< മർക്കൊസ് 12 >
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
ਅਨਨ੍ਤਰੰ ਯੀਸ਼ੁ ਰ੍ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤੇਨ ਤੇਭ੍ਯਃ ਕਥਯਿਤੁਮਾਰੇਭੇ, ਕਸ਼੍ਚਿਦੇਕੋ ਦ੍ਰਾਕ੍ਸ਼਼ਾਕ੍ਸ਼਼ੇਤ੍ਰੰ ਵਿਧਾਯ ਤੱਚਤੁਰ੍ਦਿਕ੍ਸ਼਼ੁ ਵਾਰਣੀਂ ਕ੍ਰੁʼਤ੍ਵਾ ਤਨ੍ਮਧ੍ਯੇ ਦ੍ਰਾਕ੍ਸ਼਼ਾਪੇਸ਼਼ਣਕੁਣ੍ਡਮ੍ ਅਖਨਤ੍, ਤਥਾ ਤਸ੍ਯ ਗਡਮਪਿ ਨਿਰ੍ੰਮਿਤਵਾਨ੍ ਤਤਸ੍ਤਤ੍ਕ੍ਸ਼਼ੇਤ੍ਰੰ ਕ੍ਰੁʼਸ਼਼ੀਵਲੇਸ਼਼ੁ ਸਮਰ੍ਪ੍ਯ ਦੂਰਦੇਸ਼ੰ ਜਗਾਮ|
2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
ਤਦਨਨ੍ਤਰੰ ਫਲਕਾਲੇ ਕ੍ਰੁʼਸ਼਼ੀਵਲੇਭ੍ਯੋ ਦ੍ਰਾਕ੍ਸ਼਼ਾਕ੍ਸ਼਼ੇਤ੍ਰਫਲਾਨਿ ਪ੍ਰਾਪ੍ਤੁੰ ਤੇਸ਼਼ਾਂ ਸਵਿਧੇ ਭ੍ਰੁʼਤ੍ਯਮ੍ ਏਕੰ ਪ੍ਰਾਹਿਣੋਤ੍|
3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
ਕਿਨ੍ਤੁ ਕ੍ਰੁʼਸ਼਼ੀਵਲਾਸ੍ਤੰ ਧ੍ਰੁʼਤ੍ਵਾ ਪ੍ਰਹ੍ਰੁʼਤ੍ਯ ਰਿਕ੍ਤਹਸ੍ਤੰ ਵਿਸਸ੍ਰੁʼਜੁਃ|
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
ਤਤਃ ਸ ਪੁਨਰਨ੍ਯਮੇਕੰ ਭ੍ਰੁʼਤ੍ਯੰ ਪ੍ਰਸ਼਼ਯਾਮਾਸ, ਕਿਨ੍ਤੁ ਤੇ ਕ੍ਰੁʼਸ਼਼ੀਵਲਾਃ ਪਾਸ਼਼ਾਣਾਘਾਤੈਸ੍ਤਸ੍ਯ ਸ਼ਿਰੋ ਭਙ੍ਕ੍ਤ੍ਵਾ ਸਾਪਮਾਨੰ ਤੰ ਵ੍ਯਸਰ੍ਜਨ੍|
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
ਤਤਃ ਪਰੰ ਸੋਪਰੰ ਦਾਸੰ ਪ੍ਰਾਹਿਣੋਤ੍ ਤਦਾ ਤੇ ਤੰ ਜਘ੍ਨੁਃ, ਏਵਮ੍ ਅਨੇਕੇਸ਼਼ਾਂ ਕਸ੍ਯਚਿਤ੍ ਪ੍ਰਹਾਰਃ ਕਸ੍ਯਚਿਦ੍ ਵਧਸ਼੍ਚ ਤੈਃ ਕ੍ਰੁʼਤਃ|
