< പുറപ്പാട് 3 >
1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
Na rĩrĩ, Musa nĩ kũrĩithia arĩithagia rũũru rwa mbũri rwa mũthoni-we Jethero, mũthĩnjĩri-ngai wa Midiani, nake agĩtongoria rũũru rũu rwa mbũri mwena ũũrĩa ũngĩ wa werũ kũraya ma, na agĩkinya Horebu, kĩrĩma-inĩ kĩa Ngai.
2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
Arĩ kũu-rĩ, akiumĩrĩrwo nĩ mũraika wa Jehova arĩ nĩnĩmbĩ-inĩ cia mwaki ikiuma kĩhinga-inĩ. Musa akĩona atĩ o na gũtuĩka kĩhinga nĩgĩakanaga-rĩ, gĩtiahĩaga.
3 മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
Nĩ ũndũ ũcio Musa agĩĩciiria atĩrĩ, “Nĩngũthiĩ ho nĩgeetha nyone ũndũ ũyũ mũgeni, menye kĩrĩa kĩragiria kĩhinga kĩhĩe.”
4 നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
Rĩrĩa Jehova onire atĩ nĩathiĩ hau gũcũthĩrĩria, Ngai akĩmwĩta arĩ kĩhinga-inĩ, “Musa! Musa!” Nake Musa agĩĩtĩka, akiuga atĩrĩ, “Niĩ ũyũ haha.”
5 അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
Nake Ngai akĩmwĩra atĩrĩ, “Ndũgakuhĩrĩrie haha. Ruta iraatũ ciaku magũrũ, nĩgũkorwo handũ hau ũrũgamĩte nĩ handũ hatheru.”
6 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.
Ningĩ akĩmwĩra atĩrĩ, “Niĩ nĩ niĩ Ngai wa thoguo, Ngai wa Iburahĩmu, Ngai wa Isaaka, o na Ngai wa Jakubu.” Kahinda kau Musa akĩhitha ũthiũ wake, tondũ nĩetigĩrire kũrora Ngai.
7 യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
Jehova akiuga atĩrĩ; “Ti-itherũ nĩnyonete mĩnyamaro ya andũ akwa kũu bũrũri wa Misiri. Nĩnjiguĩte kĩrĩro kĩao nĩ ũndũ wa arũgamĩrĩri a ngombo arĩa mamahinyagĩrĩria, na nĩngũrũmbũiya ũhoro wa kũnyamarĩka kwao.
8 അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
Nĩ ũndũ ũcio nĩnjikũrũkĩte nĩguo ndĩmateithũre kuuma moko-inĩ ma andũ a Misiri, ndĩmarute bũrũri ũcio, ndĩmatware bũrũri mwega na mwariĩ, bũrũri ũrĩ bũthi wa iria na ũũkĩ, kũrĩa gũtũũragwo nĩ Akaanani, na Ahiti, na Aamori, na Aperizi, na Ahivi, na Ajebusi.
9 യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.
Na rĩu kĩrĩro kĩa andũ a Isiraeli nĩkĩnginyĩire, na nĩnyonete ũrĩa andũ a bũrũri wa Misiri maramahinyĩrĩria.
10 ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
Nĩ ũndũ ũcio, thiĩ. Ndĩragũtũma kũrĩ Firaũni ũkarute andũ akwa a Isiraeli moime bũrũri wa Misiri.”
11 മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
No Musa akĩũria Ngai atĩrĩ, “Niĩ ndĩ ũ wa gũthiĩ kwa Firaũni ngarute andũ a Isiraeli moime bũrũri wa Misiri?”
12 അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
Nake Ngai agĩcookia atĩrĩ, “Ndĩrĩkoragwo hamwe nawe. Naguo ũndũ ũyũ nĩguo ũgaatuĩka kĩmenyithia gĩa atĩ nĩ niĩ ngũtũmĩte: Rĩrĩa ũkaaruta andũ a Isiraeli moime bũrũri wa Misiri, nĩmũkahooyagĩra Ngai kĩrĩma-inĩ gĩkĩ.”
