< കൊലൊസ്സ്യർ 1 >

1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു:
ਈਸ਼੍ਵਰਸ੍ਯੇੱਛਯਾ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਪ੍ਰੇਰਿਤਃ ਪੌਲਸ੍ਤੀਮਥਿਯੋ ਭ੍ਰਾਤਾ ਚ ਕਲਸੀਨਗਰਸ੍ਥਾਨ੍ ਪਵਿਤ੍ਰਾਨ੍ ਵਿਸ਼੍ਵਸ੍ਤਾਨ੍ ਖ੍ਰੀਸ਼਼੍ਟਾਸ਼੍ਰਿਤਭ੍ਰਾਤ੍ਰੁʼਨ੍ ਪ੍ਰਤਿ ਪਤ੍ਰੰ ਲਿਖਤਃ|
2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ਅਸ੍ਮਾਕੰ ਤਾਤ ਈਸ਼੍ਵਰਃ ਪ੍ਰਭੁ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ਼੍ਚ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਪ੍ਰਸਾਦੰ ਸ਼ਾਨ੍ਤਿਞ੍ਚ ਕ੍ਰਿਯਾਸ੍ਤਾਂ|
3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,
ਖ੍ਰੀਸ਼਼੍ਟੇ ਯੀਸ਼ੌ ਯੁਸ਼਼੍ਮਾਕੰ ਵਿਸ਼੍ਵਾਸਸ੍ਯ ਸਰ੍ੱਵਾਨ੍ ਪਵਿਤ੍ਰਲੋਕਾਨ੍ ਪ੍ਰਤਿ ਪ੍ਰੇਮ੍ਨਸ਼੍ਚ ਵਾਰ੍ੱਤਾਂ ਸ਼੍ਰੁਤ੍ਵਾ
4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും
ਵਯੰ ਸਦਾ ਯੁਸ਼਼੍ਮਦਰ੍ਥੰ ਪ੍ਰਾਰ੍ਥਨਾਂ ਕੁਰ੍ੱਵਨ੍ਤਃ ਸ੍ਵਰ੍ਗੇ ਨਿਹਿਤਾਯਾ ਯੁਸ਼਼੍ਮਾਕੰ ਭਾਵਿਸਮ੍ਪਦਃ ਕਾਰਣਾਤ੍ ਸ੍ਵਕੀਯਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਤਾਤਮ੍ ਈਸ਼੍ਵਰੰ ਧਨ੍ਯੰ ਵਦਾਮਃ|
5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
ਯੂਯੰ ਤਸ੍ਯਾ ਭਾਵਿਸਮ੍ਪਦੋ ਵਾਰ੍ੱਤਾਂ ਯਯਾ ਸੁਸੰਵਾਦਰੂਪਿਣ੍ਯਾ ਸਤ੍ਯਵਾਣ੍ਯਾ ਜ੍ਞਾਪਿਤਾਃ
6 ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
ਸਾ ਯਦ੍ਵਤ੍ ਕ੍ਰੁʼਸ੍ਨੰ ਜਗਦ੍ ਅਭਿਗੱਛਤਿ ਤਦ੍ਵਦ੍ ਯੁਸ਼਼੍ਮਾਨ੍ ਅਪ੍ਯਭ੍ਯਗਮਤ੍, ਯੂਯਞ੍ਚ ਯਦ੍ ਦਿਨਮ੍ ਆਰਭ੍ਯੇਸ਼੍ਵਰਸ੍ਯਾਨੁਗ੍ਰਹਸ੍ਯ ਵਾਰ੍ੱਤਾਂ ਸ਼੍ਰੁਤ੍ਵਾ ਸਤ੍ਯਰੂਪੇਣ ਜ੍ਞਾਤਵਨ੍ਤਸ੍ਤਦਾਰਭ੍ਯ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ(ਅ)ਪਿ ਫਲਤਿ ਵਰ੍ੱਧਤੇ ਚ|
7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;
ਅਸ੍ਮਾਕੰ ਪ੍ਰਿਯਃ ਸਹਦਾਸੋ ਯੁਸ਼਼੍ਮਾਕੰ ਕ੍ਰੁʼਤੇ ਚ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਵਿਸ਼੍ਵਸ੍ਤਪਰਿਚਾਰਕੋ ਯ ਇਪਫ੍ਰਾਸ੍ਤਦ੍ ਵਾਕ੍ਯੰ
8 അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.
ਯੁਸ਼਼੍ਮਾਨ੍ ਆਦਿਸ਼਼੍ਟਵਾਨ੍ ਸ ਏਵਾਸ੍ਮਾਨ੍ ਆਤ੍ਮਨਾ ਜਨਿਤੰ ਯੁਸ਼਼੍ਮਾਕੰ ਪ੍ਰੇਮ ਜ੍ਞਾਪਿਤਵਾਨ੍|
9 അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.
