< എബ്രായർ 3 >
1 അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.
ਹੇ ਸ੍ਵਰ੍ਗੀਯਸ੍ਯਾਹ੍ਵਾਨਸ੍ਯ ਸਹਭਾਗਿਨਃ ਪਵਿਤ੍ਰਭ੍ਰਾਤਰਃ, ਅਸ੍ਮਾਕੰ ਧਰ੍ੰਮਪ੍ਰਤਿਜ੍ਞਾਯਾ ਦੂਤੋ(ਅ)ਗ੍ਰਸਰਸ਼੍ਚ ਯੋ ਯੀਸ਼ੁਸ੍ਤਮ੍ ਆਲੋਚਧ੍ਵੰ|
2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.
ਮੂਸਾ ਯਦ੍ਵਤ੍ ਤਸ੍ਯ ਸਰ੍ੱਵਪਰਿਵਾਰਮਧ੍ਯੇ ਵਿਸ਼੍ਵਾਸ੍ਯ ਆਸੀਤ੍, ਤਦ੍ਵਤ੍ ਅਯਮਪਿ ਸ੍ਵਨਿਯੋਜਕਸ੍ਯ ਸਮੀਪੇ ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ|
3 ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.
ਪਰਿਵਾਰਾੱਚ ਯਦ੍ਵਤ੍ ਤਤ੍ਸ੍ਥਾਪਯਿਤੁਰਧਿਕੰ ਗੌਰਵੰ ਭਵਤਿ ਤਦ੍ਵਤ੍ ਮੂਸਸੋ(ਅ)ਯੰ ਬਹੁਤਰਗੌਰਵਸ੍ਯ ਯੋਗ੍ਯੋ ਭਵਤਿ|
4 ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.
ਏਕੈਕਸ੍ਯ ਨਿਵੇਸ਼ਨਸ੍ਯ ਪਰਿਜਨਾਨਾਂ ਸ੍ਥਾਪਯਿਤਾ ਕਸ਼੍ਚਿਦ੍ ਵਿਦ੍ਯਤੇ ਯਸ਼੍ਚ ਸਰ੍ੱਵਸ੍ਥਾਪਯਿਤਾ ਸ ਈਸ਼੍ਵਰ ਏਵ|
5 അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‌വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
ਮੂਸਾਸ਼੍ਚ ਵਕ੍ਸ਼਼੍ਯਮਾਣਾਨਾਂ ਸਾਕ੍ਸ਼਼ੀ ਭ੍ਰੁʼਤ੍ਯ ਇਵ ਤਸ੍ਯ ਸਰ੍ੱਵਪਰਿਜਨਮਧ੍ਯੇ ਵਿਸ਼੍ਵਾਸ੍ਯੋ(ਅ)ਭਵਤ੍ ਕਿਨ੍ਤੁ ਖ੍ਰੀਸ਼਼੍ਟਸ੍ਤਸ੍ਯ ਪਰਿਜਨਾਨਾਮਧ੍ਯਕ੍ਸ਼਼ ਇਵ|
6 ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.
ਵਯੰ ਤੁ ਯਦਿ ਵਿਸ਼੍ਵਾਸਸ੍ਯੋਤ੍ਸਾਹੰ ਸ਼੍ਲਾਘਨਞ੍ਚ ਸ਼ੇਸ਼਼ੰ ਯਾਵਦ੍ ਧਾਰਯਾਮਸ੍ਤਰ੍ਹਿ ਤਸ੍ਯ ਪਰਿਜਨਾ ਭਵਾਮਃ|
7 അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ
ਅਤੋ ਹੇਤੋਃ ਪਵਿਤ੍ਰੇਣਾਤ੍ਮਨਾ ਯਦ੍ਵਤ੍ ਕਥਿਤੰ, ਤਦ੍ਵਤ੍, "ਅਦ੍ਯ ਯੂਯੰ ਕਥਾਂ ਤਸ੍ਯ ਯਦਿ ਸੰਸ਼੍ਰੋਤੁਮਿੱਛਥ|
8 മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
ਤਰ੍ਹਿ ਪੁਰਾ ਪਰੀਕ੍ਸ਼਼ਾਯਾ ਦਿਨੇ ਪ੍ਰਾਨ੍ਤਰਮਧ੍ਯਤਃ| ਮਦਾਜ੍ਞਾਨਿਗ੍ਰਹਸ੍ਥਾਨੇ ਯੁਸ਼਼੍ਮਾਭਿਸ੍ਤੁ ਕ੍ਰੁʼਤੰ ਯਥਾ| ਤਥਾ ਮਾ ਕੁਰੁਤੇਦਾਨੀਂ ਕਠਿਨਾਨਿ ਮਨਾਂਸਿ ਵਃ|
9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.