13 മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
Musa akĩĩra Ngai atĩrĩ, “Ingĩthiĩ kũrĩ andũ a Isiraeli ndĩmeere atĩrĩ, ‘Nĩ Ngai wa maithe manyu wandũma kũrĩ inyuĩ,’ nao manjũũrie atĩrĩ, ‘Ngai ũcio etagwo atĩa?’ ngaamacookeria atĩa?”
14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
Ngai akĩĩra Musa atĩrĩ, “NIĨ NDŨIRE O TA ŨRĨA NDŨIRE. Ĩra andũ a Isiraeli atĩrĩ, Ũrĩa wĩtagwo ‘NIĨ NDŨIRE nĩwe ũndũmĩte kũrĩ inyuĩ.’”
15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
Ningĩ Ngai agĩcooka akĩĩra Musa atĩrĩ, “Ĩra andũ a Isiraeli atĩrĩ, ‘Jehova, o we Ngai wa maithe manyu, Ngai wa Iburahĩmu, na Ngai wa Isaaka na Ngai wa Jakubu nĩandũmĩte kũrĩ inyuĩ.’ Rĩĩrĩ nĩrĩo rĩĩtwa rĩakwa nginya tene, rĩĩtwa rĩrĩa ndĩĩririkanagwo narĩo kuuma njiarwa na njiarwa.
16 നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു.
“Thiĩ, ũcookanĩrĩrie athuuri a Isiraeli, ũmeere atĩrĩ, ‘Jehova, Ngai wa maithe manyu o we Ngai wa Iburahĩmu, na Isaaka, na Jakubu nĩanyumĩrĩire akanjĩĩra atĩrĩ: Nĩndorete na ngoona maũndũ marĩa mwĩkĩtwo kũu bũrũri wa Misiri,
17 മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
na nĩnduĩte nĩngũmũruta kuuma mĩnyamaro-inĩ yanyu kũu bũrũri wa Misiri, ndĩmũtware bũrũri wa Akaanani, na Ahiti, na Aamori, na Aperizi, na Ahivi, na Ajebusi, bũrũri ũrĩ bũthi wa iria na ũũkĩ.’
18 എന്നാൽ അവർ നിന്റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ.
“Athuuri acio a Isiraeli nĩmagagũthikĩrĩria. Ningĩ wee na athuuri acio nĩmũgathiĩ kũrĩ mũthamaki wa bũrũri wa Misiri na mũmwĩre atĩrĩ, ‘Jehova, o we Ngai wa Ahibirania, nĩarĩtie na ithuĩ. Nĩ ũndũ ũcio twĩtĩkĩrie tũthiĩ rũgendo rwa mĩthenya ĩtatũ werũ-inĩ tũkarutĩre Jehova Ngai witũ magongona.’
19 എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു.
No nĩnjũũĩ atĩ mũthamaki ũcio wa bũrũri wa Misiri ndakamwĩtĩkĩria mũthiĩ, tiga guoko gwakwa kwa hinya kũmũhatĩrĩirie gwĩka ũguo.
20 അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‌വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.
Nĩ ũndũ ũcio nĩngatambũrũkia guoko gwakwa hũũre andũ a Misiri na maũndũ mothe ma magegania marĩa ngeeka thĩinĩ wao. Thuutha ũcio, nĩakamwĩtĩkĩria mũthiĩ.
21 ഞാൻ മിസ്രയീമ്യർക്കു ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
“Na nĩngatũma mwĩtĩkĩrĩke nĩ andũ a Misiri, nĩgeetha rĩrĩa mũkoimagara, mũtikanathiĩ moko matheri.
22 ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.
Mũndũ-wa-nja o wothe Mũisiraeli nĩakahooya mũndũ wa itũũra rĩake, na ahooe mũndũ-wa-nja o wothe matũũranagia nake gwake nyũmba indo cia betha na thahabu o na nguo, iria mũkaahumba ciana cianyu cia aanake na cia airĩtu. Na nĩ ũndũ ũcio nĩmũgataha andũ acio a Misiri.”