ਵਯੰ ਯਦ੍ ਦਿਨਮ੍ ਆਰਭ੍ਯ ਤਾਂ ਵਾਰ੍ੱਤਾਂ ਸ਼੍ਰੁਤਵਨ੍ਤਸ੍ਤਦਾਰਭ੍ਯ ਨਿਰਨ੍ਤਰੰ ਯੁਸ਼਼੍ਮਾਕੰ ਕ੍ਰੁʼਤੇ ਪ੍ਰਾਰ੍ਥਨਾਂ ਕੁਰ੍ੰਮਃ ਫਲਤੋ ਯੂਯੰ ਯਤ੍ ਪੂਰ੍ਣਾਭ੍ਯਾਮ੍ ਆਤ੍ਮਿਕਜ੍ਞਾਨਵੁੱਧਿਭ੍ਯਾਮ੍ ਈਸ਼੍ਵਰਸ੍ਯਾਭਿਤਮੰ ਸਮ੍ਪੂਰ੍ਣਰੂਪੇਣਾਵਗੱਛੇਤ,
10 നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
ਪ੍ਰਭੋ ਰ੍ਯੋਗ੍ਯੰ ਸਰ੍ੱਵਥਾ ਸਨ੍ਤੋਸ਼਼ਜਨਕਞ੍ਚਾਚਾਰੰ ਕੁਰ੍ੱਯਾਤਾਰ੍ਥਤ ਈਸ਼੍ਵਰਜ੍ਞਾਨੇ ਵਰ੍ੱਧਮਾਨਾਃ ਸਰ੍ੱਵਸਤ੍ਕਰ੍ੰਮਰੂਪੰ ਫਲੰ ਫਲੇਤ,
11 സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും
ਯਥਾ ਚੇਸ਼੍ਵਰਸ੍ਯ ਮਹਿਮਯੁਕ੍ਤਯਾ ਸ਼ਕ੍ਤ੍ਯਾ ਸਾਨਨ੍ਦੇਨ ਪੂਰ੍ਣਾਂ ਸਹਿਸ਼਼੍ਣੁਤਾਂ ਤਿਤਿਕ੍ਸ਼਼ਾਞ੍ਚਾਚਰਿਤੁੰ ਸ਼ਕ੍ਸ਼਼੍ਯਥ ਤਾਦ੍ਰੁʼਸ਼ੇਨ ਪੂਰ੍ਣਬਲੇਨ ਯਦ੍ ਬਲਵਨ੍ਤੋ ਭਵੇਤ,
12 വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
ਯਸ਼੍ਚ ਪਿਤਾ ਤੇਜੋਵਾਸਿਨਾਂ ਪਵਿਤ੍ਰਲੋਕਾਨਾਮ੍ ਅਧਿਕਾਰਸ੍ਯਾਂਸ਼ਿਤ੍ਵਾਯਾਸ੍ਮਾਨ੍ ਯੋਗ੍ਯਾਨ੍ ਕ੍ਰੁʼਤਵਾਨ੍ ਤੰ ਯਦ੍ ਧਨ੍ਯੰ ਵਦੇਤ ਵਰਮ੍ ਏਨੰ ਯਾਚਾਮਹੇ|
13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
ਯਤਃ ਸੋ(ਅ)ਸ੍ਮਾਨ੍ ਤਿਮਿਰਸ੍ਯ ਕਰ੍ੱਤ੍ਰੁʼਤ੍ਵਾਦ੍ ਉੱਧ੍ਰੁʼਤ੍ਯ ਸ੍ਵਕੀਯਸ੍ਯ ਪ੍ਰਿਯਪੁਤ੍ਰਸ੍ਯ ਰਾਜ੍ਯੇ ਸ੍ਥਾਪਿਤਵਾਨ੍|
14 അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
ਤਸ੍ਮਾਤ੍ ਪੁਤ੍ਰਾਦ੍ ਵਯੰ ਪਰਿਤ੍ਰਾਣਮ੍ ਅਰ੍ਥਤਃ ਪਾਪਮੋਚਨੰ ਪ੍ਰਾਪ੍ਤਵਨ੍ਤਃ|
15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
ਸ ਚਾਦ੍ਰੁʼਸ਼੍ਯਸ੍ਯੇਸ਼੍ਵਰਸ੍ਯ ਪ੍ਰਤਿਮੂਰ੍ਤਿਃ ਕ੍ਰੁʼਤ੍ਸ੍ਨਾਯਾਃ ਸ੍ਰੁʼਸ਼਼੍ਟੇਰਾਦਿਕਰ੍ੱਤਾ ਚ|
16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ਯਤਃ ਸਰ੍ੱਵਮੇਵ ਤੇਨ ਸਸ੍ਰੁʼਜੇ ਸਿੰਹਾਸਨਰਾਜਤ੍ਵਪਰਾਕ੍ਰਮਾਦੀਨਿ ਸ੍ਵਰ੍ਗਮਰ੍ੱਤ੍ਯਸ੍ਥਿਤਾਨਿ ਦ੍ਰੁʼਸ਼੍ਯਾਦ੍ਰੁʼਸ਼੍ਯਾਨਿ ਵਸ੍ਤੂਨਿ ਸਰ੍ੱਵਾਣਿ ਤੇਨੈਵ ਤਸ੍ਮੈ ਚ ਸਸ੍ਰੁʼਜਿਰੇ|