6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
ਤਤਃ ਪਰੰ ਮਯਾ ਸ੍ਵਪੁਤ੍ਰੇ ਪ੍ਰਹਿਤੇ ਤੇ ਤਮਵਸ਼੍ਯੰ ਸੰਮੰਸ੍ਯਨ੍ਤੇ, ਇਤ੍ਯੁਕ੍ਤ੍ਵਾਵਸ਼ੇਸ਼਼ੇ ਤੇਸ਼਼ਾਂ ਸੰਨਿਧੌ ਨਿਜਪ੍ਰਿਯਮ੍ ਅਦ੍ਵਿਤੀਯੰ ਪੁਤ੍ਰੰ ਪ੍ਰੇਸ਼਼ਯਾਮਾਸ|
7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
ਕਿਨ੍ਤੁ ਕ੍ਰੁʼਸ਼਼ੀਵਲਾਃ ਪਰਸ੍ਪਰੰ ਜਗਦੁਃ, ਏਸ਼਼ ਉੱਤਰਾਧਿਕਾਰੀ, ਆਗੱਛਤ ਵਯਮੇਨੰ ਹਨ੍ਮਸ੍ਤਥਾ ਕ੍ਰੁʼਤੇ (ਅ)ਧਿਕਾਰੋਯਮ੍ ਅਸ੍ਮਾਕੰ ਭਵਿਸ਼਼੍ਯਤਿ|
8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
ਤਤਸ੍ਤੰ ਧ੍ਰੁʼਤ੍ਵਾ ਹਤ੍ਵਾ ਦ੍ਰਾਕ੍ਸ਼਼ਾਕ੍ਸ਼਼ੇਤ੍ਰਾਦ੍ ਬਹਿਃ ਪ੍ਰਾਕ੍ਸ਼਼ਿਪਨ੍|
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
ਅਨੇਨਾਸੌ ਦ੍ਰਾਕ੍ਸ਼਼ਾਕ੍ਸ਼਼ੇਤ੍ਰਪਤਿਃ ਕਿੰ ਕਰਿਸ਼਼੍ਯਤਿ? ਸ ਏਤ੍ਯ ਤਾਨ੍ ਕ੍ਰੁʼਸ਼਼ੀਵਲਾਨ੍ ਸੰਹਤ੍ਯ ਤਤ੍ਕ੍ਸ਼਼ੇਤ੍ਰਮ੍ ਅਨ੍ਯੇਸ਼਼ੁ ਕ੍ਰੁʼਸ਼਼ੀਵਲੇਸ਼਼ੁ ਸਮਰ੍ਪਯਿਸ਼਼੍ਯਤਿ|
10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.
ਅਪਰਞ੍ਚ, "ਸ੍ਥਪਤਯਃ ਕਰਿਸ਼਼੍ਯਨ੍ਤਿ ਗ੍ਰਾਵਾਣੰ ਯਨ੍ਤੁ ਤੁੱਛਕੰ| ਪ੍ਰਾਧਾਨਪ੍ਰਸ੍ਤਰਃ ਕੋਣੇ ਸ ਏਵ ਸੰਭਵਿਸ਼਼੍ਯਤਿ|
11 ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
ਏਤਤ੍ ਕਰ੍ੰਮ ਪਰੇਸ਼ਸ੍ਯਾਂਦ੍ਭੁਤੰ ਨੋ ਦ੍ਰੁʼਸ਼਼੍ਟਿਤੋ ਭਵੇਤ੍|| " ਇਮਾਂ ਸ਼ਾਸ੍ਤ੍ਰੀਯਾਂ ਲਿਪਿੰ ਯੂਯੰ ਕਿੰ ਨਾਪਾਠਿਸ਼਼੍ਟ?
