< അപ്പൊ. പ്രവൃത്തികൾ 13 >
1 അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
ⲁ̅ⲚⲈ ⲞⲨⲞⲚ ϨⲀⲚⲠⲢⲞⲪⲎⲦⲎⲤ ⲆⲈ ⲚⲈⲘ ϨⲀⲚⲢⲈϤϮⲤⲂⲰ ϦⲈⲚϮⲈⲔⲔⲖⲎⲤⲒⲀ ⲚⲦⲈⲦⲀⲚϮⲞⲬⲒⲀ ⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲒⲘⲰⲚ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲚⲒⲔⲈⲢ ⲚⲈⲘ ⲖⲞⲨⲔⲒⲞⲤ ⲠⲒⲔⲨⲢⲒⲚⲚⲈⲞⲤ ⲚⲈⲘ ⲘⲀⲚⲀⲎ ⲠⲒϢⲪⲎⲢ ⲚϢⲀⲚϢ ⲚⲦⲈⲎⲢⲰⲆⲎⲤ ⲠⲒⲦⲈⲦⲢⲀⲀⲢⲬⲎⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ
2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
ⲃ̅ⲈⲨϢⲈⲘϢⲒ ⲆⲈ ⲘⲠϬⲞⲒⲤ ⲈⲨⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲠⲈϪⲈ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ϪⲈ ⲪⲰⲢϪ ⲚⲎⲒ ⲈⲂⲞⲖ ⲘⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ ⲈⲠⲒϨⲰⲂ ⲈⲦⲀⲒⲐⲀϨⲘⲞⲨ ⲈⲢⲞϤ.
3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
ⲅ̅ⲦⲞⲦⲈ ⲈⲦⲀⲨⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲞⲨⲞϨ ⲈⲦⲀⲨⲦⲰⲂϨ ⲀⲨⲬⲀϪⲒϪ ⲈϪⲰⲞⲨ ⲞⲨⲞϨ ⲀⲨⲬⲀⲨ ⲈⲂⲞⲖ.
4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
ⲇ̅ⲚⲐⲰⲞⲨ ⲘⲈⲚ ⲞⲨⲚ ⲈⲦⲀⲨⲞⲨⲞⲢⲠⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ ⲀⲨⲒ ⲈϨⲢⲎⲒ ⲈⲤⲈⲖⲈⲨⲔⲒⲀ ⲈⲂⲞⲖ ⲘⲘⲀⲨ ⲀⲨⲈⲢϨⲰⲦ ⲈⲔⲨⲠⲢⲞⲤ.
5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
ⲉ̅ⲞⲨⲞϨ ⲈⲦⲀⲨⲒ ⲈⲤⲀⲖⲀⲘⲒⲚⲎ ⲚⲀⲨϨⲒⲰⲒϢ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚⲚⲒⲤⲨⲚⲀⲄⲰⲄⲎ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ ⲚⲀⲢⲈ ⲠⲔⲈⲒⲰⲀⲚⲚⲎⲤ ⲆⲈ ⲚⲈⲘⲰⲞⲨ ⲈϤⲞⲒ ⲚⲢⲈϤϢⲈⲘϢⲒ.
6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
ⲋ̅ⲈⲦⲀⲨⲤⲈⲚ ϮⲚⲎⲤⲞⲤ ⲆⲈ ⲦⲎⲢⲤ ϢⲀ ⲈϨⲢⲎⲒ ⲈⲠⲀⲪⲞⲨ ⲀⲨϪⲒⲘⲒ ⲚⲞⲨⲢⲰⲘⲒ ⲚⲀⲬⲰ ⲘⲮⲈⲆⲞⲠⲢⲞⲪⲎⲦⲎⲤ ⲚⲒⲞⲨⲆⲀⲒ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲂⲀⲢⲒⲎⲤⲞⲨ.
7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
ⲍ̅ⲪⲀⲒ ⲈⲚⲀϤⲬⲎ ⲚⲈⲘ ⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲤⲈⲢⲄⲒⲞⲤ ⲠⲀⲨⲖⲞⲤ ⲞⲨⲢⲰⲘⲒ ⲚⲔⲀⲦϨⲎⲦ ⲪⲀⲒ ⲆⲈ ⲀϤⲘⲞⲨϮ ⲈⲂⲀⲢⲚⲀⲂⲀⲤ ⲚⲈⲘ ⲤⲀⲨⲖⲞⲤ ⲚⲀϤⲔⲰϮ ⲈⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ.