17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
ਸ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਆਦਿਃ ਸਰ੍ੱਵੇਸ਼਼ਾਂ ਸ੍ਥਿਤਿਕਾਰਕਸ਼੍ਚ|
18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
ਸ ਏਵ ਸਮਿਤਿਰੂਪਾਯਾਸ੍ਤਨੋ ਰ੍ਮੂਰ੍ੱਧਾ ਕਿਞ੍ਚ ਸਰ੍ੱਵਵਿਸ਼਼ਯੇ ਸ ਯਦ੍ ਅਗ੍ਰਿਯੋ ਭਵੇਤ੍ ਤਦਰ੍ਥੰ ਸ ਏਵ ਮ੍ਰੁʼਤਾਨਾਂ ਮਧ੍ਯਾਤ੍ ਪ੍ਰਥਮਤ ਉੱਥਿਤੋ(ਅ)ਗ੍ਰਸ਼੍ਚ|
19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
ਯਤ ਈਸ਼੍ਵਰਸ੍ਯ ਕ੍ਰੁʼਤ੍ਸ੍ਨੰ ਪੂਰ੍ਣਤ੍ਵੰ ਤਮੇਵਾਵਾਸਯਿਤੁੰ
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
ਕ੍ਰੁਸ਼ੇ ਪਾਤਿਤੇਨ ਤਸ੍ਯ ਰਕ੍ਤੇਨ ਸਨ੍ਧਿੰ ਵਿਧਾਯ ਤੇਨੈਵ ਸ੍ਵਰ੍ਗਮਰ੍ੱਤ੍ਯਸ੍ਥਿਤਾਨਿ ਸਰ੍ੱਵਾਣਿ ਸ੍ਵੇਨ ਸਹ ਸਨ੍ਧਾਪਯਿਤੁਞ੍ਚੇਸ਼੍ਵਰੇਣਾਭਿਲੇਸ਼਼ੇ|
21 മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
ਪੂਰ੍ੱਵੰ ਦੂਰਸ੍ਥਾ ਦੁਸ਼਼੍ਕ੍ਰਿਯਾਰਤਮਨਸ੍ਕਤ੍ਵਾਤ੍ ਤਸ੍ਯ ਰਿਪਵਸ਼੍ਚਾਸ੍ਤ ਯੇ ਯੂਯੰ ਤਾਨ੍ ਯੁਸ਼਼੍ਮਾਨ੍ ਅਪਿ ਸ ਇਦਾਨੀਂ ਤਸ੍ਯ ਮਾਂਸਲਸ਼ਰੀਰੇ ਮਰਣੇਨ ਸ੍ਵੇਨ ਸਹ ਸਨ੍ਧਾਪਿਤਵਾਨ੍|
22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
ਯਤਃ ਸ ਸ੍ਵਸੰਮੁਖੇ ਪਵਿਤ੍ਰਾਨ੍ ਨਿਸ਼਼੍ਕਲਙ੍ਕਾਨ੍ ਅਨਿਨ੍ਦਨੀਯਾਂਸ਼੍ਚ ਯੁਸ਼਼੍ਮਾਨ੍ ਸ੍ਥਾਪਯਿਤੁਮ੍ ਇੱਛਤਿ|
23 ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
ਕਿਨ੍ਤ੍ਵੇਤਦਰ੍ਥੰ ਯੁਸ਼਼੍ਮਾਭਿ ਰ੍ਬੱਧਮੂਲੈਃ ਸੁਸ੍ਥਿਰੈਸ਼੍ਚ ਭਵਿਤਵ੍ਯਮ੍, ਆਕਾਸ਼ਮਣ੍ਡਲਸ੍ਯਾਧਃਸ੍ਥਿਤਾਨਾਂ ਸਰ੍ੱਵਲੋਕਾਨਾਂ ਮਧ੍ਯੇ ਚ ਘੁਸ਼਼੍ਯਮਾਣੋ ਯਃ ਸੁਸੰਵਾਦੋ ਯੁਸ਼਼੍ਮਾਭਿਰਸ਼੍ਰਾਵਿ ਤੱਜਾਤਾਯਾਂ ਪ੍ਰਤ੍ਯਾਸ਼ਾਯਾਂ ਯੁਸ਼਼੍ਮਾਭਿਰਚਲੈ ਰ੍ਭਵਿਤਵ੍ਯੰ|
