< ലൂക്കോസ് 1 >

1 ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,
പ്രഥമതോ യേ സാക്ഷിണോ വാക്യപ്രചാരകാശ്ചാസൻ തേഽസ്മാകം മധ്യേ യദ്യത് സപ്രമാണം വാക്യമർപയന്തി സ്മ
2 നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,
തദനുസാരതോഽന്യേപി ബഹവസ്തദ്വൃത്താന്തം രചയിതും പ്രവൃത്താഃ|
3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
അതഏവ ഹേ മഹാമഹിമഥിയഫിൽ ത്വം യാ യാഃ കഥാ അശിക്ഷ്യഥാസ്താസാം ദൃഢപ്രമാണാനി യഥാ പ്രാപ്നോഷി
4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.
തദർഥം പ്രഥമമാരഭ്യ താനി സർവ്വാണി ജ്ഞാത്വാഹമപി അനുക്രമാത് സർവ്വവൃത്താന്താൻ തുഭ്യം ലേഖിതും മതിമകാർഷമ്|
5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
യിഹൂദാദേശീയഹേരോദ്നാമകേ രാജത്വം കുർവ്വതി അബീയയാജകസ്യ പര്യ്യായാധികാരീ സിഖരിയനാമക ഏകോ യാജകോ ഹാരോണവംശോദ്ഭവാ ഇലീശേവാഖ്യാ
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
തസ്യ ജായാ ദ്വാവിമൗ നിർദോഷൗ പ്രഭോഃ സർവ്വാജ്ഞാ വ്യവസ്ഥാശ്ച സംമന്യ ഈശ്വരദൃഷ്ടൗ ധാർമ്മികാവാസ്താമ്|
7 എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
തയോഃ സന്താന ഏകോപി നാസീത്, യത ഇലീശേവാ ബന്ധ്യാ തൗ ദ്വാവേവ വൃദ്ധാവഭവതാമ്|
8 അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
യദാ സ്വപര്യ്യാനുക്രമേണ സിഖരിയ ഈശ്വാസ്യ സമക്ഷം യാജകീയം കർമ്മ കരോതി
9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
തദാ യജ്ഞസ്യ ദിനപരിപായ്യാ പരമേശ്വരസ്യ മന്ദിരേ പ്രവേശകാലേ ധൂപജ്വാലനം കർമ്മ തസ്യ കരണീയമാസീത്|
10 ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
തദ്ധൂപജ്വാലനകാലേ ലോകനിവഹേ പ്രാർഥനാം കർതും ബഹിസ്തിഷ്ഠതി
11 അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
സതി സിഖരിയോ യസ്യാം വേദ്യാം ധൂപം ജ്വാലയതി തദ്ദക്ഷിണപാർശ്വേ പരമേശ്വരസ്യ ദൂത ഏക ഉപസ്ഥിതോ ദർശനം ദദൗ|
12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
തം ദൃഷ്ട്വാ സിഖരിയ ഉദ്വിവിജേ ശശങ്കേ ച|
13 ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
തദാ സ ദൂതസ്തം ബഭാഷേ ഹേ സിഖരിയ മാ ഭൈസ്തവ പ്രാർഥനാ ഗ്രാഹ്യാ ജാതാ തവ ഭാര്യ്യാ ഇലീശേവാ പുത്രം പ്രസോഷ്യതേ തസ്യ നാമ യോഹൻ ഇതി കരിഷ്യസി|
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
കിഞ്ച ത്വം സാനന്ദഃ സഹർഷശ്ച ഭവിഷ്യസി തസ്യ ജന്മനി ബഹവ ആനന്ദിഷ്യന്തി ച|
15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
യതോ ഹേതോഃ സ പരമേശ്വരസ്യ ഗോചരേ മഹാൻ ഭവിഷ്യതി തഥാ ദ്രാക്ഷാരസം സുരാം വാ കിമപി ന പാസ്യതി, അപരം ജന്മാരഭ്യ പവിത്രേണാത്മനാ പരിപൂർണഃ
16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
സൻ ഇസ്രായേല്വംശീയാൻ അനേകാൻ പ്രഭോഃ പരമേശ്വരസ്യ മാർഗമാനേഷ്യതി|
17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
സന്താനാൻ പ്രതി പിതൃണാം മനാംസി ധർമ്മജ്ഞാനം പ്രത്യനാജ്ഞാഗ്രാഹിണശ്ച പരാവർത്തയിതും, പ്രഭോഃ പരമേശ്വരസ്യ സേവാർഥമ് ഏകാം സജ്ജിതജാതിം വിധാതുഞ്ച സ ഏലിയരൂപാത്മശക്തിപ്രാപ്തസ്തസ്യാഗ്രേ ഗമിഷ്യതി|