8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
ⲏ̅ⲚⲀϤϮ ⲆⲈ ⲈϦⲞⲨⲚ ⲈϨⲢⲀⲨ ⲚϪⲈⲈⲖⲨⲘⲀⲤ ⲠⲒⲀⲬⲰ ⲈϢⲀⲨⲞⲨⲀϨⲈⲘ ⲠⲈϤⲢⲀⲚ ⲄⲀⲢ ⲘⲠⲀⲒⲢⲎϮ ⲈϤⲔⲰϮ ⲚⲤⲀⲪⲈⲚϨ ⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ.
9 അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
ⲑ̅ⲤⲀⲨⲖⲞⲤ ⲆⲈ ⲈⲦⲈ ⲠⲀⲨⲖⲞⲤ ⲠⲈ ⲈⲦⲀϤⲘⲞϨ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ
10 ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
ⲓ̅ⲠⲈϪⲀϤ ⲰⲪⲎ ⲈⲐⲘⲈϨ ⲚⲬⲢⲞϤ ⲚⲒⲂⲈⲚ ⲚⲈⲘ ⲠⲈⲦϨⲰⲞⲨ ⲚⲒⲂⲈⲚ ⲠϢⲎⲢⲒ ⲚⲦⲈⲠⲒⲆⲒⲀⲂⲞⲖⲞⲤ ⲠⲒϪⲀϪⲒ ⲚⲦⲈⲐⲘⲎⲒ ⲚⲒⲂⲈⲚ ⲚⲔⲬⲰ ⲚⲦⲞⲦⲔ ⲈⲂⲞⲖ ⲀⲚ ⲈⲔⲪⲰⲚϨ ⲚⲚⲒⲘⲰⲒⲦ ⲈⲦⲤⲞⲨⲦⲰⲚ ⲚⲦⲈⲠϬⲞⲒⲤ.
11 ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
ⲓ̅ⲁ̅ⲞⲨⲞϨ ϮⲚⲞⲨ ϨⲎⲠⲠⲈ ⲒⲤ ⲦϪⲒϪ ⲘⲠϬⲞⲒⲤ ⲈⲤⲈⲒ ⲈϨⲢⲎⲒ ⲈϪⲰⲔ ⲞⲨⲞϨ ⲈⲔⲈϢⲰⲠⲒ ⲈⲔⲞⲒ ⲘⲂⲈⲖⲖⲈ ⲚⲬⲚⲀⲨ ⲘⲪⲢⲎ ⲀⲚ ϢⲀ ⲞⲨⲤⲎⲞⲨ ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲒ ⲈϨⲢⲎⲒ ⲈϪⲰϤ ⲚϪⲈⲞⲨϨⲖⲞⲖ ⲚⲈⲘ ⲞⲨⲬⲀⲔⲒ ⲚⲀϤⲔⲰϮ ⲈϤϢⲒⲚⲒ ⲚⲤⲀⲪⲎ ⲈⲐⲚⲀϮⲦⲞⲦϤ.
12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
ⲓ̅ⲃ̅ⲦⲞⲦⲈ ⲈⲦⲀϤⲚⲀⲨ ⲚϪⲈⲠⲒⲀⲚⲐⲨⲠⲀⲦⲞⲤ ⲈⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲀϤⲚⲀϨϮ ⲀϤⲈⲢϢⲪⲎⲢⲒ ⲈϪⲈⲚ ϮⲤⲂⲰ ⲚⲦⲈⲠϬⲞⲒⲤ.
13 പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
ⲓ̅ⲅ̅ⲈⲦⲀⲨⲒ ⲆⲈ ⲈⲂⲞⲖ ϦⲈⲚⲠⲀⲪⲞⲨ ⲚϪⲈⲚⲀ ⲠⲀⲨⲖⲞⲤ ⲚⲈⲘ ⲠⲀⲢⲚⲀⲂⲀⲤ ⲀⲨⲒ ⲈⲠⲈⲢⲄⲎ ⲚⲦⲈϮⲠⲀⲘⲪⲒⲖⲒⲀ ⲒⲰⲀⲚⲚⲎⲤ ⲆⲈ ⲀϤⲪⲰⲢϪ ⲈⲂⲞⲖ ⲘⲘⲰⲞⲨ ⲀϤⲔⲞⲦϤ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ.