12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
ਤਦਾਨੀਂ ਸ ਤਾਨੁੱਦਿਸ਼੍ਯ ਤਾਂ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਕਥਾਂ ਕਥਿਤਵਾਨ੍, ਤ ਇੱਥੰ ਬੁਦ੍ੱਵਾ ਤੰ ਧਰ੍ੱਤਾਮੁਦ੍ਯਤਾਃ, ਕਿਨ੍ਤੁ ਲੋਕੇਭ੍ਯੋ ਬਿਭ੍ਯੁਃ, ਤਦਨਨ੍ਤਰੰ ਤੇ ਤੰ ਵਿਹਾਯ ਵਵ੍ਰਜੁਃ|
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
ਅਪਰਞ੍ਚ ਤੇ ਤਸ੍ਯ ਵਾਕ੍ਯਦੋਸ਼਼ੰ ਧਰ੍ੱਤਾਂ ਕਤਿਪਯਾਨ੍ ਫਿਰੂਸ਼ਿਨੋ ਹੇਰੋਦੀਯਾਂਸ਼੍ਚ ਲੋਕਾਨ੍ ਤਦਨ੍ਤਿਕੰ ਪ੍ਰੇਸ਼਼ਯਾਮਾਸੁਃ|
14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
ਤ ਆਗਤ੍ਯ ਤਮਵਦਨ੍, ਹੇ ਗੁਰੋ ਭਵਾਨ੍ ਤਥ੍ਯਭਾਸ਼਼ੀ ਕਸ੍ਯਾਪ੍ਯਨੁਰੋਧੰ ਨ ਮਨ੍ਯਤੇ, ਪਕ੍ਸ਼਼ਪਾਤਞ੍ਚ ਨ ਕਰੋਤਿ, ਯਥਾਰ੍ਥਤ ਈਸ਼੍ਵਰੀਯੰ ਮਾਰ੍ਗੰ ਦਰ੍ਸ਼ਯਤਿ ਵਯਮੇਤਤ੍ ਪ੍ਰਜਾਨੀਮਃ, ਕੈਸਰਾਯ ਕਰੋ ਦੇਯੋ ਨ ਵਾਂ? ਵਯੰ ਦਾਸ੍ਯਾਮੋ ਨ ਵਾ?
15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
ਕਿਨ੍ਤੁ ਸ ਤੇਸ਼਼ਾਂ ਕਪਟੰ ਜ੍ਞਾਤ੍ਵਾ ਜਗਾਦ, ਕੁਤੋ ਮਾਂ ਪਰੀਕ੍ਸ਼਼ਧ੍ਵੇ? ਏਕੰ ਮੁਦ੍ਰਾਪਾਦੰ ਸਮਾਨੀਯ ਮਾਂ ਦਰ੍ਸ਼ਯਤ|
16 അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
ਤਦਾ ਤੈਰੇਕਸ੍ਮਿਨ੍ ਮੁਦ੍ਰਾਪਾਦੇ ਸਮਾਨੀਤੇ ਸ ਤਾਨ੍ ਪਪ੍ਰੱਛ, ਅਤ੍ਰ ਲਿਖਿਤੰ ਨਾਮ ਮੂਰ੍ੱਤਿ ਰ੍ਵਾ ਕਸ੍ਯ? ਤੇ ਪ੍ਰਤ੍ਯੂਚੁਃ, ਕੈਸਰਸ੍ਯ|
17 യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
ਤਦਾ ਯੀਸ਼ੁਰਵਦਤ੍ ਤਰ੍ਹਿ ਕੈਸਰਸ੍ਯ ਦ੍ਰਵ੍ਯਾਣਿ ਕੈਸਰਾਯ ਦੱਤ, ਈਸ਼੍ਵਰਸ੍ਯ ਦ੍ਰਵ੍ਯਾਣਿ ਤੁ ਈਸ਼੍ਵਰਾਯ ਦੱਤ; ਤਤਸ੍ਤੇ ਵਿਸ੍ਮਯੰ ਮੇਨਿਰੇ|
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
ਅਥ ਮ੍ਰੁʼਤਾਨਾਮੁੱਥਾਨੰ ਯੇ ਨ ਮਨ੍ਯਨ੍ਤੇ ਤੇ ਸਿਦੂਕਿਨੋ ਯੀਸ਼ੋਃ ਸਮੀਪਮਾਗਤ੍ਯ ਤੰ ਪਪ੍ਰੱਛੁਃ;