18 സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
തദാ സിഖരിയോ ദൂതമവാദീത് കഥമേതദ് വേത്സ്യാമി? യതോഹം വൃദ്ധോ മമ ഭാര്യ്യാ ച വൃദ്ധാ|
19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
തതോ ദൂതഃ പ്രത്യുവാച പശ്യേശ്വരസ്യ സാക്ഷാദ്വർത്തീ ജിബ്രായേൽനാമാ ദൂതോഹം ത്വയാ സഹ കഥാം ഗദിതും തുഭ്യമിമാം ശുഭവാർത്താം ദാതുഞ്ച പ്രേഷിതഃ|
20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
കിന്തു മദീയം വാക്യം കാലേ ഫലിഷ്യതി തത് ത്വയാ ന പ്രതീതമ് അതഃ കാരണാദ് യാവദേവ താനി ന സേത്സ്യന്തി താവത് ത്വം വക്തുംമശക്തോ മൂകോ ഭവ|
21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
തദാനീം യേ യേ ലോകാഃ സിഖരിയമപൈക്ഷന്ത തേ മധ്യേമന്ദിരം തസ്യ ബഹുവിലമ്ബാദ് ആശ്ചര്യ്യം മേനിരേ|
22 അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
സ ബഹിരാഗതോ യദാ കിമപി വാക്യം വക്തുമശക്തഃ സങ്കേതം കൃത്വാ നിഃശബ്ദസ്തസ്യൗ തദാ മധ്യേമന്ദിരം കസ്യചിദ് ദർശനം തേന പ്രാപ്തമ് ഇതി സർവ്വേ ബുബുധിരേ|
23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
അനന്തരം തസ്യ സേവനപര്യ്യായേ സമ്പൂർണേ സതി സ നിജഗേഹം ജഗാമ|
24 ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:
കതിപയദിനേഷു ഗതേഷു തസ്യ ഭാര്യ്യാ ഇലീശേവാ ഗർബ്ഭവതീ ബഭൂവ
25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.
പശ്ചാത് സാ പഞ്ചമാസാൻ സംഗോപ്യാകഥയത് ലോകാനാം സമക്ഷം മമാപമാനം ഖണ്ഡയിതും പരമേശ്വരോ മയി ദൃഷ്ടിം പാതയിത്വാ കർമ്മേദൃശം കൃതവാൻ|
26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
അപരഞ്ച തസ്യാ ഗർബ്ഭസ്യ ഷഷ്ഠേ മാസേ ജാതേ ഗാലീൽപ്രദേശീയനാസരത്പുരേ
27 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
ദായൂദോ വംശീയായ യൂഷഫ്നാമ്നേ പുരുഷായ യാ മരിയമ്നാമകുമാരീ വാഗ്ദത്താസീത് തസ്യാഃ സമീപം ജിബ്രായേൽ ദൂത ഈശ്വരേണ പ്രഹിതഃ|
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
സ ഗത്വാ ജഗാദ ഹേ ഈശ്വരാനുഗൃഹീതകന്യേ തവ ശുഭം ഭൂയാത് പ്രഭുഃ പരമേശ്വരസ്തവ സഹായോസ്തി നാരീണാം മധ്യേ ത്വമേവ ധന്യാ|
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
തദാനീം സാ തം ദൃഷ്ട്വാ തസ്യ വാക്യത ഉദ്വിജ്യ കീദൃശം ഭാഷണമിദമ് ഇതി മനസാ ചിന്തയാമാസ|
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
തതോ ദൂതോഽവദത് ഹേ മരിയമ് ഭയം മാകാർഷീഃ, ത്വയി പരമേശ്വരസ്യാനുഗ്രഹോസ്തി|
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
പശ്യ ത്വം ഗർബ്ഭം ധൃത്വാ പുത്രം പ്രസോഷ്യസേ തസ്യ നാമ യീശുരിതി കരിഷ്യസി|
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
സ മഹാൻ ഭവിഷ്യതി തഥാ സർവ്വേഭ്യഃ ശ്രേഷ്ഠസ്യ പുത്ര ഇതി ഖ്യാസ്യതി; അപരം പ്രഭുഃ പരമേശ്വരസ്തസ്യ പിതുർദായൂദഃ സിംഹാസനം തസ്മൈ ദാസ്യതി;
33 അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
തഥാ സ യാകൂബോ വംശോപരി സർവ്വദാ രാജത്വം കരിഷ്യതി, തസ്യ രാജത്വസ്യാന്തോ ന ഭവിഷ്യതി| (aiōn g165)
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
തദാ മരിയമ് തം ദൂതം ബഭാഷേ നാഹം പുരുഷസങ്ഗം കരോമി തർഹി കഥമേതത് സമ്ഭവിഷ്യതി?