14 അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
ⲓ̅ⲇ̅ⲚⲐⲰⲞⲨ ⲆⲈ ⲈⲦⲀⲨⲒ ⲈⲂⲞⲖ ϦⲈⲚⲠⲈⲢⲄⲎ ⲀⲨⲒ ⲈⲦⲀⲚϮⲞⲬⲒⲀ ⲚⲦⲈϮⲠⲒⲤⲒⲆⲒⲀ ⲞⲨⲞϨ ⲈⲦⲀⲨⲒ ⲈϮⲤⲨⲚⲀⲄⲰⲄⲎ ⲘⲠⲒⲈϨⲞⲞⲨ ⲚⲦⲈⲚⲒⲤⲀⲂⲂⲀⲦⲞⲚ ⲀⲨϨⲈⲘⲤⲒ
15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
ⲓ̅ⲉ̅ⲘⲈⲚⲈⲚⲤⲀ ⲠⲒⲰϢ ⲆⲈ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲚⲈⲘ ⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲀⲨⲞⲨⲰⲢⲠ ⲚϪⲈⲚⲒⲀⲢⲬⲎⲤⲨⲚⲀⲄⲰⲄⲞⲤ ϨⲀⲢⲰⲞⲨ ⲈⲨϪⲰ ⲘⲘⲞⲤ ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ⲪⲎ ⲈⲦⲈ ⲞⲨⲞⲚ ⲞⲨⲤⲀϪⲒ ⲚⲚⲞⲘϮ ⲠⲈ ϦⲈⲚⲐⲎⲚⲞⲨ ϢⲀ ⲠⲒⲖⲀⲞⲤ ⲀϪⲞϤ.
16 പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
ⲓ̅ⲋ̅ⲈⲦⲀϤⲦⲰⲚϤ ⲆⲈ ⲚϪⲈⲠⲀⲨⲖⲞⲤ ⲞⲨⲞϨ ⲈⲦⲀϤϬⲰⲢⲈⲘ ⲚⲦⲈϤϪⲒϪ ⲠⲈϪⲀϤ ⲚⲒⲢⲰⲘⲒ ⲚⲒⲤⲢⲀⲎⲖⲒⲦⲎⲤ ⲚⲈⲘ ⲚⲎ ⲈⲦⲈⲢϨⲞϮ ϦⲈⲚⲐⲎⲚⲞⲨ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲤⲰⲦⲈⲘ.
17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
ⲓ̅ⲍ̅ⲪⲚⲞⲨϮ ⲚⲦⲈⲠⲒⲖⲀⲞⲤ ⲠⲒⲤⲖ ⲀϤⲤⲰⲦⲠ ⲚⲚⲈⲚⲒⲞϮ ⲞⲨⲞϨ ⲀϤϬⲒⲤⲒ ⲘⲠⲒⲖⲀⲞⲤ ϦⲈⲚϮⲠⲀⲢⲞⲒⲔⲒⲀ ϦⲈⲚⲠⲔⲀϨⲒ ⲚⲬⲎⲘⲒ ⲞⲨⲞϨ ϦⲈⲚⲞⲨϢⲰⲂϢ ⲈϤϬⲞⲤⲒ ⲀϤⲈⲚⲞⲨ ⲈⲂⲞⲖ ⲚϦⲎⲦϤ.
18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
ⲓ̅ⲏ̅ⲞⲨⲞϨ ⲀϤϢⲀⲚⲞⲨϢⲞⲨ ⲚⲘⲚⲢⲞⲘⲠⲒ ⲚⲤⲎⲞⲨ ϨⲒ ⲠϢⲀϤⲈ.