19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ਹੇ ਗੁਰੋ ਕਸ਼੍ਚਿੱਜਨੋ ਯਦਿ ਨਿਃਸਨ੍ਤਤਿਃ ਸਨ੍ ਭਾਰ੍ੱਯਾਯਾਂ ਸਤ੍ਯਾਂ ਮ੍ਰਿਯਤੇ ਤਰ੍ਹਿ ਤਸ੍ਯ ਭ੍ਰਾਤਾ ਤਸ੍ਯ ਭਾਰ੍ੱਯਾਂ ਗ੍ਰੁʼਹੀਤ੍ਵਾ ਭ੍ਰਾਤੁ ਰ੍ਵੰਸ਼ੋਤ੍ਪੱਤਿੰ ਕਰਿਸ਼਼੍ਯਤਿ, ਵ੍ਯਵਸ੍ਥਾਮਿਮਾਂ ਮੂਸਾ ਅਸ੍ਮਾਨ੍ ਪ੍ਰਤਿ ਵ੍ਯਲਿਖਤ੍|
20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
ਕਿਨ੍ਤੁ ਕੇਚਿਤ੍ ਸਪ੍ਤ ਭ੍ਰਾਤਰ ਆਸਨ੍, ਤਤਸ੍ਤੇਸ਼਼ਾਂ ਜ੍ਯੇਸ਼਼੍ਠਭ੍ਰਾਤਾ ਵਿਵਹ੍ਯ ਨਿਃਸਨ੍ਤਤਿਃ ਸਨ੍ ਅਮ੍ਰਿਯਤ|
21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
ਤਤੋ ਦ੍ਵਿਤੀਯੋ ਭ੍ਰਾਤਾ ਤਾਂ ਸ੍ਤ੍ਰਿਯਮਗ੍ਰੁʼਹਣਤ੍ ਕਿਨ੍ਤੁ ਸੋਪਿ ਨਿਃਸਨ੍ਤਤਿਃ ਸਨ੍ ਅਮ੍ਰਿਯਤ; ਅਥ ਤ੍ਰੁʼਤੀਯੋਪਿ ਭ੍ਰਾਤਾ ਤਾਦ੍ਰੁʼਸ਼ੋਭਵਤ੍|
22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
ਇੱਥੰ ਸਪ੍ਤੈਵ ਭ੍ਰਾਤਰਸ੍ਤਾਂ ਸ੍ਤ੍ਰਿਯੰ ਗ੍ਰੁʼਹੀਤ੍ਵਾ ਨਿਃਸਨ੍ਤਾਨਾਃ ਸਨ੍ਤੋ(ਅ)ਮ੍ਰਿਯਨ੍ਤ, ਸਰ੍ੱਵਸ਼ੇਸ਼਼ੇ ਸਾਪਿ ਸ੍ਤ੍ਰੀ ਮ੍ਰਿਯਤੇ ਸ੍ਮ|
23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
ਅਥ ਮ੍ਰੁʼਤਾਨਾਮੁੱਥਾਨਕਾਲੇ ਯਦਾ ਤ ਉੱਥਾਸ੍ਯਨ੍ਤਿ ਤਦਾ ਤੇਸ਼਼ਾਂ ਕਸ੍ਯ ਭਾਰ੍ੱਯਾ ਸਾ ਭਵਿਸ਼਼੍ਯਤਿ? ਯਤਸ੍ਤੇ ਸਪ੍ਤੈਵ ਤਾਂ ਵ੍ਯਵਹਨ੍|
24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ ਸ਼ਾਸ੍ਤ੍ਰਮ੍ ਈਸ਼੍ਵਰਸ਼ਕ੍ਤਿਞ੍ਚ ਯੂਯਮਜ੍ਞਾਤ੍ਵਾ ਕਿਮਭ੍ਰਾਮ੍ਯਤ ਨ?
25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
ਮ੍ਰੁʼਤਲੋਕਾਨਾਮੁੱਥਾਨੰ ਸਤਿ ਤੇ ਨ ਵਿਵਹਨ੍ਤਿ ਵਾਗ੍ਦੱਤਾ ਅਪਿ ਨ ਭਵਨ੍ਤਿ, ਕਿਨ੍ਤੁ ਸ੍ਵਰ੍ਗੀਯਦੂਤਾਨਾਂ ਸਦ੍ਰੁʼਸ਼ਾ ਭਵਨ੍ਤਿ|
26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
ਪੁਨਸ਼੍ਚ "ਅਹਮ੍ ਇਬ੍ਰਾਹੀਮ ਈਸ਼੍ਵਰ ਇਸ੍ਹਾਕ ਈਸ਼੍ਵਰੋ ਯਾਕੂਬਸ਼੍ਚੇਸ਼੍ਵਰਃ" ਯਾਮਿਮਾਂ ਕਥਾਂ ਸ੍ਤਮ੍ਬਮਧ੍ਯੇ ਤਿਸ਼਼੍ਠਨ੍ ਈਸ਼੍ਵਰੋ ਮੂਸਾਮਵਾਦੀਤ੍ ਮ੍ਰੁʼਤਾਨਾਮੁੱਥਾਨਾਰ੍ਥੇ ਸਾ ਕਥਾ ਮੂਸਾਲਿਖਿਤੇ ਪੁਸ੍ਤਕੇ ਕਿੰ ਯੁਸ਼਼੍ਮਾਭਿ ਰ੍ਨਾਪਾਠਿ?
