< ലൂക്കോസ് 24 >
1 അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
Na rĩrĩ, mũthenya wa kwambĩrĩria kiumia, rũciinĩ tene, atumia magĩthiĩ mbĩrĩra-inĩ makuuĩte indo nungi wega iria maathondekete.
2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
Nao magĩkora ihiga rĩgaragarĩtio rĩkeherio mũromo-inĩ wa mbĩrĩra,
3 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
no rĩrĩa maatoonyire, matiigana gũkora mwĩrĩ wa Mwathani Jesũ.
4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
Na rĩrĩa maagegete nĩ ũhoro ũcio, makiumĩrĩrwo o rĩmwe nĩ arũme eerĩ mehumbĩte nguo njerũ ciakengaga mũno, makĩrũgama hakuhĩ nao.
5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
Nao atumia acio metigĩrĩte mũno, makĩinamĩrĩra, magĩturumithia mothiũ mao thĩ, no arũme acio makĩmooria atĩrĩ, “Mũracaria ũrĩa ũrĩ muoyo kũrĩ arĩa akuũ nĩkĩ?
6 അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
Ndarĩ haha; nĩariũkĩte! Ririkanai ũrĩa aamwĩrire hĩndĩ ĩrĩa aarĩ na inyuĩ Galili atĩ:
7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
‘Mũrũ wa Mũndũ no nginya aneanwo moko-inĩ ma andũ ehia, aambwo mũtĩ-igũrũ, na mũthenya wa gatatũ ariũke.’”
8 അവർ അവന്റെ വാക്കു ഓർത്തു,
Hĩndĩ ĩyo makĩririkana ciugo ciake.
9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
Na rĩrĩ, maacooka kuuma mbĩrĩra-inĩ, makĩhe arutwo arĩa ikũmi na ũmwe na arĩa angĩ othe ũhoro ũcio.
10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
Mariamu Mũmagidali, na Joana, na Mariamu nyina wa Jakubu, na atumia arĩa angĩ maarĩ nao, nĩo meerire atũmwo ũhoro ũcio.
11 ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
No-o matiigana gwĩtĩkia atumia acio, tondũ ũhoro ũcio wahaanaga ta ũrimũ kũrĩ o.
12 [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
No rĩrĩ, Petero agĩũkĩra, agĩtengʼera mbĩrĩra-inĩ. Na ainamĩrĩra akĩona mataama ma gatani maigĩtwo thĩ marĩ moiki, agĩĩthiĩra agegearĩte nĩ ũndũ wa ũguo gwekĩkĩte.
13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
Na rĩrĩ, mũthenya o ro ũcio arutwo eerĩ a Jesũ maarĩ rũgendo-inĩ magĩthiĩ itũũra rĩetagwo Emau, rĩarĩ ta kilomita ikũmi kuuma Jerusalemu.
14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
Nao nĩmaragia ũhoro wa maũndũ marĩa mothe meekĩkĩte.
15 സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു.
Na rĩrĩa maathiiaga makĩaragia ũhoro ũcio, Jesũ akĩmoimĩrĩra, agĩtwarana nao;
16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
no matiigana kũrekwo mamũmenye.
17 അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
Nake akĩmooria atĩrĩ, “Nĩ ũhoro ũrĩkũ ũcio mũrathiĩ mũkĩaragia?” Nao makĩrũgama matukĩte mothiũ.
18 ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
Ũmwe wao, wetagwo Kileopa akĩmũũria atĩrĩ, “Wee kaĩ ũrĩ mũgeni Jerusalemu ũtamenyete maũndũ marĩa mekĩkĩte kuo matukũ-inĩ maya?”
19 ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
Nake akĩmooria atĩrĩ, “Nĩ maũndũ marĩkũ?” Nao makĩmũcookeria atĩrĩ, “Nĩ ũhoro wa Jesũ wa Nazarethi, ũrĩa ũraarĩ mũnabii ũrĩ na ũhoti wa ciugo iria araaragia na ciĩko iria areekaga arĩ mbere ya Ngai o na mbere ya andũ othe.
20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
Athĩnjĩri-Ngai arĩa anene na aathani aitũ maramũneanire atuĩrwo kũũragwo, na maramwambithia mũtĩ-igũrũ.
21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
No ithuĩ-rĩ, tũrehokaga atĩ ũcio nĩwe ũgũkũũra andũ Isiraeli. Makĩria ma ũguo, rĩu nĩ mũthenya wa ĩtatũ kuuma maũndũ maya mothe mekĩka.
22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
Hamwe na ũguo atumia amwe aitũ nĩmatũmakirie mũno tondũ megũthiĩte mbĩrĩra-inĩ rũciinĩ tene,
23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
no matinona mwĩrĩ wake. Mokire matwĩra atĩ nĩmonire kĩoneki kĩa araika, arĩa mameerire atĩ arĩ muoyo.
24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
Nao amwe a thiritũ iitũ nĩmathiire mbĩrĩra-inĩ, na makora o ũguo atumia acio mekuugĩte, no rĩrĩ, we mwene matinamuona.”
25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
Nake Jesũ akĩmeera atĩrĩ, “Inyuĩ andũ aya mwagĩte ũũgĩ na mũtihiũhaga gwĩtĩkia maũndũ mothe marĩa anabii moigĩte!
