< കൊലൊസ്സ്യർ 2 >

1 നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി,
ⲁ̅ϯⲟⲩⲱϣ ⲅⲁⲣ ⲉⲧⲣⲉⲧⲛ̅ⲉⲓⲙⲉ ϫⲉ ⲟⲩⲁϣ ⲛ̅ϭⲟⲧ ⲡⲉ ⲡⲁⲅⲱⲛ ⲉϯⲉⲓⲣⲉ ⲙ̅ⲙⲟϥ ϩⲁⲣⲱⲧⲛ̅. ⲙⲛ̅ⲛⲉⲧϩⲛ̅ⲗⲁⲟⲇⲓⲕⲓⲁ. ⲙⲛ̅ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲉⲙ̅ⲡⲟⲩⲛⲁⲩ ⲉⲡⲁϩⲟ ϩⲛ̅ⲧⲥⲁⲣⲝ̅.
2 അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
ⲃ̅ϫⲉⲕⲁⲥ ⲉⲣⲉⲡⲉⲩϩⲏⲧ ⲙ̅ⲧⲟⲛ ⲉⲁⲩⲧⲁϫⲣⲟⲟⲩ ϩⲛ̅ⲟⲩⲁⲅⲁⲡⲏ. ⲁⲩⲱ ⲉⲙⲛ̅ⲧⲣⲙ̅ⲙⲁⲟ ⲛⲓⲙ ⲙ̅ⲡⲧⲱⲧ ⲛ̅ϩⲏⲧ ⲛ̅ⲧⲙⲛ̅ⲧⲥⲁⲃⲉ ⲉⲡⲥⲟⲟⲩⲛ ⲙ̅ⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲙ̅ⲡⲛⲟⲩⲧⲉ.
3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
ⲅ̅ⲡⲁⲓ̈ ⲉⲧⲟⲩⲛ̅ϩⲏⲧϥ̅ ⲛ̅ϭⲓⲛⲁϩⲱⲱⲣ ⲧⲏⲣⲟⲩ ⲛ̅ⲧⲥⲟⲫⲓⲁ. ⲙⲛ̅ⲡⲥⲟⲟⲩⲛ ⲉⲩϩⲏⲡ.
4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.
ⲇ̅ⲡⲁⲓ̈ ⲉⲓ̈ϫⲱ ⲙ̅ⲙⲟϥ ϫⲉ ⲛ̅ⲛⲉⲗⲁⲁⲩ ⲣ̅ϩⲁⲗ ⲙ̅ⲙⲱⲧⲛ̅ ϩⲛ̅ϩⲉⲛϣⲁϫⲉ ⲉⲛⲉⲥⲱⲟⲩ·
5 ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.
ⲉ̅ⲉϣϫⲉϩⲛ̅ⲧⲥⲁⲣⲝ̅ ⲅⲁⲣ ⲉⲛϯϩⲁⲧⲉⲧⲏⲩⲧⲛ̅ ⲁⲛ. ⲁⲗⲗⲁ ϯⲛⲙ̅ⲙⲏⲧⲛ̅ ϩⲙ̅ⲡⲉⲡ̅ⲛ̅ⲁ̅ ⲉⲉⲓⲣⲁϣⲉ. ⲁⲩⲱ ⲉⲉⲓϭⲱϣⲧ̅ ⲉⲧⲉⲧⲛ̅ⲧⲁⲝⲓⲥ. ⲁⲩⲱ ⲡⲧⲁϫⲣⲟ ⲛ̅ⲧⲉⲧⲛ̅ⲡⲓⲥⲧⲓⲥ ⲉⲧϫⲓ ⲉϩⲟⲩⲛ ⲉⲡⲉⲭ̅ⲥ̅.
6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;
ⲋ̅ⲛ̅ⲑⲉ ϭⲉ ⲉⲛⲧⲁⲧⲉⲧⲛ̅ϫⲓ ⲙ̅ⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅ ⲡϫⲟⲉⲓⲥ ⲙⲟⲟϣⲉ ϩⲣⲁⲓ̈ ⲛ̅ϩⲏⲧϥ̅
7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ⲍ̅ⲉⲧⲉⲧⲛ̅ϫⲉⲛⲟⲩⲛⲉ ⲉⲃⲟⲗ. ⲁⲩⲱ ⲉⲩⲕⲱⲧ ⲙ̅ⲙⲱⲧⲛ̅ ⲛ̅ϩⲏⲧϥ̅. ⲉⲧⲉⲧⲛ̅ⲧⲁϫⲣⲏⲩ ϩⲛ̅ⲧⲡⲓⲥⲧⲓⲥ. ⲕⲁⲧⲁⲑⲉ ⲉⲛⲧⲁⲩⲧⲥⲁⲃⲉⲧⲏⲩⲧⲛ̅ ⲉⲧⲉⲧⲛ̅ⲣ̅ϩⲟⲩⲟ ϩⲛ̅ⲟⲩϣⲡ̅ϩⲙⲟⲧ.