27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
ਈਸ਼੍ਵਰੋ ਜੀਵਤਾਂ ਪ੍ਰਭੁਃ ਕਿਨ੍ਤੁ ਮ੍ਰੁʼਤਾਨਾਂ ਪ੍ਰਭੁ ਰ੍ਨ ਭਵਤਿ, ਤਸ੍ਮਾੱਧੇਤੋ ਰ੍ਯੂਯੰ ਮਹਾਭ੍ਰਮੇਣ ਤਿਸ਼਼੍ਠਥ|
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
ਏਤਰ੍ਹਿ ਏਕੋਧ੍ਯਾਪਕ ਏਤ੍ਯ ਤੇਸ਼਼ਾਮਿੱਥੰ ਵਿਚਾਰੰ ਸ਼ੁਸ਼੍ਰਾਵ; ਯੀਸ਼ੁਸ੍ਤੇਸ਼਼ਾਂ ਵਾਕ੍ਯਸ੍ਯ ਸਦੁੱਤਰੰ ਦੱਤਵਾਨ੍ ਇਤਿ ਬੁਦ੍ੱਵਾ ਤੰ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਸਰ੍ੱਵਾਸਾਮ੍ ਆਜ੍ਞਾਨਾਂ ਕਾ ਸ਼੍ਰੇਸ਼਼੍ਠਾ? ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ,
29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
"ਹੇ ਇਸ੍ਰਾਯੇੱਲੋਕਾ ਅਵਧੱਤ, ਅਸ੍ਮਾਕੰ ਪ੍ਰਭੁਃ ਪਰਮੇਸ਼੍ਵਰ ਏਕ ਏਵ,
30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
ਯੂਯੰ ਸਰ੍ੱਵਨ੍ਤਃਕਰਣੈਃ ਸਰ੍ੱਵਪ੍ਰਾਣੈਃ ਸਰ੍ੱਵਚਿੱਤੈਃ ਸਰ੍ੱਵਸ਼ਕ੍ਤਿਭਿਸ਼੍ਚ ਤਸ੍ਮਿਨ੍ ਪ੍ਰਭੌ ਪਰਮੇਸ਼੍ਵਰੇ ਪ੍ਰੀਯਧ੍ਵੰ," ਇਤ੍ਯਾਜ੍ਞਾ ਸ਼੍ਰੇਸ਼਼੍ਠਾ|
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
ਤਥਾ "ਸ੍ਵਪ੍ਰਤਿਵਾਸਿਨਿ ਸ੍ਵਵਤ੍ ਪ੍ਰੇਮ ਕੁਰੁਧ੍ਵੰ," ਏਸ਼਼ਾ ਯਾ ਦ੍ਵਿਤੀਯਾਜ੍ਞਾ ਸਾ ਤਾਦ੍ਰੁʼਸ਼ੀ; ਏਤਾਭ੍ਯਾਂ ਦ੍ਵਾਭ੍ਯਾਮ੍ ਆਜ੍ਞਾਭ੍ਯਾਮ੍ ਅਨ੍ਯਾ ਕਾਪ੍ਯਾਜ੍ਞਾ ਸ਼੍ਰੇਸ਼਼੍ਠਾ ਨਾਸ੍ਤਿ|
32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
ਤਦਾ ਸੋਧ੍ਯਾਪਕਸ੍ਤਮਵਦਤ੍, ਹੇ ਗੁਰੋ ਸਤ੍ਯੰ ਭਵਾਨ੍ ਯਥਾਰ੍ਥੰ ਪ੍ਰੋਕ੍ਤਵਾਨ੍ ਯਤ ਏਕਸ੍ਮਾਦ੍ ਈਸ਼੍ਵਰਾਦ੍ ਅਨ੍ਯੋ ਦ੍ਵਿਤੀਯ ਈਸ਼੍ਵਰੋ ਨਾਸ੍ਤਿ;
