< 2 പത്രൊസ് 2 >

1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
ⲁ̅ⲀⲨϢⲰⲠⲒ ⲚϪⲈϨⲀⲚⲔⲈⲠⲢⲞⲪⲎⲦⲎⲤ ⲚⲚⲞⲨϪ ⲚϦⲢⲎⲒ ϦⲈⲚⲠⲒⲖⲀⲞⲤ ⲘⲪⲢⲎϮ ⲞⲚ ⲈⲦⲞⲨⲚⲀϢⲰⲠⲒ ϦⲈⲚⲐⲎⲚⲞⲨ ⲚϪⲈϨⲀⲚⲢⲈϤϮⲤⲂⲰ ⲚⲚⲞⲨϪ ⲚⲀⲒ ⲈⲦⲞⲨⲚⲀⲒⲚⲒ ⲈϦⲞⲨⲚ ⲚⲞⲨϨⲈⲢⲈⲤⲒⲤ ⲚⲀⲄⲰ ⲞⲨⲞϨ ⲪⲚⲎⲂ ⲈⲦⲀϤϢⲞⲠⲞ ⲈⲨϪⲰⲖ ⲘⲘⲞϤ ⲈⲂⲞⲖ ⲈⲨⲒⲚⲒ ⲚⲰⲞⲨ ⲚⲞⲨⲀⲄⲰ ⲚⲬⲰⲖⲈⲘ
2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
ⲃ̅ⲞⲨⲞϨ ϨⲀⲚⲘⲎϢ ⲈⲨⲤⲰⲔ ⲚⲤⲀⲚⲞⲨⲤⲰϤ ⲞⲨⲞϨ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ⲈⲨϪⲈⲞⲨⲀ ⲈⲪⲘⲰⲒⲦ ⲚⲦⲈϮⲘⲈⲐⲘⲎⲒ
3 അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
ⲅ̅ⲞⲨⲞϨ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲘⲈⲦϬⲒⲚϪⲞⲚⲤ ⲘⲠⲖⲀⲤⲦⲞⲚ ⲚⲤⲀϪⲒ ⲈⲨⲈⲢⲒⲈⲂϢⲰⲦ ⲘⲘⲰⲦⲈⲚ ⲚⲀⲒ ⲈⲦⲈ ⲠⲞⲨϨⲀⲠ ⲒⲤϪⲈⲚ ϨⲎ ϤⲔⲞⲢϤ ⲀⲚ ⲞⲨⲞϨ ⲦⲞⲨⲀⲄⲰ ⲚⲀϨⲒⲚⲒⲘ ⲀⲚ
4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും (Tartaroō g5020)
ⲇ̅ⲒⲤϪⲈ ⲪⲚⲞⲨϮ ⲘⲠⲈϤϮⲀⲤⲞ ⲈⲚⲒⲀⲄⲄⲈⲖⲞⲤ ⲈⲦⲀⲨⲈⲢⲚⲞⲂⲒ ⲀⲖⲖⲀ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲤⲚⲀⲨϨ ⲚⲄⲚⲞⲪⲞⲤ ϦⲈⲚⲠⲒⲦⲀⲢⲦⲀⲢⲞⲤ ⲀϤⲦⲎⲒⲦⲞⲨ ⲈⲐⲢⲞⲨⲀⲢⲈϨ ⲈⲢⲰⲞⲨ ⲈⲠϨⲀⲠ ⲞⲨⲞϨ ⲈⲈⲢⲔⲞⲖⲀⲌⲒⲚ ⲘⲘⲰⲞⲨ (Tartaroō g5020)
5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
ⲉ̅ⲞⲨⲞϨ ⲠⲒⲀⲢⲬⲈⲞⲤ ⲚⲔⲞⲤⲘⲞⲤ ⲘⲠⲈϤϮⲀⲤⲞ ⲈⲢⲞϤ ⲀⲖⲖⲀ ⲚⲰⲈ ⲠⲒⲘⲀϨⲎ ⲚⲔⲨⲢⲒⲜ ⲚⲦⲈϮⲘⲈⲐⲘⲎⲒ ⲀϤⲀⲢⲈϨ ⲈⲢⲞϤ ⲀϤⲒⲚⲒ ⲚⲞⲨⲔⲀⲦⲀⲔⲖⲨⲤⲘⲞⲤ ⲈϪⲈⲚ ⲠⲒⲔⲞⲤⲘⲞⲤ ⲚⲦⲈⲚⲒⲀⲤⲈⲂⲎⲤ
6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു
ⲋ̅ⲞⲨⲞϨ ⲚⲒⲔⲈⲠⲞⲖⲒⲤ ⲤⲞⲆⲞⲘⲀ ⲚⲈⲘ ⲄⲞⲘⲞⲢⲢⲀ ⲀϤⲢⲞⲔϨⲞⲨ ⲀϤⲈⲢⲔⲀⲦⲀⲔⲢⲒⲚⲒⲚ ⲘⲘⲰⲞⲨ ⲞⲨⲞϨ ⲀϤⲬⲀⲨ ⲈⲨⲤⲘⲞⲦ ⲚⲚⲒⲀⲤⲈⲂⲎⲤ ⲈⲐⲚⲀϢⲰⲠⲒ.