24 ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
ਤਸ੍ਯ ਸੁਸੰਵਾਦਸ੍ਯੈਕਃ ਪਰਿਚਾਰਕੋ ਯੋ(ਅ)ਹੰ ਪੌਲਃ ਸੋ(ਅ)ਹਮ੍ ਇਦਾਨੀਮ੍ ਆਨਨ੍ਦੇਨ ਯੁਸ਼਼੍ਮਦਰ੍ਥੰ ਦੁਃਖਾਨਿ ਸਹੇ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਕ੍ਲੇਸ਼ਭੋਗਸ੍ਯ ਯੋਂਸ਼ੋ(ਅ)ਪੂਰ੍ਣਸ੍ਤਮੇਵ ਤਸ੍ਯ ਤਨੋਃ ਸਮਿਤੇਃ ਕ੍ਰੁʼਤੇ ਸ੍ਵਸ਼ਰੀਰੇ ਪੂਰਯਾਮਿ ਚ|
25 നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
ਯਤ ਈਸ਼੍ਵਰਸ੍ਯ ਮਨ੍ਤ੍ਰਣਯਾ ਯੁਸ਼਼੍ਮਦਰ੍ਥਮ੍ ਈਸ਼੍ਵਰੀਯਵਾਕ੍ਯਸ੍ਯ ਪ੍ਰਚਾਰਸ੍ਯ ਭਾਰੋ ਮਯਿ ਸਮਪਿਤਸ੍ਤਸ੍ਮਾਦ੍ ਅਹੰ ਤਸ੍ਯਾਃ ਸਮਿਤੇਃ ਪਰਿਚਾਰਕੋ(ਅ)ਭਵੰ|
26 അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. (aiōn g165)
ਤਤ੍ ਨਿਗੂਢੰ ਵਾਕ੍ਯੰ ਪੂਰ੍ੱਵਯੁਗੇਸ਼਼ੁ ਪੂਰ੍ੱਵਪੁਰੁਸ਼਼ੇਭ੍ਯਃ ਪ੍ਰੱਛੰਨਮ੍ ਆਸੀਤ੍ ਕਿਨ੍ਤ੍ਵਿਦਾਨੀਂ ਤਸ੍ਯ ਪਵਿਤ੍ਰਲੋਕਾਨਾਂ ਸੰਨਿਧੌ ਤੇਨ ਪ੍ਰਾਕਾਸ਼੍ਯਤ| (aiōn g165)
27 അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
ਯਤੋ ਭਿੰਨਜਾਤੀਯਾਨਾਂ ਮਧ੍ਯੇ ਤਤ੍ ਨਿਗੂਢਵਾਕ੍ਯੰ ਕੀਦ੍ਰੁʼੱਗੌਰਵਨਿਧਿਸਮ੍ਬਲਿਤੰ ਤਤ੍ ਪਵਿਤ੍ਰਲੋਕਾਨ੍ ਜ੍ਞਾਪਯਿਤੁਮ੍ ਈਸ਼੍ਵਰੋ(ਅ)ਭ੍ਯਲਸ਼਼ਤ੍| ਯੁਸ਼਼੍ਮਨ੍ਮਧ੍ਯਵਰ੍ੱਤੀ ਖ੍ਰੀਸ਼਼੍ਟ ਏਵ ਸ ਨਿਧਿ ਰ੍ਗੈਰਵਾਸ਼ਾਭੂਮਿਸ਼੍ਚ|
28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
ਤਸ੍ਮਾਦ੍ ਵਯੰ ਤਮੇਵ ਘੋਸ਼਼ਯਨ੍ਤੋ ਯਦ੍ ਏਕੈਕੰ ਮਾਨਵੰ ਸਿੱਧੀਭੂਤੰ ਖ੍ਰੀਸ਼਼੍ਟੇ ਸ੍ਥਾਪਯੇਮ ਤਦਰ੍ਥਮੇਕੈਕੰ ਮਾਨਵੰ ਪ੍ਰਬੋਧਯਾਮਃ ਪੂਰ੍ਣਜ੍ਞਾਨੇਨ ਚੈਕੈਕੰ ਮਾਨਵੰ ਉਪਦਿਸ਼ਾਮਃ|
29 അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
ਏਤਦਰ੍ਥੰ ਤਸ੍ਯ ਯਾ ਸ਼ਕ੍ਤਿਃ ਪ੍ਰਬਲਰੂਪੇਣ ਮਮ ਮਧ੍ਯੇ ਪ੍ਰਕਾਸ਼ਤੇ ਤਯਾਹੰ ਯਤਮਾਨਃ ਸ਼੍ਰਾਭ੍ਯਾਮਿ|

< കൊലൊസ്സ്യർ 1 >