8 തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.
ⲏ̅ϭⲱϣⲧ̅ ⲙⲏⲡⲱⲥ ⲛ̅ⲧⲉⲟⲩⲁ ϣⲱⲡⲉ ⲉϥϣⲱⲗ ⲙ̅ⲙⲱⲧⲛ̅ ⲉⲃⲟⲗ ϩⲓⲧⲛ̅ⲧⲉⲫⲓⲗⲟⲥⲟⲫⲓⲁ ⲙⲛ̅ⲧⲁⲡⲁⲧⲏ ⲉⲧϣⲟⲩⲉⲓⲧ. ⲕⲁⲧⲁⲙ̅ⲡⲁⲣⲁⲇⲟⲥⲓⲥ ⲛ̅ⲛ̅ⲣⲱⲙⲉ. ⲕⲁⲧⲁⲛⲉⲥⲧⲟⲓⲭⲓⲟⲛ ⲙ̅ⲡⲕⲟⲥⲙⲟⲥ. ⲉⲛⲕⲁⲧⲁⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅ ⲁⲛ.
9 അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
ⲑ̅ϫⲉ ⲉⲣⲉⲡϫⲱⲕ ⲧⲏⲣϥ̅ ⲛ̅ⲧⲙⲛ̅ⲧⲛⲟⲩⲧⲉ ⲟⲩⲏϩ ⲛ̅ϩⲏⲧϥ̅ ⲥⲱⲙⲁⲧⲓⲕⲱⲥ.
10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
ⲓ̅ⲁⲩⲱ ⲉⲧⲉⲧⲛ̅ϣⲟⲟⲡ ⲛ̅ϩⲏⲧϥ̅ ⲉⲧⲉⲧⲛ̅ϫⲏⲕ ⲉⲃⲟⲗ ⲉⲧⲉⲡⲁⲓ̈ ⲡⲉ ⲧⲁⲡⲉ ⲛ̅ⲁⲣⲭⲏ ⲛⲓⲙ ϩⲓⲉⲝⲟⲩⲥⲓⲁ ⲛⲓⲙ.
11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
ⲓ̅ⲁ̅ⲡⲁⲓ̈ ⲟⲛ ⲉⲛⲧⲁⲩⲥⲃ̅ⲃⲉⲧⲏⲩⲧⲛ̅ ⲛ̅ϩⲏⲧϥ̅ ϩⲛ̅ⲟⲩⲥⲃ̅ⲃⲉ ⲁϫⲛ̅ϭⲓϫ ϩⲙ̅ⲡⲕⲱⲕⲁϩⲏⲩ ⲙ̅ⲡⲥⲱⲙⲁ ⲛ̅ⲧⲥⲁⲣⲝ̅ ϩⲙ̅ⲡⲥⲃ̅ⲃⲉ ⲙ̅ⲡⲉⲭ̅ⲥ̅.
12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു,
ⲓ̅ⲃ̅ⲉⲁⲩⲧⲉⲙⲥ̅ⲧⲏⲩⲧⲛ̅ ⲛⲙ̅ⲙⲁϥ ϩⲙ̅ⲡⲃⲁⲡⲧⲓⲥⲙⲁ. ⲡⲁⲓ̈ ⲟⲛ ⲉⲛⲧⲁⲧⲉⲧⲛ̅ⲧⲱⲟⲩⲛ ⲛ̅ϩⲏⲧϥ̅ ϩⲛ̅ⲧⲡⲓⲥⲧⲓⲥ ⲛ̅ⲧⲉⲛⲉⲣⲅⲓⲁ ⲙ̅ⲡⲛⲟⲩⲧⲉ. ⲡⲁⲓ̈ ⲉⲛⲧⲁϥⲧⲟⲩⲛⲟⲥϥ̅ ⲉⲃⲟⲗ ϩⲛ̅ⲛⲉⲧⲙⲟⲟⲩⲧ.