26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
Githĩ to mũhaka Kristũ ambe anyariirwo na acooke atoonye riiri-inĩ wake?”
27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
Jesũ akĩmataarĩria ũhoro wothe ũrĩa waarĩtio Maandĩko-inĩ ũmũkoniĩ, ambĩrĩirie na maandĩko ma Musa na ma Anabii othe.
28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
Na maakuhĩrĩria itũũra rĩrĩa maathiiaga, Jesũ agĩtua taarĩ kũhĩtũka arahĩtũka.
29 അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
No makĩmũringĩrĩria na hinya, makĩmwĩra atĩrĩ, “Raarĩrĩra gũkũ na ithuĩ, nĩkũratuka na gũkiriĩ kũgĩa nduma.” Nĩ ũndũ ũcio agĩtoonya aikaranie nao.
30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
Rĩrĩa aikarire metha-inĩ hamwe nao, akĩoya mũgate, agĩcookia ngaatho, akĩwenyũranga, akĩmahe.
31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
Hĩndĩ ĩyo makĩhingũka maitho, makĩmũmenya, nake akĩbuĩria, makĩaga kũmuona rĩngĩ.
32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
Nao makĩũrania atĩrĩ, “Githĩ ngoro ciitũ itiikũhĩahĩaga hĩndĩ ĩrĩa ekwaragia na ithuĩ njĩra-inĩ, na agĩtũtaarĩria ũrĩa Maandĩko moigĩte?”
33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Nao magĩũkĩra o hĩndĩ ĩyo magĩcooka Jerusalemu. Kũu magĩkora arutwo arĩa ikũmi na ũmwe, hamwe na arĩa maarĩ nao monganĩte,
34 കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
makiugaga atĩrĩ, “Nĩ ma! Mwathani nĩariũkĩte na nĩoimĩrĩire Simoni.”
35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്വന്നതും അവർ വിവരിച്ചു പറഞ്ഞു.
Hĩndĩ ĩyo acio eerĩ makĩmeera maũndũ marĩa meekĩkĩte marĩ njĩra-inĩ, na ũrĩa maamenyire Jesũ hĩndĩ ĩrĩa eenyũrire mũgate.
36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]
O makĩaragia ũhoro ũcio, Jesũ akĩrũgama gatagatĩ kao akĩmeera atĩrĩ, “Thayũ ũrogĩa na inyuĩ.”
37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.
Nao makĩhahũka na makĩmaka, magĩĩciiria atĩ nĩ ngoma moonaga.
38 അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
Nake akĩmooria atĩrĩ, “Mũratangĩka nĩkĩ, na nĩ kĩĩ gĩgũtũma mũgĩe na nganja meciiria-inĩ manyu?
39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
Ta rorai moko makwa na nyarĩrĩ ciakwa. Nĩ niĩ mwene! Huutiai muone; roho ndũrĩ nyama na mahĩndĩ, ta ũrĩa mũrona ndĩ nacio.”
40 [ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.]
Aarĩkia kuuga ũguo, akĩmoonia moko make na nyarĩrĩ ciake.
41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.
Nao magĩkorwo matarĩ maretĩkia nĩ ũndũ wa ũrĩa makenete na makagega. Nake akĩmooria atĩrĩ, “Mũrĩ na kĩndũ gĩa kũrĩa?”
42 അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.
Nao makĩmũnengera gĩcunjĩ gĩa thamaki hĩu.
43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
Nake agĩkĩoya, akĩrĩa makĩĩonagĩra.
44 പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
Akĩmeera atĩrĩ, “Ũũ nĩguo ndamwĩrire hĩndĩ ĩrĩa ndaarĩ na inyuĩ atĩ: Maũndũ mothe marĩa mandĩkĩtwo ũhoro wakwa Watho-inĩ wa Musa, na Maandĩko-inĩ ma Anabii, na Thaburi, no nginya mahingio.”
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
Hĩndĩ ĩyo akĩhingũra meciiria mao nĩguo mamenye Maandĩko.
46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കയും
Akĩmeera atĩrĩ, “Ũũ nĩguo kwandĩkĩtwo: Kristũ nĩakanyariirwo na ariũkio kuuma kũrĩ arĩa akuũ mũthenya wa gatatũ,
47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
naguo ũhoro wa kwĩrira na kũrekerwo kwa mehia ũkaahunjĩrio ndũrĩrĩ ciothe thĩinĩ wa rĩĩtwa rĩake, wambĩrĩirie Jerusalemu.
48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
Inyuĩ mũrĩ aira a maũndũ macio.
49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.
Na rĩrĩ, nĩngũmũtũmĩra kĩrĩa Baba eranĩire; no ikarai thĩinĩ wa itũũra rĩĩrĩ inene nginya rĩrĩa mũkaaheo hinya kuuma Igũrũ.”
50 അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
Agĩcooka akĩmatongoria kuuma kũu magĩthiĩ magĩkinya hakuhĩ na Bethania; akĩoya moko na igũrũ, akĩmarathima.
51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വർഗ്ഗാരോഹണം ചെയ്തു].
Na o akĩmarathimaga, akĩmatiga, akĩiyũkio akĩambata igũrũ.
52 അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
Nao makĩmũgooca na magĩcooka Jerusalemu makenete mũno.
53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
Nao nĩmaikaraga hekarũ-inĩ mahinda mothe makĩgoocaga Ngai.