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
തതോ ദൂതോഽകഥയത് പവിത്ര ആത്മാ ത്വാമാശ്രായിഷ്യതി തഥാ സർവ്വശ്രേഷ്ഠസ്യ ശക്തിസ്തവോപരി ഛായാം കരിഷ്യതി തതോ ഹേതോസ്തവ ഗർബ്ഭാദ് യഃ പവിത്രബാലകോ ജനിഷ്യതേ സ ഈശ്വരപുത്ര ഇതി ഖ്യാതിം പ്രാപ്സ്യതി|
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
അപരഞ്ച പശ്യ തവ ജ്ഞാതിരിലീശേവാ യാം സർവ്വേ ബന്ധ്യാമവദൻ ഇദാനീം സാ വാർദ്ധക്യേ സന്താനമേകം ഗർബ്ഭേഽധാരയത് തസ്യ ഷഷ്ഠമാസോഭൂത്|
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
കിമപി കർമ്മ നാസാധ്യമ് ഈശ്വരസ്യ|
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
തദാ മരിയമ് ജഗാദ, പശ്യ പ്രഭേരഹം ദാസീ മഹ്യം തവ വാക്യാനുസാരേണ സർവ്വമേതദ് ഘടതാമ്; അനനതരം ദൂതസ്തസ്യാഃ സമീപാത് പ്രതസ്ഥേ|
39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
അഥ കതിപയദിനാത് പരം മരിയമ് തസ്മാത് പർവ്വതമയപ്രദേശീയയിഹൂദായാ നഗരമേകം ശീഘ്രം ഗത്വാ
40 സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
സിഖരിയയാജകസ്യ ഗൃഹം പ്രവിശ്യ തസ്യ ജായാമ് ഇലീശേവാം സമ്ബോധ്യാവദത്|
41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
തതോ മരിയമഃ സമ്ബോധനവാക്യേ ഇലീശേവായാഃ കർണയോഃ പ്രവിഷ്ടമാത്രേ സതി തസ്യാ ഗർബ്ഭസ്ഥബാലകോ നനർത്ത| തത ഇലീശേവാ പവിത്രേണാത്മനാ പരിപൂർണാ സതീ
42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
പ്രോച്ചൈർഗദിതുമാരേഭേ, യോഷിതാം മധ്യേ ത്വമേവ ധന്യാ, തവ ഗർബ്ഭസ്ഥഃ ശിശുശ്ച ധന്യഃ|
43 എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
ത്വം പ്രഭോർമാതാ, മമ നിവേശനേ ത്വയാ ചരണാവർപിതൗ, മമാദ്യ സൗഭാഗ്യമേതത്|
44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
പശ്യ തവ വാക്യേ മമ കർണയോഃ പ്രവിഷ്ടമാത്രേ സതി മമോദരസ്ഥഃ ശിശുരാനന്ദാൻ നനർത്ത|
45 കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
യാ സ്ത്രീ വ്യശ്വസീത് സാ ധന്യാ, യതോ ഹേതോസ്താം പ്രതി പരമേശ്വരോക്തം വാക്യം സർവ്വം സിദ്ധം ഭവിഷ്യതി|
46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
തദാനീം മരിയമ് ജഗാദ| ധന്യവാദം പരേശസ്യ കരോതി മാമകം മനഃ|
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
മമാത്മാ താരകേശേ ച സമുല്ലാസം പ്രഗച്ഛതി|
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
