene, akĩũria atĩrĩ, “Nĩkĩ gĩgũtũma rũciaro rũrũ rũũrie rũringĩrwo kĩama? Ngũmwĩra atĩrĩ na ma gũtirĩ kĩama rũkũringĩrwo.”
13 അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
Agĩcooka akĩmatiga, agĩtoonya gatarũ akĩringa mũrĩmo ũrĩa ũngĩ.
14 അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
Na rĩrĩ, arutwo nĩmariganĩirwo nĩ gũkuua mĩgate, tiga o mũgate ũmwe marĩ naguo gatarũ-inĩ.
15 അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
Nake Jesũ akĩmataara akĩmeera atĩrĩ, “Mwĩmenyererei. Mwĩhũgagei ndawa ya kũimbia mĩgate ya Afarisai na ya Herode.”
16 നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
Nao makĩaranĩria ũhoro ũcio mũndũ na ũrĩa ũngĩ, makĩĩrana atĩrĩ, “Aratwĩra ũguo tondũ tũtirĩ na mĩgate.”
17 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
Jesũ aamenya ũrĩa meeranaga akĩmooria atĩrĩ, “Nĩ kĩĩ kĩratũma mwaranĩrie ũhoro wa kwaga mĩgate? Nginya rĩu mũtirĩ mũrataũkĩrwo o na kana mũkamenya? Nĩ kũũmia mũũmĩtie ngoro cianyu?
18 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
Anga mũrĩ na maitho na mũtionaga, na mũrĩ na matũ na mũtiiguaga? Kaĩ mũtararirikana?
19 അയ്യായിരംപേർക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
Rĩrĩa ndenyũrangĩire andũ arĩa ngiri ithano mĩgate ĩrĩa ĩtano-rĩ, nĩ ciondo ciigana muonganirie ciiyũrĩte cienyũ cia mĩgate?” Nao makĩmũcookeria atĩrĩ, “Ciarĩ ciondo ikũmi na igĩrĩ.”
20 നാലായിരം പേർക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവർ അവനോടു പറഞ്ഞു.
“Na rĩrĩa ndenyũrangĩire andũ arĩa ngiri inya mĩgate ĩrĩa mũgwanja-rĩ, nĩ ciondo ciigana muonganirie ciiyũrĩte cienyũ cia mĩgate?” Nao makĩmũcookeria atĩrĩ, “Ciarĩ ciondo mũgwanja.”
21 പിന്നെ അവൻ അവരോടു: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
Akĩmooria atĩrĩ, “Kaĩ mũtarĩ mũrataũkĩrwo nĩ ũhoro nginya rĩu?”
22 അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
Na maakinya Bethisaida, andũ amwe makĩmũrehera mũndũ warĩ mũtumumu, na magĩthaitha Jesũ amũhutie.
23 അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
Akĩnyiita mũndũ ũcio mũtumumu guoko, akĩmuumia na nja ya itũũra. Na aarĩkia kũmũtuĩra mata maitho na kũmũigĩrĩra moko, Jesũ akĩmũũria atĩrĩ, “Nĩ kũrĩ kĩndũ ũroona?”
24 അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
Nake agĩtiira maitho, akiuga atĩrĩ, “Nĩndĩrona andũ; no ngoona mahaana ta mĩtĩ magĩthiĩ.”
25 പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
O rĩngĩ Jesũ akĩigĩrĩra mũndũ ũcio moko maitho. Hĩndĩ ĩyo maitho make makĩhingũka, agĩcooka kuona na akĩona indo ciothe wega.
26 നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
Jesũ akĩmwĩra atĩrĩ, “Inũka, na ndũgatoonye itũũra-inĩ.”
27 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
Jesũ na arutwo ake magĩthiĩ na mbere o nginya tũtũũra-inĩ tũrĩa twarigiicĩirie Kaisarea-Filipi. Na me njĩra-inĩ akĩmooria atĩrĩ, “Andũ moigaga niĩ nĩ niĩ ũ?”
28 യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.
Nao makĩmũcookeria atĩrĩ, “Amwe moigaga wee nĩwe Johana Mũbatithania; angĩ makoiga wee nĩwe Elija; o na angĩ moigaga wee ũrĩ ũmwe wa anabii.”
29 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
Nake akĩmooria atĩrĩ, “Inyuĩ na inyuĩ muugaga atĩa? Muugaga niĩ nĩ niĩ ũ?” Petero akĩmũcookeria atĩrĩ, “Wee nĩwe Kristũ.”
30 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.
Nake Jesũ akĩmakaania matikeere mũndũ o na ũrĩkũ ũhoro wake.
31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
Ningĩ Jesũ akĩambĩrĩria kũmaruta atĩ Mũrũ wa Mũndũ no nginya one mathĩĩna maingĩ na aregwo nĩ athuuri, na athĩnjĩri-Ngai arĩa anene o na arutani a watho, na atĩ no nginya ooragwo, na thuutha wa mĩthenya ĩtatũ ariũke.
32 അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
Aaririe ũhoro ũcio atekũhitha, nake Petero akĩmũtwara keheri-inĩ, akĩambĩrĩria kũmũkaania.
33 അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
No Jesũ akĩĩhũgũra akĩrora arutwo ake, na agĩkũũma Petero, akiuga atĩrĩ, “Cooka thuutha wakwa, Shaitani! Wee ndwĩciiragia maũndũ moimĩte kũrĩ Ngai, tiga o maũndũ marĩa moimĩte kũrĩ andũ.”
34 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
Agĩcooka agĩĩta kĩrĩndĩ hamwe na arutwo ake moke harĩ we, akĩmeera atĩrĩ, “Mũndũ o wothe ũngĩenda kũnũmĩrĩra, no nginya eerege we mwene, na akuue mũtharaba wake anũmĩrĩre.
35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
Nĩgũkorwo ũrĩa wothe wendaga kũhonokia muoyo wake nĩ kũũrwo akoorwo nĩguo, no ũrĩa wothe ũkoorwo nĩ muoyo wake nĩ ũndũ wakwa na nĩ ũndũ wa Ũhoro-ũrĩa-Mwega, nĩakaũhonokia.
36 ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
Mũndũ angĩĩguna nakĩ angĩĩgwatĩra thĩ yothe, no orwo nĩ muoyo wake?
37 അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും;
Kana nĩ kĩĩ mũndũ angĩkũũrania na muoyo wake?
38 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
Mũndũ o wothe ũngĩconoka nĩ ũndũ wakwa na aconoke nĩ ũndũ wa ciugo ciakwa hĩndĩ ĩno ya rũciaro rũrũ rwa ũtharia na rwa mehia, o nake Mũrũ wa Mũndũ nĩakamũconokera rĩrĩa agaacooka arĩ na riiri wa Ithe, arĩ na araika arĩa atheru.”

< മർക്കൊസ് 8 >