< ഹോശേയ 13 >
1 എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.
Efiraimu-rĩ, aaragia andũ makainaina; aarĩ mũtũgĩrie thĩinĩ wa Isiraeli. No rĩrĩ, nĩehirie nĩ ũndũ wa kũhooya Baali, nake agĩkua.
2 ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
Na rĩrĩ, rĩu no gũkĩrĩrĩria makĩragĩrĩria kwĩhia; methondekagĩra mĩhianano yao ene na betha ciao, mĩhianano ĩthondeketwo na ũũgĩ mũingĩ, yothe ĩrĩ wĩra wa mabundi. Kwĩragwo atĩrĩ, ũhoro wa andũ aya, “Marutaga andũ magongona, na makamumunya mĩhianano ya njaũ.”
3 അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
Nĩ ũndũ ũcio makahaana ta kĩbii kĩa rũciinĩ, na ta ime rĩa kĩrooko rĩrĩa rĩcookaga gũthira, na ta mũũngũ ũrĩa ũmbũragwo kuuma kĩhuhĩro-inĩ kĩa ngano, o na ta ndogo ĩgĩtoga yumĩire ndirica-inĩ.
4 ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
“No rĩrĩ, niĩ nĩ niĩ Jehova Ngai wanyu, ũrĩa wamũrutire bũrũri wa Misiri. Ndũkanetĩkie atĩ nĩ kũrĩ Ngai ũngĩ tiga niĩ, na gũtirĩ Mũhonokia ũngĩ tiga niĩ.
5 ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
Nĩ niĩ ndaakũmenyagĩrĩra werũ-inĩ, kũu bũrũri-inĩ ũrĩ ũrugarĩ mũingĩ.
6 അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു.
Rĩrĩa ndamaheire irio, nĩmahũũnire; na rĩrĩa maahũũnire, magĩtĩĩa; magĩcooka makĩriganĩrwo nĩ niĩ.
7 ആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
Nĩ ũndũ ũcio ngaamahithũkĩra ta mũrũũthi, na ndĩmehithĩre njĩra-inĩ ta ngarĩ.
8 കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‌വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
O ta ũrĩa nduba ĩĩkaga rĩrĩa ĩtunyĩtwo twana twayo-rĩ, ngaamatharĩkĩra na ndĩmatarũrange. Ngaamarĩa ta mũrũũthi, ndĩmatambuure o ta ũrĩa nyamũ ya gĩthaka ĩĩkaga.
9 യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
“Wee Isiraeli-rĩ, ũrĩ mwanange, nĩ ũndũ nĩũnjũkĩrĩire, ũgookĩrĩra mũteithia waku.
10 നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
Mũthamaki waku akĩrĩ ha, atĩ nĩguo akũhonokie? Aathani aku a matũũra maku mothe marĩ ha, o arĩa woigire atĩrĩ, ‘He mũthamaki, na ũhe anene’?
11 എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
Nĩ ũndũ ũcio, ndaakũheire mũthamaki ndakarĩte, na ngĩcooka ngĩmweheria ndĩ na mangʼũrĩ.
12 എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
Wĩhia wa Efiraimu nĩmũige, mehia make nĩmandĩkĩtwo makaigwo.
13 നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല.
Ruo ta rwa mũtumia ũkũrũmwo nĩrũramũnyiita, nowe nĩ mwana ũtarĩ na ũũgĩ; ihinda rĩakinya-rĩ, akarega gũikũrũka nĩguo aciarwo.
14 ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല. (Sheol )
“Nĩngamahonokia kuuma kũrĩ hinya wa mbĩrĩra; nĩngamakũũra kuuma kũrĩ gĩkuũ. Wee gĩkuũ-rĩ, mĩthiro yaku ĩrĩ ha? Wee mbĩrĩra-rĩ, kũniinana gwaku gũkĩrĩ ha? “Ndikaiguanĩra tha, (Sheol )
15 അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും.
o na angĩkaagaacĩra arĩ gatagatĩ-inĩ ka ariũ a ithe. Rũhuho rwa mwena wa irathĩro ruumĩte harĩ Jehova nĩrũgooka, rũhurutanĩte kuuma werũ-inĩ; narĩo itherũkĩro rĩake rĩa maaĩ rĩkooma, nakĩo gĩthima gĩake kĩhũe. Nyũmba yake ya mũthiithũ nĩĩgatahwo indo ciayo ciothe cia goro.
16 ശമര്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.
Andũ a Samaria no nginya marĩhio wĩhia wao, nĩ tondũ nĩmaremeire Ngai wao. Nao nĩmakooragwo na rũhiũ rwa njora; natuo tũkenge twao tũgaatungumanio thĩ, na atumia ao arĩa marĩ na nda itarũrwo.”