13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
ⲓ̅ⲅ̅ⲁⲩⲱ ⲛ̅ⲧⲱⲧⲛ̅ ⲉⲧⲉⲧⲛ̅ⲙⲟⲟⲩⲧ ϩⲛ̅ⲙ̅ⲡⲁⲣⲁⲡⲧⲱⲙⲁ ⲙⲛ̅ⲧⲙⲛ̅ⲧⲁⲧⲥⲃ̅ⲃⲉ ⲛ̅ⲧⲉⲧⲛ̅ⲥⲁⲣⲝ̅. ⲁϥⲧⲁⲛϩⲉⲧⲧⲏⲩⲧⲛ̅ ⲛⲙ̅ⲙⲁϥ. ⲉⲁϥⲕⲱ ⲛⲏⲧⲛ̅ ⲉⲃⲟⲗ ⲛ̅ⲛⲉⲧⲛ̅ⲡⲁⲣⲁⲡⲧⲱⲙⲁ ⲧⲏⲣⲟⲩ.
14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
ⲓ̅ⲇ̅ⲉⲁϥϥⲱⲧⲉ ⲉⲃⲟⲗ ⲙ̅ⲡⲭⲓⲣⲟⲅⲣⲁⲫⲟⲛ ⲉⲧⲉⲣⲟⲛ ϩⲛ̅ⲛ̅ⲇⲟⲅⲙⲁ. ⲡⲁⲓ̈ ⲉⲛⲉϥϣⲟⲟⲡ ⲟⲩⲃⲏⲛ. ⲁϥϥⲓ ⲙ̅ⲙⲟϥ ⲛ̅ⲧⲙⲏⲧⲉ. ⲁϥⲱϥⲧ̅ ⲙ̅ⲙⲟϥ ⲉⲡⲉⲥ̅xⲟ̅ⲥ̅.
15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
ⲓ̅ⲉ̅ⲉⲁϥⲕⲁⲁϥⲕⲁϩⲏⲩ ⲛ̅ⲛ̅ⲁⲣⲭⲏ ⲙⲛ̅ⲛⲉ(ⲝⲟⲩⲥⲓⲁ) ⲁⲩⲱ ⲁϥⲟⲩⲟⲛϩⲟⲩ ⲉⲃⲟⲗ. ⲉⲁϥⲧϫⲁⲉⲓⲟϥ ⲉⲃⲟⲗ ϩⲛ̅ⲟⲩⲡⲁⲣϩⲏⲥⲓⲁ ϩⲣⲁⲓ̈ ⲛ̅ϩⲏⲧϥ̅.
16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
ⲓ̅ⲋ̅ⲙ̅ⲡⲣ̅ⲧⲣⲉⲗⲁⲁⲩ ϭⲉ ⲕⲣⲓ(ⲛⲉ) ⲙⲙⲱⲧⲛ̅. ⲏ̅ ϩⲛ̅ⲟⲩⲱⲙ. ⲏ̅ ϩⲛ̅ⲟⲩⲥⲱ ⲏ̅ ϩⲛ̅ⲟⲩⲙⲉⲣⲟⲥ ⲛ̅ϣⲁ. ⲏ̅ ⲛ̅ⲥⲟⲩⲁ. ⲏ̅ ⲛ̅ⲥⲁⲃⲃⲁⲧⲟⲛ.
17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
ⲓ̅ⲍ̅ⲛⲁⲓ̈ ⲉⲧϣⲟⲟⲡ ⲛ̅ϩⲁⲓ̈ⲃⲉⲥ ⲛ̅ⲛⲉⲧⲛⲁϣⲱⲡⲉ. ⲡⲥⲱⲙⲁ ⲇⲉ ⲙ̅ⲡⲉⲭ̅ⲥ̅
18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
ⲓ̅ⲏ̅ⲙ̅ⲡⲣ̅ⲧⲣⲉⲗⲁⲁⲩ ⲃⲉⲣⲉⲧⲏⲩⲧⲛ̅ ⲛ̅ϩⲏⲧϥ̅. ⲉϥⲟⲩⲱϣ ϩⲛ̅ⲟⲩⲑⲃ̅ⲃⲓⲟ. ⲙⲛ̅ⲡϣⲙ̅ϣⲉ ⲛ̅ⲛ̅ⲁⲅⲅⲉⲗⲟⲥ. ⲛⲉⲛⲧⲁϥⲛⲁⲩ ⲉⲣⲟⲟⲩ ⲉϥⲙⲟⲟϣⲉ ⲉⲓⲕⲏ. ⲉϥϫⲟⲥⲉ ⲛ̅ϩⲏⲧ ϩⲓⲧⲙ̅ⲡϩⲏⲧ ⲛ̅ⲧⲉϥⲥⲁⲣⲝ̅.