19 കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
ⲓ̅ⲑ̅ⲞⲨⲞϨ ⲈⲦⲀϤⲢⲰϦⲦ ⲚⲌ ⲚϢⲖⲰⲖ ϦⲈⲚⲠⲔⲀϨⲒ ⲚⲬⲀⲚⲀⲀⲚ ⲀϤⲐⲢⲞⲨⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲘⲠⲞⲨⲔⲀϨⲒ
20 അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
ⲕ̅ⲚⲨ ⲚⲢⲞⲘⲠⲒ ⲞⲨⲞϨ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲀϤϮ ⲚϨⲀⲚⲔⲢⲒⲦⲎⲤ ϢⲀ ⲤⲀⲘⲞⲨⲎⲖ ⲠⲒⲠⲢⲞⲪⲎⲦⲎⲤ.
21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
ⲕ̅ⲁ̅ⲞⲨⲞϨ ⲈⲂⲞⲖ ⲘⲘⲀⲨ ⲀⲨⲈⲢⲈⲦⲒⲚ ⲚⲞⲨⲞⲨⲢⲞ ⲞⲨⲞϨ ⲀϤϮ ⲚⲰⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲚⲤⲀⲞⲨⲖ ⲠϢⲎⲢⲒ ⲚⲔⲒⲤ ⲞⲨⲢⲰⲘⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲨⲖⲎ ⲘⲂⲈⲚⲒⲀⲘⲒⲚ ⲚⲘⲚⲢⲞⲘⲠⲒ.
22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
ⲕ̅ⲃ̅ⲞⲨⲞϨ ⲈⲦⲀϤⲞⲨⲞⲐⲂⲈϤ ⲈⲂⲞⲖ ⲀϤⲦⲞⲨⲚⲞⲤ ⲆⲀⲨⲒⲆ ⲚⲰⲞⲨ ⲚⲞⲨⲢⲞ ⲪⲀⲒ ⲈⲦⲀϤⲈⲢⲘⲈⲐⲢⲈ ⲈⲐⲂⲎⲦϤ ⲈⲀϤϪⲞⲤ ϪⲈ ⲀⲒϪⲒⲘⲒ ⲚⲆⲀⲨⲒⲆ ⲠϢⲎⲢⲒ ⲚⲒⲈⲤⲤⲈ ⲞⲨⲢⲰⲘⲒ ⲔⲀⲦⲀ ⲠⲀϨⲎⲦ ⲪⲀⲒ ⲈⲐⲚⲀⲒⲢⲒ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲈϨⲚⲎⲒ.
23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
ⲕ̅ⲅ̅ⲞⲨⲞϨ ⲈⲂⲞⲖ ϦⲈⲚⲠϪⲢⲞϪ ⲘⲪⲀⲒ Ⲁ- ⲪⲚⲞⲨϮ ⲔⲀⲦⲀ ⲞⲨⲰϢ ⲀϤⲒⲚⲒ ⲘⲠⲒⲤⲖ ⲚⲞⲨⲤⲰⲦⲎⲢ ⲒⲎⲤⲞⲨⲤ.
24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
ⲕ̅ⲇ̅ⲈⲀϤⲈⲢϢⲞⲢⲠ ⲚϨⲒⲰⲒϢ ϦⲀϪⲈⲚ ⲠⲈϤⲘⲰⲒⲦ ⲈϦⲞⲨⲚ ⲚϪⲈⲒⲰⲀⲚⲚⲎⲤ ⲚⲞⲨⲰⲘⲤ ⲘⲘⲈⲦⲀⲚⲞⲒⲀ ⲘⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲚⲦⲈⲠⲒⲤⲖ.
25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲈⲦⲀ ⲒⲰⲀⲚⲚⲎⲤ ⲆⲈ ϪⲰⲔ ⲘⲠⲈϤⲆⲢⲞⲘⲞⲤ ⲈⲂⲞⲖ ⲚⲀϤⲬⲰ ⲘⲘⲞⲤ ϪⲈ ⲀⲢⲈⲦⲈⲚⲘⲈⲨⲒ ϪⲈ ⲀⲚⲞⲔ ⲚⲒⲘ ⲀⲚⲞⲔ ⲄⲀⲢ ⲀⲚ ⲠⲈ ⲀⲖⲖⲀ ϨⲎⲠⲠⲈ ⲈϤⲚⲎⲞⲨ ⲘⲈⲚⲈⲚⲤⲰⲒ ⲚϪⲈⲪⲎ ⲈⲦⲈⲚϮⲘⲠϢⲀ ⲀⲚ ⲈϮⲞⲨⲰ ⲘⲠⲒⲐⲰⲞⲨⲒ ⲚⲦⲈⲚⲈϤϬⲀⲖⲀⲨϪ.