അകരോത് സ പ്രഭു ർദുഷ്ടിം സ്വദാസ്യാ ദുർഗതിം പ്രതി| പശ്യാദ്യാരഭ്യ മാം ധന്യാം വക്ഷ്യന്തി പുരുഷാഃ സദാ|
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
യഃ സർവ്വശക്തിമാൻ യസ്യ നാമാപി ച പവിത്രകം| സ ഏവ സുമഹത്കർമ്മ കൃതവാൻ മന്നിമിത്തകം|
50 അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
യേ ബിഭ്യതി ജനാസ്തസ്മാത് തേഷാം സന്താനപംക്തിഷു| അനുകമ്പാ തദീയാ ച സർവ്വദൈവ സുതിഷ്ഠതി|
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
സ്വബാഹുബലതസ്തേന പ്രാകാശ്യത പരാക്രമഃ| മനഃകുമന്ത്രണാസാർദ്ധം വികീര്യ്യന്തേഽഭിമാനിനഃ|
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
സിംഹാസനഗതാല്ലോകാൻ ബലിനശ്ചാവരോഹ്യ സഃ| പദേഷൂച്ചേഷു ലോകാംസ്തു ക്ഷുദ്രാൻ സംസ്ഥാപയത്യപി|
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
ക്ഷുധിതാൻ മാനവാൻ ദ്രവ്യൈരുത്തമൈഃ പരിതർപ്യ സഃ| സകലാൻ ധനിനോ ലോകാൻ വിസൃജേദ് രിക്തഹസ്തകാൻ|
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, (aiōn g165)
ഇബ്രാഹീമി ച തദ്വംശേ യാ ദയാസ്തി സദൈവ താം| സ്മൃത്വാ പുരാ പിതൃണാം നോ യഥാ സാക്ഷാത് പ്രതിശ്രുതം| (aiōn g165)
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
ഇസ്രായേൽസേവകസ്തേന തഥോപക്രിയതേ സ്വയം||
56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
അനന്തരം മരിയമ് പ്രായേണ മാസത്രയമ് ഇലീശേവയാ സഹോഷിത്വാ വ്യാഘുയ്യ നിജനിവേശനം യയൗ|
57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
തദനന്തരമ് ഇലീശേവായാഃ പ്രസവകാല ഉപസ്ഥിതേ സതി സാ പുത്രം പ്രാസോഷ്ട|
58 കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
തതഃ പരമേശ്വരസ്തസ്യാം മഹാനുഗ്രഹം കൃതവാൻ ഏതത് ശ്രുത്വാ സമീപവാസിനഃ കുടുമ്ബാശ്ചാഗത്യ തയാ സഹ മുമുദിരേ|
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
തഥാഷ്ടമേ ദിനേ തേ ബാലകസ്യ ത്വചം ഛേത്തുമ് ഏത്യ തസ്യ പിതൃനാമാനുരൂപം തന്നാമ സിഖരിയ ഇതി കർത്തുമീഷുഃ|
60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
കിന്തു തസ്യ മാതാകഥയത് തന്ന, നാമാസ്യ യോഹൻ ഇതി കർത്തവ്യമ്|
61 അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
തദാ തേ വ്യാഹരൻ തവ വംശമധ്യേ നാമേദൃശം കസ്യാപി നാസ്തി|
62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
തതഃ പരം തസ്യ പിതരം സിഖരിയം പ്രതി സങ്കേത്യ പപ്രച്ഛുഃ ശിശോഃ കിം നാമ കാരിഷ്യതേ?