33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
ਅਪਰੰ ਸਰ੍ੱਵਾਨ੍ਤਃਕਰਣੈਃ ਸਰ੍ੱਵਪ੍ਰਾਣੈਃ ਸਰ੍ੱਵਚਿੱਤੈਃ ਸਰ੍ੱਵਸ਼ਕ੍ਤਿਭਿਸ਼੍ਚ ਈਸ਼੍ਵਰੇ ਪ੍ਰੇਮਕਰਣੰ ਤਥਾ ਸ੍ਵਮੀਪਵਾਸਿਨਿ ਸ੍ਵਵਤ੍ ਪ੍ਰੇਮਕਰਣਞ੍ਚ ਸਰ੍ੱਵੇਭ੍ਯੋ ਹੋਮਬਲਿਦਾਨਾਦਿਭ੍ਯਃ ਸ਼੍ਰਸ਼਼੍ਠੰ ਭਵਤਿ|
34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
ਤਤੋ ਯੀਸ਼ੁਃ ਸੁਬੁੱਧੇਰਿਵ ਤਸ੍ਯੇਦਮ੍ ਉੱਤਰੰ ਸ਼੍ਰੁਤ੍ਵਾ ਤੰ ਭਾਸ਼਼ਿਤਵਾਨ੍ ਤ੍ਵਮੀਸ਼੍ਵਰਸ੍ਯ ਰਾਜ੍ਯਾੰਨ ਦੂਰੋਸਿ| ਇਤਃ ਪਰੰ ਤੇਨ ਸਹ ਕਸ੍ਯਾਪਿ ਵਾਕ੍ਯਸ੍ਯ ਵਿਚਾਰੰ ਕਰ੍ੱਤਾਂ ਕਸ੍ਯਾਪਿ ਪ੍ਰਗਲ੍ਭਤਾ ਨ ਜਾਤਾ|
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
ਅਨਨ੍ਤਰੰ ਮਧ੍ਯੇਮਨ੍ਦਿਰਮ੍ ਉਪਦਿਸ਼ਨ੍ ਯੀਸ਼ੁਰਿਮੰ ਪ੍ਰਸ਼੍ਨੰ ਚਕਾਰ, ਅਧ੍ਯਾਪਕਾ ਅਭਿਸ਼਼ਿਕ੍ਤੰ (ਤਾਰਕੰ) ਕੁਤੋ ਦਾਯੂਦਃ ਸਨ੍ਤਾਨੰ ਵਦਨ੍ਤਿ?
36 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
ਸ੍ਵਯੰ ਦਾਯੂਦ੍ ਪਵਿਤ੍ਰਸ੍ਯਾਤ੍ਮਨ ਆਵੇਸ਼ੇਨੇਦੰ ਕਥਯਾਮਾਸ| ਯਥਾ| "ਮਮ ਪ੍ਰਭੁਮਿਦੰ ਵਾਕ੍ਯਵਦਤ੍ ਪਰਮੇਸ਼੍ਵਰਃ| ਤਵ ਸ਼ਤ੍ਰੂਨਹੰ ਯਾਵਤ੍ ਪਾਦਪੀਠੰ ਕਰੋਮਿ ਨ| ਤਾਵਤ੍ ਕਾਲੰ ਮਦੀਯੇ ਤ੍ਵੰ ਦਕ੍ਸ਼਼ਪਾਰ੍ਸ਼੍ਵ੍ ਉਪਾਵਿਸ਼| "
37 ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
ਯਦਿ ਦਾਯੂਦ੍ ਤੰ ਪ੍ਰਭੂੰ ਵਦਤਿ ਤਰ੍ਹਿ ਕਥੰ ਸ ਤਸ੍ਯ ਸਨ੍ਤਾਨੋ ਭਵਿਤੁਮਰ੍ਹਤਿ? ਇਤਰੇ ਲੋਕਾਸ੍ਤਤ੍ਕਥਾਂ ਸ਼੍ਰੁਤ੍ਵਾਨਨਨ੍ਦੁਃ|
38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
ਤਦਾਨੀਂ ਸ ਤਾਨੁਪਦਿਸ਼੍ਯ ਕਥਿਤਵਾਨ੍ ਯੇ ਨਰਾ ਦੀਰ੍ਘਪਰਿਧੇਯਾਨਿ ਹੱਟੇ ਵਿਪਨੌ ਚ