26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
ⲕ̅ⲋ̅ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ⲚⲒϢⲎⲢⲒ ⲚⲦⲈⲠⲄⲈⲚⲞⲤ ⲚⲀⲂⲢⲀⲀⲘ ⲞⲨⲞϨ ⲚⲎ ⲈⲦⲈⲢϨⲞϮ ϦⲈⲚⲐⲎⲚⲞⲨ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲈⲦⲀⲨⲞⲨⲰⲢⲠ ⲚⲰⲦⲈⲚ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲠⲀⲒⲞⲨϪⲀⲒ ⲪⲀⲒ.
27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
ⲕ̅ⲍ̅ⲚⲎ ⲄⲀⲢ ⲈⲦϢⲞⲠ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲈⲘ ⲚⲞⲨⲔⲈⲀⲢⲬⲰⲚ ⲪⲀⲒ ⲀⲨⲈⲢⲀⲦⲈⲘⲒ ⲈⲢⲞϤ ⲚⲈⲘ ⲚⲒⲔⲈⲤⲘⲎ ⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲚⲀⲒ ⲈⲦⲞⲨⲰϢ ⲘⲘⲰⲞⲨ ⲔⲀⲦⲀ ⲤⲀⲂⲂⲀⲦⲞⲚ ⲚⲒⲂⲈⲚ ⲈⲀⲨϮϨⲀⲠ ⲈⲀⲨϪⲞⲔⲞⲨ ⲈⲂⲞⲖ.
28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
ⲕ̅ⲏ̅ⲞⲨⲞϨ ⲈⲦⲈⲘⲠⲞⲨϪⲈⲘ ϨⲖⲒ ⲚⲖⲰⲒϪⲒ ⲚⲦⲈⲪⲘⲞⲨ ⲚϦⲎⲦϤ ⲀⲨⲈⲢⲈⲦⲒⲚ ⲘⲠⲒⲖⲀⲦⲞⲤ ⲈϦⲞⲐⲂⲈϤ.
29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
ⲕ̅ⲑ̅ⲈⲦⲀⲨϪⲰⲔ ⲆⲈ ⲈⲂⲞⲖ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎⲞⲨⲦ ⲈⲐⲂⲎⲦϤ ⲀⲨⲬⲀϤ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϨⲒϪⲈⲚ ⲠⲒϢⲈ ⲀⲨⲬⲀϤ ⲚϦⲞⲨⲚ ϦⲈⲚⲞⲨⲘϨⲀⲨ.
30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;
ⲗ̅ⲪⲚⲞⲨϮ ⲆⲈ ⲀϤⲦⲞⲨⲚⲞⲤϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ.
31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
ⲗ̅ⲁ̅ⲪⲀⲒ ⲈⲦⲀϤⲞⲨⲞⲚϨϤ ⲈⲂⲞⲖ ⲚⲞⲨⲘⲎϢ ⲚⲈϨⲞⲞⲨ ⲚⲚⲎ ⲈⲦⲀⲨⲒ ⲚⲈⲘⲀϤ ⲈⲂⲞⲖ ϦⲈⲚϮⲄⲀⲖⲒⲖⲈⲀ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲀⲒ ϮⲚⲞⲨ ⲈⲦⲞⲒ ⲘⲘⲈⲐⲢⲈ ⲚⲀϤ ϢⲀ ⲠⲒⲖⲀⲞⲤ.
32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
ⲗ̅ⲃ̅ⲞⲨⲞϨ ⲀⲚⲞⲚ ⲦⲈⲚϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲰⲦⲈⲚ ⲘⲠⲒⲰϢ ⲈⲦⲀϤϢⲰⲠⲒ ϦⲈⲚⲚⲒⲒⲞϮ.