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
തതഃ സ ഫലകമേകം യാചിത്വാ ലിലേഖ തസ്യ നാമ യോഹൻ ഭവിഷ്യതി| തസ്മാത് സർവ്വേ ആശ്ചര്യ്യം മേനിരേ|
64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
തത്ക്ഷണം സിഖരിയസ്യ ജിഹ്വാജാഡ്യേഽപഗതേ സ മുഖം വ്യാദായ സ്പഷ്ടവർണമുച്ചാര്യ്യ ഈശ്വരസ്യ ഗുണാനുവാദം ചകാര|
65 ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി; , യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
തസ്മാച്ചതുർദിക്സ്ഥാഃ സമീപവാസിലോകാ ഭീതാ ഏവമേതാഃ സർവ്വാഃ കഥാ യിഹൂദായാഃ പർവ്വതമയപ്രദേശസ്യ സർവ്വത്ര പ്രചാരിതാഃ|
66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
തസ്മാത് ശ്രോതാരോ മനഃസു സ്ഥാപയിത്വാ കഥയാമ്ബഭൂവുഃ കീദൃശോയം ബാലോ ഭവിഷ്യതി? അഥ പരമേശ്വരസ്തസ്യ സഹായോഭൂത്|
67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
തദാ യോഹനഃ പിതാ സിഖരിയഃ പവിത്രേണാത്മനാ പരിപൂർണഃ സൻ ഏതാദൃശം ഭവിഷ്യദ്വാക്യം കഥയാമാസ|
68 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
ഇസ്രായേലഃ പ്രഭു ര്യസ്തു സ ധന്യഃ പരമേശ്വരഃ| അനുഗൃഹ്യ നിജാല്ലോകാൻ സ ഏവ പരിമോചയേത്|
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ (aiōn g165)
വിപക്ഷജനഹസ്തേഭ്യോ യഥാ മോച്യാമഹേ വയം| യാവജ്ജീവഞ്ച ധർമ്മേണ സാരല്യേന ച നിർഭയാഃ|
70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ
സേവാമഹൈ തമേവൈകമ് ഏതത്കാരണമേവ ച| സ്വകീയം സുപവിത്രഞ്ച സംസ്മൃത്യ നിയമം സദാ|
71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു,
കൃപയാ പുരുഷാൻ പൂർവ്വാൻ നികഷാർഥാത്തു നഃ പിതുഃ| ഇബ്രാഹീമഃ സമീപേ യം ശപഥം കൃതവാൻ പുരാ|
72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും
തമേവ സഫലം കർത്തം തഥാ ശത്രുഗണസ്യ ച| ഋതീയാകാരിണശ്ചൈവ കരേഭ്യോ രക്ഷണായ നഃ|
73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു
സൃഷ്ടേഃ പ്രഥമതഃ സ്വീയൈഃ പവിത്രൈ ർഭാവിവാദിഭിഃ| (aiōn g165)
74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു
യഥോക്തവാൻ തഥാ സ്വസ്യ ദായൂദഃ സേവകസ്യ തു|
75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
വംശേ ത്രാതാരമേകം സ സമുത്പാദിതവാൻ സ്വയമ്|
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
അതോ ഹേ ബാലക ത്വന്തു സർവ്വേഭ്യഃ ശ്രേഷ്ഠ ഏവ യഃ| തസ്യൈവ ഭാവിവാദീതി പ്രവിഖ്യാതോ ഭവിഷ്യസി| അസ്മാകം ചരണാൻ ക്ഷേമേ മാർഗേ ചാലയിതും സദാ| ഏവം ധ്വാന്തേഽർഥതോ മൃത്യോശ്ഛായായാം യേ തു മാനവാഃ|
77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
ഉപവിഷ്ടാസ്തു താനേവ പ്രകാശയിതുമേവ ഹി| കൃത്വാ മഹാനുകമ്പാം ഹി യാമേവ പരമേശ്വരഃ|
78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
ഊർദ്വ്വാത് സൂര്യ്യമുദായ്യൈവാസ്മഭ്യം പ്രാദാത്തു ദർശനം| തയാനുകമ്പയാ സ്വസ്യ ലോകാനാം പാപമോചനേ|
79 ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
പരിത്രാണസ്യ തേഭ്യോ ഹി ജ്ഞാനവിശ്രാണനായ ച| പ്രഭോ ർമാർഗം പരിഷ്കർത്തും തസ്യാഗ്രായീ ഭവിഷ്യസി||
80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
അഥ ബാലകഃ ശരീരേണ ബുദ്ധ്യാ ച വർദ്ധിതുമാരേഭേ; അപരഞ്ച സ ഇസ്രായേലോ വംശീയലോകാനാം സമീപേ യാവന്ന പ്രകടീഭൂതസ്താസ്താവത് പ്രാന്തരേ ന്യവസത്|

< ലൂക്കോസ് 1 >