39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
ਲੋਕਕ੍ਰੁʼਤਨਮਸ੍ਕਾਰਾਨ੍ ਭਜਨਗ੍ਰੁʼਹੇ ਪ੍ਰਧਾਨਾਸਨਾਨਿ ਭੋਜਨਕਾਲੇ ਪ੍ਰਧਾਨਸ੍ਥਾਨਾਨਿ ਚ ਕਾਙ੍ਕ੍ਸ਼਼ਨ੍ਤੇ;
40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
ਵਿਧਵਾਨਾਂ ਸਰ੍ੱਵਸ੍ਵੰ ਗ੍ਰਸਿਤ੍ਵਾ ਛਲਾਦ੍ ਦੀਰ੍ਘਕਾਲੰ ਪ੍ਰਾਰ੍ਥਯਨ੍ਤੇ ਤੇਭ੍ਯ ਉਪਾਧ੍ਯਾਯੇਭ੍ਯਃ ਸਾਵਧਾਨਾ ਭਵਤ; ਤੇ(ਅ)ਧਿਕਤਰਾਨ੍ ਦਣ੍ਡਾਨ੍ ਪ੍ਰਾਪ੍ਸ੍ਯਨ੍ਤਿ|
41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
ਤਦਨਨ੍ਤਰੰ ਲੋਕਾ ਭਾਣ੍ਡਾਗਾਰੇ ਮੁਦ੍ਰਾ ਯਥਾ ਨਿਕ੍ਸ਼਼ਿਪਨ੍ਤਿ ਭਾਣ੍ਡਾਗਾਰਸ੍ਯ ਸੰਮੁਖੇ ਸਮੁਪਵਿਸ਼੍ਯ ਯੀਸ਼ੁਸ੍ਤਦਵਲੁਲੋਕ; ਤਦਾਨੀਂ ਬਹਵੋ ਧਨਿਨਸ੍ਤਸ੍ਯ ਮਧ੍ਯੇ ਬਹੂਨਿ ਧਨਾਨਿ ਨਿਰਕ੍ਸ਼਼ਿਪਨ੍|
42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
ਪਸ਼੍ਚਾਦ੍ ਏਕਾ ਦਰਿਦ੍ਰਾ ਵਿਧਵਾ ਸਮਾਗਤ੍ਯ ਦ੍ਵਿਪਣਮੂਲ੍ਯਾਂ ਮੁਦ੍ਰੈਕਾਂ ਤਤ੍ਰ ਨਿਰਕ੍ਸ਼਼ਿਪਤ੍|
43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ਤਦਾ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯਾਨ੍ ਆਹੂਯ ਕਥਿਤਵਾਨ੍ ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਵਦਾਮਿ ਯੇ ਯੇ ਭਾਣ੍ਡਾਗਾਰੇ(ਅ)ਸ੍ਮਿਨ ਧਨਾਨਿ ਨਿਃਕ੍ਸ਼਼ਿਪਨ੍ਤਿ ਸ੍ਮ ਤੇਭ੍ਯਃ ਸਰ੍ੱਵੇਭ੍ਯ ਇਯੰ ਵਿਧਵਾ ਦਰਿਦ੍ਰਾਧਿਕਮ੍ ਨਿਃਕ੍ਸ਼਼ਿਪਤਿ ਸ੍ਮ|
44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
ਯਤਸ੍ਤੇ ਪ੍ਰਭੂਤਧਨਸ੍ਯ ਕਿਞ੍ਚਿਤ੍ ਨਿਰਕ੍ਸ਼਼ਿਪਨ੍ ਕਿਨ੍ਤੁ ਦੀਨੇਯੰ ਸ੍ਵਦਿਨਯਾਪਨਯੋਗ੍ਯੰ ਕਿਞ੍ਚਿਦਪਿ ਨ ਸ੍ਥਾਪਯਿਤ੍ਵਾ ਸਰ੍ੱਵਸ੍ਵੰ ਨਿਰਕ੍ਸ਼਼ਿਪਤ੍|