< ആമോസ് 2 >
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Moabi, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩacinire mahĩndĩ ma mũthamaki wa Edomu, magĩtuĩka ta coka,
2 ഞാൻ മോവാബിൽ ഒരു തീ അയക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടും കൂടെ മരിക്കും.
nĩngaitĩrĩria Moabi mwaki ũrĩa ũgaacina ciĩhitho iria nũmu cia Keriothu. Moabi nĩakagũa thĩ na mũrurumo mũnene, gatagatĩ-inĩ ka mbugĩrĩrio ya mbaara, na kũhuhwo kwa mũgambo wa karumbeta.
3 ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ചു, അതിന്റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Nĩngananga mwathi wakuo, na njũrage anene ake othe hamwe nake,” ũguo nĩguo Jehova ekuuga.
4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Juda, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩmaregete watho wa Jehova, na makaaga kũrũmia irĩra ciake cia watho wa kũrũmĩrĩrwo, tondũ nĩmahĩtithĩtio nĩ ngai cia maheeni, ngai iria maithe mao ma tene maarũmagĩrĩra.
5 ഞാൻ യെഹൂദയിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
Nĩngaitĩrĩria Juda mwaki ũrĩa ũgaacina ciĩhitho iria nũmu cia Jerusalemu.”
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
Jehova ekuuga atĩrĩ; “Nĩ ũndũ wa mehia matatũ ma Isiraeli, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Mendagia andũ arĩa athingu betha, na arĩa abatari-rĩ, makamendia nyamũga igĩrĩ.
7 അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു: എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.
Marangagĩrĩria mĩtwe ya arĩa athĩĩni taarĩ rũkũngũ rwa thĩ, na makaagithia kĩhooto arĩa ahinyĩrĩrie. Mũndũ na ithe makomaga na mũirĩtu ũmwe, nĩ ũndũ ũcio magathaahia rĩĩtwa rĩakwa itheru.
8 അവർ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവെച്ചു കുടിക്കയും ചെയ്യുന്നു.
Makomaga harĩa hothe harĩ na kĩgongona, magakomera nguo iria irutĩtwo irũgamĩrĩre thiirĩ. Kũu thĩinĩ wa nyũmba ya ngai yao, nĩkuo manyuuagĩra ndibei ĩrĩa ĩrutĩtwo ya ndooco.
9 ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
“Nĩndanangire Aamori mehere mbere yao, o na gũtuĩka maarĩ araihu ta mĩtĩ ya mĩtarakwa, na marĩ na hinya ta mĩtĩ ya mĩgandi. Nĩndanangire matunda make kuuma na igũrũ, na ngĩananga mĩri yake kuuma na thĩ.
10 ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിന്നു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽകൂടി നടത്തി.
“Ndakwambatirie ngĩkũruta bũrũri wa Misiri, na ngĩgũtongoria mĩaka mĩrongo ĩna kũu werũ-inĩ, nĩguo ngũhe bũrũri wa Aamori.
11 ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.
Ningĩ nĩndarahũrire anabii kuuma kũrĩ ariũ aku, na ngĩarahũra Anaziri kuuma kũrĩ aanake aku. Githĩ ũcio ti ũhoro wa ma, inyuĩ andũ a Isiraeli?” ũguo nĩguo Jehova ekuuga.
12 എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.
“No inyuĩ nĩmwaheire Anaziri ndibei manyue, na mũgĩatha anabii matikanarathe ũndũ.
13 കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്തു അമർത്തിക്കളയും.
“Na rĩrĩ, niĩ nĩngamũhehenja o ta ũrĩa ngaari ĩiyũrĩte ngano ĩhehenjaga.
14 അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
Mũndũ ũrĩa ũrĩ ihenya ndakahota kwĩhonokia. Ũrĩa ũrĩ hinya ndagateithio nĩ hinya ũcio wake, nayo njamba ya ita ndĩkahonokia muoyo wayo.
15 വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
Mũrathi na mĩguĩ ndakeyũmĩrĩria, na mũthigari ũrĩa ũhiũkaga ndakahota kũũra, na ũrĩa ũhaicĩte mbarathi ndakahonokia muoyo wake.
16 വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു.
O nacio njamba cia ita iria nyũmĩrĩru mũno, ikoora irĩ njaga mũthenya ũcio,” ũguo nĩguo Jehova ekuuga.