ਯੁਸ਼਼੍ਮਾਕੰ ਪਿਤਰਸ੍ਤਤ੍ਰ ਮਤ੍ਪਰੀਕ੍ਸ਼਼ਾਮ੍ ਅਕੁਰ੍ੱਵਤ| ਕੁਰ੍ੱਵਦ੍ਭਿ ਰ੍ਮੇ(ਅ)ਨੁਸਨ੍ਧਾਨੰ ਤੈਰਦ੍ਰੁʼਸ਼੍ਯਨ੍ਤ ਮਤ੍ਕ੍ਰਿਯਾਃ| ਚਤ੍ਵਾਰਿੰਸ਼ਤ੍ਸਮਾ ਯਾਵਤ੍ ਕ੍ਰੁੱਧ੍ਵਾਹਨ੍ਤੁ ਤਦਨ੍ਵਯੇ|
10 അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു:
ਅਵਾਦਿਸ਼਼ਮ੍ ਇਮੇ ਲੋਕਾ ਭ੍ਰਾਨ੍ਤਾਨ੍ਤਃਕਰਣਾਃ ਸਦਾ| ਮਾਮਕੀਨਾਨਿ ਵਰ੍ਤ੍ਮਾਨਿ ਪਰਿਜਾਨਨ੍ਤਿ ਨੋ ਇਮੇ|
11 അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”
ਇਤਿ ਹੇਤੋਰਹੰ ਕੋਪਾਤ੍ ਸ਼ਪਥੰ ਕ੍ਰੁʼਤਵਾਨ੍ ਇਮੰ| ਪ੍ਰੇਵੇਕ੍ਸ਼਼੍ਯਤੇ ਜਨੈਰੇਤੈ ਰ੍ਨ ਵਿਸ਼੍ਰਾਮਸ੍ਥਲੰ ਮਮ|| "
12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.
ਹੇ ਭ੍ਰਾਤਰਃ ਸਾਵਧਾਨਾ ਭਵਤ, ਅਮਰੇਸ਼੍ਵਰਾਤ੍ ਨਿਵਰ੍ੱਤਕੋ ਯੋ(ਅ)ਵਿਸ਼੍ਵਾਸਸ੍ਤਦ੍ਯੁਕ੍ਤੰ ਦੁਸ਼਼੍ਟਾਨ੍ਤਃਕਰਣੰ ਯੁਸ਼਼੍ਮਾਕੰ ਕਸ੍ਯਾਪਿ ਨ ਭਵਤੁ|
13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
ਕਿਨ੍ਤੁ ਯਾਵਦ੍ ਅਦ੍ਯਨਾਮਾ ਸਮਯੋ ਵਿਦ੍ਯਤੇ ਤਾਵਦ੍ ਯੁਸ਼਼੍ਮਨ੍ਮਧ੍ਯੇ ਕੋ(ਅ)ਪਿ ਪਾਪਸ੍ਯ ਵਞ੍ਚਨਯਾ ਯਤ੍ ਕਠੋਰੀਕ੍ਰੁʼਤੋ ਨ ਭਵੇਤ੍ ਤਦਰ੍ਥੰ ਪ੍ਰਤਿਦਿਨੰ ਪਰਸ੍ਪਰਮ੍ ਉਪਦਿਸ਼ਤ|
14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.