19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.
ⲓ̅ⲑ̅ⲁⲩⲱ ⲉⲛϥ̅ⲁⲙⲁϩⲧⲉ ⲁⲛ ⲛ̅ⲧⲁⲡⲉ. ⲧⲁⲓ̈ ⲉⲧⲉⲣⲉⲡⲥⲱⲙⲁ ⲧⲏⲣϥ̅ ϫⲓ ⲉⲃⲟⲗ ⲛ̅ϩⲏⲧⲥ̅ ϩⲓⲧⲛ̅ⲛⲉⲧⲣⲁ ⲙⲛ̅ⲙ̅ⲙⲣ̅ⲣⲉ. ⲉⲩⲕⲱⲧ ⲙ̅ⲙⲟϥ. ⲁⲩⲱ ⲉϥⲁⲓ̈ⲁⲓ̈. ϥⲁⲩⲝⲁⲛⲉ ⲛ̅ⲧⲁⲩⲝⲏⲥⲓⲥ ⲙ̅ⲡⲛⲟⲩⲧⲉ.
20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ
ⲕ̅ⲉϣϫⲉⲁⲧⲉⲧⲛ̅ⲙⲟⲩ ⲙⲛ̅ⲡⲉⲭ̅ⲥ̅ ⲉⲃⲟⲗ ϩⲛ̅ⲛⲉⲥⲧⲟⲓⲭⲓⲟⲛ ⲙ̅ⲡⲕⲟⲥⲙⲟⲥ. ⲁϩⲣⲱⲧⲛ̅ ⲧⲉⲧⲛ̅ⲇⲟⲅⲙⲁⲧⲓⲍⲉ ϩⲙ̅ⲡⲕⲟⲥⲙⲟⲥ ⲛ̅ⲑⲉ ⲛ̅ⲛⲉⲧⲟⲛϩ̅.
21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
ⲕ̅ⲁ̅ⲙ̅ⲡⲣ̅ϫⲱϩ ⲟⲩⲇⲉ ⲙ̅ⲡⲣ̅ϫⲓϯⲡⲉ. ⲟⲩⲇⲉ ⲙ̅ⲡⲣ̅ϩⲱⲛ ⲉϩⲟⲩⲛ.
22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
ⲕ̅ⲃ̅ⲛⲁⲓ̈ ⲧⲏⲣⲟⲩ ⲉⲩϣⲟⲟⲡ ⲉⲩⲧⲁⲕⲟ ⲙ̅ⲡⲉⲧⲥ̅ⲧⲟ ⲉⲃⲟⲗ. ⲕⲁⲧⲁⲛ̅ϩⲱⲛ. ⲁⲩⲱ ⲛⲉⲥⲃⲱ ⲛ̅ⲛ̅ⲣⲱⲙⲉ.
23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
ⲕ̅ⲅ̅ⲛⲁⲓ̈ ⲙⲉⲛ ⲉⲩⲛⲧⲁⲩ ⲙ̅ⲙⲁⲩ ⲛ̅ⲟⲩϣⲁϫⲉ ⲛ̅ⲥⲟⲫⲓⲁ ϩⲛ̅ⲟⲩⲟⲩⲱϣ ⲛ̅ϣⲙ̅ϣⲉ. ⲙⲛ̅ⲟⲩⲑⲃ̅ⲃⲓⲟ. ⲙⲛ̅ⲟⲩⲙⲛ̅ⲧⲁⲧϯⲥⲟ ⲙ̅ⲡⲥⲱⲙⲁ ϩⲛ̅ⲟⲩϯⲙⲏ ⲁⲛ ⲡⲣⲟⲥⲡⲥⲉⲓ ⲛ̅ⲧⲥⲁⲣⲝ̅·

< കൊലൊസ്സ്യർ 2 >