33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
ⲗ̅ⲅ̅ϪⲈ ⲪⲀⲒ ⲀⲪⲚⲞⲨϮ ϪⲞⲔϤ ⲈⲂⲞⲖ ⲚⲚⲒϢⲎⲢⲒ ⲈⲦⲀϤⲦⲞⲨⲚⲞⲤ ⲒⲎⲤⲞⲨⲤ ⲘⲪⲢⲎϮ ⲈⲦⲤϦⲎ ⲞⲨⲦ ϦⲈⲚⲠⲒⲘⲀϨⲂ ⲘⲮⲀⲖⲘⲞⲤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲀϢⲎⲢⲒ ⲀⲚⲞⲔ ⲀⲒϪⲪⲞⲔ ⲘⲪⲞⲞⲨ.
34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
ⲗ̅ⲇ̅ⲞⲦⲒ ⲆⲈ ϪⲈ ⲀϤⲦⲞⲨⲚⲞⲤϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ϤⲚⲀⲦⲀⲤⲐⲞ ⲀⲚ ϪⲈ ⲈⲠⲦⲀⲔⲞ ⲀϤϪⲞⲤ ⲘⲠⲀⲒⲢⲎϮ ϪⲈ ⲈⲒⲈϮ ⲚⲰⲦⲈⲚ ⲚⲚⲎ ⲈⲐⲞⲨⲀⲂ ⲚⲦⲈⲆⲀⲨⲒⲆ ⲈⲦⲈⲚϨⲞⲦ.
35 മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
ⲗ̅ⲉ̅ⲈⲐⲂⲈⲪⲀⲒ ⲞⲚ ϤϪⲰ ⲘⲘⲞⲤ ϦⲈⲚⲔⲈⲘⲀ ϪⲈ ⲚⲚⲈⲔϮ ⲘⲠⲈⲐⲞⲨⲀⲂ ⲚⲦⲀⲔ ⲈⲚⲀⲨ ⲈⲠⲦⲀⲔⲞ.
36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
ⲗ̅ⲋ̅ⲆⲀⲨⲒⲆ ⲘⲈⲚ ⲄⲀⲢ ⲚϦⲢⲎⲒ ϦⲈⲚⲦⲈϤⲄⲈⲚⲈⲀ ⲚⲀϤϢⲈⲘϢⲒ ⲘⲠⲒⲤⲞϬⲚⲒ ⲚⲦⲈⲪⲚⲞⲨϮ ⲀϤⲈⲚⲔⲞⲦ ⲞⲨⲞϨ ⲀⲨⲬⲀϤ ϦⲀⲦⲈⲚ ⲚⲈϤⲒⲞϮ ⲞⲨⲞϨ ⲀϤⲚⲀⲨ ⲈⲠⲦⲀⲔⲞ.
37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
ⲗ̅ⲍ̅ⲪⲎ ⲆⲈ ⲈⲦⲀ ⲪⲚⲞⲨϮ ⲦⲞⲨⲚⲞⲤϤ ⲘⲠⲈϤⲚⲀⲨ ⲈⲠⲦⲀⲔⲞ.
38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
ⲗ̅ⲏ̅ⲘⲀⲢⲈ ⲠⲒϨⲰⲂ ⲞⲨⲚ ⲞⲨⲰⲚϨ ⲈⲢⲰⲦⲈⲚ ⲚⲒⲢⲰⲘⲒ ⲚⲈⲚⲤⲚⲎⲞⲨ ϪⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲀⲒ ⲤⲈϨⲒⲰⲒϢ ⲚⲰⲦⲈⲚ ⲘⲠⲬⲰ ⲈⲂⲞⲖ ⲚⲦⲈⲚⲈⲦⲈⲚⲚⲞⲂⲒ ⲚⲈⲘ ⲈⲂⲞⲖ ϨⲀ ⲚⲎ ⲦⲎⲢⲞⲨ ⲈⲦⲈⲘⲠⲈⲦⲈⲚϢϪⲈⲘϪⲞⲘ ⲈⲐⲀⲘⲒⲞ ⲚϦⲎⲦⲞⲨ ϦⲈⲚⲪⲚⲞⲘⲞⲤ ⲘⲘⲰⲨⲤⲎⲤ.
39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
ⲗ̅ⲑ̅ϦⲈⲚ ⲪⲀⲒ ⲆⲈ ⲚⲐⲞϤ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲤⲈⲚⲀⲐⲘⲀⲒⲞϤ.