ਯਤੋ ਵਯੰ ਖ੍ਰੀਸ਼਼੍ਟਸ੍ਯਾਂਸ਼ਿਨੋ ਜਾਤਾਃ ਕਿਨ੍ਤੁ ਪ੍ਰਥਮਵਿਸ਼੍ਵਾਸਸ੍ਯ ਦ੍ਰੁʼਢਤ੍ਵਮ੍ ਅਸ੍ਮਾਭਿਃ ਸ਼ੇਸ਼਼ੰ ਯਾਵਦ੍ ਅਮੋਘੰ ਧਾਰਯਿਤਵ੍ਯੰ|
15 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ
ਅਦ੍ਯ ਯੂਯੰ ਕਥਾਂ ਤਸ੍ਯ ਯਦਿ ਸੰਸ਼੍ਰੋਤੁਮਿੱਛਥ, ਤਰ੍ਹ੍ਯਾਜ੍ਞਾਲਙ੍ਘਨਸ੍ਥਾਨੇ ਯੁਸ਼਼੍ਮਾਭਿਸ੍ਤੁ ਕ੍ਰੁʼਤੰ ਯਥਾ, ਤਥਾ ਮਾ ਕੁਰੁਤੇਦਾਨੀਂ ਕਠਿਨਾਨਿ ਮਨਾਂਸਿ ਵ ਇਤਿ ਤੇਨ ਯਦੁਕ੍ਤੰ,
16 ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
ਤਦਨੁਸਾਰਾਦ੍ ਯੇ ਸ਼੍ਰੁਤ੍ਵਾ ਤਸ੍ਯ ਕਥਾਂ ਨ ਗ੍ਰੁʼਹੀਤਵਨ੍ਤਸ੍ਤੇ ਕੇ? ਕਿੰ ਮੂਸਸਾ ਮਿਸਰਦੇਸ਼ਾਦ੍ ਆਗਤਾਃ ਸਰ੍ੱਵੇ ਲੋਕਾ ਨਹਿ?
17 നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
ਕੇਭ੍ਯੋ ਵਾ ਸ ਚਤ੍ਵਾਰਿੰਸ਼ਦ੍ਵਰ੍ਸ਼਼ਾਣਿ ਯਾਵਦ੍ ਅਕ੍ਰੁਧ੍ਯਤ੍? ਪਾਪੰ ਕੁਰ੍ੱਵਤਾਂ ਯੇਸ਼਼ਾਂ ਕੁਣਪਾਃ ਪ੍ਰਾਨ੍ਤਰੇ (ਅ)ਪਤਨ੍ ਕਿੰ ਤੇਭ੍ਯੋ ਨਹਿ?
18 അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
ਪ੍ਰਵੇਕ੍ਸ਼਼੍ਯਤੇ ਜਨੈਰੇਤੈ ਰ੍ਨ ਵਿਸ਼੍ਰਾਮਸ੍ਥਲੰ ਮਮੇਤਿ ਸ਼ਪਥਃ ਕੇਸ਼਼ਾਂ ਵਿਰੁੱਧੰ ਤੇਨਾਕਾਰਿ? ਕਿਮ੍ ਅਵਿਸ਼੍ਵਾਸਿਨਾਂ ਵਿਰੁੱਧੰ ਨਹਿ?
19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
ਅਤਸ੍ਤੇ ਤਤ੍ ਸ੍ਥਾਨੰ ਪ੍ਰਵੇਸ਼਼੍ਟੁਮ੍ ਅਵਿਸ਼੍ਵਾਸਾਤ੍ ਨਾਸ਼ਕ੍ਨੁਵਨ੍ ਇਤਿ ਵਯੰ ਵੀਕ੍ਸ਼਼ਾਮਹੇ|