40 ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
ⲙ̅ⲀⲚⲀⲨ ⲞⲨⲚ ⲘⲎⲠⲰⲤ ⲚⲦⲈϤⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲚϪⲈⲪⲎ ⲈⲦⲀϤϪⲞϤ ϦⲈⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ.
41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
ⲙ̅ⲁ̅ϪⲈ ⲀⲚⲀⲨ ⲚⲒⲔⲀⲦⲀⲪⲢⲞⲚⲒⲦⲎⲤ ⲞⲨⲞϨ ⲀⲢⲒϢⲪⲎⲢⲒ ⲞⲨⲞϨ ⲘⲀⲔⲈⲦ ⲐⲎⲚⲞⲨ ϪⲈ ϮⲚⲀⲒⲢⲒ ⲚⲞⲨϨⲰⲂ ϦⲈⲚⲚⲈⲦⲈⲚⲈϨⲞⲞⲨ ⲞⲨϨⲰⲂ ⲚⲦⲈⲦⲈⲚⲚⲀϨϮ ⲈⲢⲞϤ ⲀⲚ ⲈϢⲰⲠ ⲀⲢⲈϢⲀⲚ ⲞⲨⲀⲒ ⲪⲒⲢⲒ ϦⲀⲦⲈⲚ ⲐⲎⲚⲞⲨ.
42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
ⲙ̅ⲃ̅ⲈⲨⲚⲎⲞⲨ ⲆⲈ ⲈⲂⲞⲖ ⲚⲀⲨⲈⲢⲀⲜⲒⲞⲒⲚ ϨⲒⲚⲀ ⲚⲤⲈⲤⲀϪⲒ ϦⲈⲚⲠⲒⲔⲈⲤⲀⲂⲂⲀⲦⲞⲚ ⲈⲐⲚⲎⲞⲨ.
43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
ⲙ̅ⲅ̅ⲈⲦⲀⲤⲂⲰⲖ ⲆⲈ ⲈⲂⲞⲖ ⲚϪⲈϮⲤⲨⲚⲀⲄⲰⲄⲎ ⲀⲨⲘⲞϢⲒ ⲚⲤⲀⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲚϪⲈⲞⲨⲘⲎϢ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ ⲚⲈⲘ ⲚⲎ ⲈⲦⲈⲢⲤⲈⲂⲈⲤⲐⲈ ϦⲈⲚⲚⲒϢⲈⲘⲘⲰⲞⲨ ⲈⲨⲐⲰⲦ ⲘⲠⲞⲨϨⲎⲦ ⲈⲐⲢⲞⲨϢⲰⲠⲒ ϦⲈⲚⲠⲒϨⲘⲞⲦ ⲚⲦⲈⲪⲚⲞⲨϮ.
44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
ⲙ̅ⲇ̅ⲚϦⲢⲎⲒ ⲆⲈ ϦⲈⲚⲠⲒⲔⲈⲤⲀⲂⲂⲀⲦⲞⲚ ⲈⲐⲚⲎⲞⲨ ⲤⲬⲈⲆⲞⲚ ⲀϮⲠⲞⲖⲒⲤ ⲦⲎⲢⲤ ⲐⲰⲞⲨϮ ⲈⲤⲰⲦⲈⲘ ⲈⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ.
45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.
ⲙ̅ⲉ̅ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ⲈⲚⲒⲘⲎ ϢⲀⲨⲘⲞϨ ⲚⲬⲞϨ ⲞⲨⲞϨ ⲚⲀⲨϮ ⲈϦⲞⲨⲚ ⲈϨⲢⲈⲚ ⲚⲎ ⲈⲚⲀⲢⲈ ⲠⲀⲨⲖⲞⲤ ϪⲰ ⲘⲘⲰⲞⲨ ⲈⲨϪⲈⲞⲨⲀ.
46 അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (aiōnios )
ⲙ̅ⲋ̅ⲈⲦⲀⲨⲞⲨⲞⲚϨⲞⲨ ⲆⲈ ⲈⲂⲞⲖ ⲚϪⲈⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲠⲈϪⲰⲞⲨ ϪⲈ ⲚⲈⲞⲨⲀⲚⲀⲄⲔⲈⲞⲚ ⲠⲈ ⲈⲤⲀϪⲒ ⲚⲈⲘⲰⲦⲈⲚ ⲚϢⲞⲢⲠ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲠⲒⲆⲎ ⲦⲈⲦⲈⲚϨⲒⲞⲨⲒ ⲘⲘⲞϤ ⲤⲀⲂⲞⲖ ⲘⲘⲰⲦⲈⲚ ⲞⲨⲞϨ ⲦⲈⲦⲈⲚⲰⲠ ⲘⲘⲰⲦⲈⲚ ⲀⲚ ⲈⲈⲢⲠⲈⲘⲠϢⲀ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ ϨⲎⲠⲠⲈ ⲦⲈⲚⲚⲀⲔⲞⲦⲦⲈⲚ ⲈⲚⲒⲈⲐⲚⲞⲤ. (aiōnios )
47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
ⲙ̅ⲍ̅ⲪⲀⲒ ⲄⲀⲢ ⲠⲈ ⲘⲪⲢⲎϮ ⲈⲦⲀϤϨⲞⲚϨⲈⲚ ⲈⲦⲞⲦⲈⲚ ⲚϪⲈⲠϬⲞⲒⲤ ϪⲈ ⲀⲒⲬⲀⲔ ⲈⲨⲞⲨⲰⲒⲚⲒ ⲚⲦⲈⲚⲒⲈⲐⲚⲞⲤ ⲈⲐⲢⲈⲔϢⲰⲠⲒ ⲈⲨⲞⲨϪⲀⲒ ϢⲀ ⲀⲨⲢⲎϪϤ ⲘⲠⲔⲀϨⲒ.
48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios )
ⲙ̅ⲏ̅ⲈⲦⲀⲨⲤⲰⲦⲈⲘ ⲆⲈ ⲚϪⲈⲚⲒⲈⲐⲚⲞⲤ ⲀⲨⲢⲀϢⲒ ⲞⲨⲞϨ ⲚⲀⲨϮⲰⲞⲨ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲀⲨⲚⲀϨϮ ⲚϪⲈⲚⲎ ⲦⲎⲢⲞⲨ ⲈⲦⲐⲎϢ ⲈⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios )
49 കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
ⲙ̅ⲑ̅ⲚⲀⲨⲔⲰϮ ⲆⲈ ⲚⲈⲘ ⲠⲒⲤⲀϪⲒ ⲚⲦⲈⲠϬⲞⲒⲤ ϦⲈⲚϮⲬⲰⲢⲀ ⲦⲎⲢⲤ.
50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
ⲛ̅ⲚⲒⲒⲞⲨⲆⲀⲒ ⲆⲈ ⲚⲀⲨϢⲞⲠϢⲈⲠ ⲚⲚⲒϨⲒⲞⲘⲒ ⲈⲦⲈⲢⲤⲈⲂⲈⲤⲐⲈ ⲚⲈⲘ ⲚⲒⲈⲨⲤⲬⲎⲘⲰⲚ ⲚⲈⲘ ⲚⲒϨⲞⲨⲀϮ ⲚⲦⲈϮⲠⲞⲖⲒⲤ ⲞⲨⲞϨ ⲀⲨⲦⲞⲨⲚⲞⲤ ⲞⲨⲆⲒⲰⲄⲘⲞⲤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲀⲨⲖⲞⲤ ⲚⲈⲘ ⲂⲀⲢⲚⲀⲂⲀⲤ ⲞⲨⲞϨ ⲀⲨϨⲒⲦⲞⲨ ⲤⲀⲂⲞⲖ ⲚⲚⲞⲨⲐⲰϢ.
51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
ⲛ̅ⲁ̅ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲚⲈϨ ⲠϢⲰⲒϢ ⲚⲚⲞⲨϬⲀⲖⲀⲨϪ ⲈⲂⲞⲖ ⲈϨⲢⲎⲒ ⲈϪⲰⲞⲨ ⲀⲨⲒ ⲈϨⲢⲎⲒ ⲈⲒⲔⲞⲚⲒⲞⲚ.
52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
ⲛ̅ⲃ̅ⲚⲒⲘⲀⲐⲎⲦⲎⲤ ⲆⲈ ⲚⲀⲨⲘⲈϨ ⲚⲢⲀϢⲒ ⲚⲈⲘ ⲠⲒⲠⲚⲈⲨⲘⲀⲈⲐⲞⲨⲀⲂ.