7 ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
ⲍ̅ⲞⲨⲞϨ ⲠⲒⲐⲘⲎⲒ ⲖⲰⲦ ⲀϤⲚⲀϨⲘⲈϤ ⲈⲨϬⲒ ⲘⲘⲞϤ ⲚϪⲞⲚⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲞⲨⲤⲘⲞⲦ ⲈⲦϨⲰⲞⲨ ⲚⲦⲈⲠⲞⲨϪⲒⲚⲘⲞϢⲒ ⲈⲦⲤⲰϤ
8 അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
ⲏ̅ϦⲈⲚ ⲞⲨⲤⲰⲘⲤ ⲄⲀⲢ ⲚⲈⲘ ⲞⲨⲤⲰⲦⲈⲘ ⲈⲚⲀϤϢⲞⲠ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲚϪⲈⲠⲒⲐⲘⲎⲒ ⲚⲈϨⲞⲞⲨ ϦⲀⲦϨⲎ ⲚⲈϨⲞⲞⲨ ⲞⲨⲞϨ ⲚⲀⲨϮⲘⲔⲀϨ ⲚⲞⲨⲮⲨⲬⲎ ⲚⲞⲨⲐⲘⲎⲒ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚϨⲂⲎⲞⲨⲒ ⲚⲀⲚⲞⲘⲞⲤ
9 കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
ⲑ̅ϤⲤⲰⲞⲨⲚ ⲄⲀⲢ ⲚϪⲈⲠϬⲞⲒⲤ ⲈⲚⲞϨⲈⲘ ⲚⲚⲒⲈⲨⲤⲈⲂⲎ ⲤⲈⲂⲞⲖ ϦⲈⲚⲚⲒⲠⲒⲢⲀⲤⲘⲞⲤ ⲚⲒⲞϪⲒ ⲆⲈ ⲈϤⲈⲀⲢⲈϨ ⲈⲢⲰⲞⲨ ⲈⲠⲈϨⲞⲞⲨ ⲘⲠϨⲀⲠ ⲈⲈⲢⲔⲞⲖⲀⲌⲒⲚ ⲘⲘⲰⲞⲨ
10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
ⲓ̅ⲚϨⲞⲨⲞ ⲘⲀⲖⲖⲞⲚ ⲚⲎ ⲈⲐⲘⲞϢⲒ ⲚⲤⲀⲪⲀϨⲞⲨ ⲚⲦⲤⲀⲢⲜ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲈⲠⲒⲐⲨⲘⲒⲀ ⲈⲦⲤⲞϤ ⲞⲨⲞϨ ϮⲘⲈⲦϬⲞⲒⲤ ⲈⲨⲈⲢⲔⲀⲦⲀⲪⲢⲞⲚⲒⲚ ⲘⲘⲞⲤ ⲈⲨⲈⲢⲦⲞⲖⲘⲀⲚ ⲈϮⲘⲈⲦⲀⲨⲐⲀⲦⲎⲤ ⲚⲒⲰⲞⲨ ⲤⲈⲤⲐⲈⲢⲦⲈⲢ ⲀⲚ ϦⲀⲦⲞⲨϨⲎ ⲈⲨϪⲈⲞⲨⲀ
11 ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
ⲓ̅ⲁ̅ⲈⲪⲘⲀ ⲈⲦⲈ ⲚⲒⲀⲄⲄⲈⲖⲞⲤ ⲘⲘⲞϤ ⲈⲨⲞⲒ ⲚⲚⲒϢϮ ϦⲈⲚⲞⲨⲚⲞⲘϮ ⲚⲈⲘ ⲞⲨϪⲞⲘ ⲚⲤⲈⲒⲚⲒ ⲀⲚ ⲚⲞⲨϨⲀⲠ ⲚϪⲈⲞⲨⲀ ϦⲀⲢⲰⲞⲨ
12 ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
ⲓ̅ⲃ̅ⲚⲀⲒ ⲆⲈ ⲚⲐⲰⲞⲨ ⲤⲈⲈⲢⲘⲪⲢⲎϮ ⲚϨⲀⲚⲦⲈⲂⲚⲰⲞⲨⲒ ⲚⲀⲦⲤⲀϪⲒ ⲈϨⲀⲚⲪⲨⲤⲒⲔⲞⲚ ⲚⲈⲈⲠⲦⲀⲔⲞ ⲚⲈⲘ ⲠϤⲰϮ ⲈⲂⲞⲖ ⲈⲨϪⲈⲞⲨⲀ ϦⲈⲚⲚⲀⲒ ⲈⲦⲈ ⲚⲤⲈⲈⲘⲒ ⲈⲢⲰⲞⲨ ⲀⲚ ⲚϦⲢⲎⲒ ϦⲈⲚⲠⲞⲨⲦⲀⲔⲞ ⲈⲨⲈⲦⲀⲔⲞ
13 അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
ⲓ̅ⲅ̅ⲞⲨⲞϨ ⲈⲨⲈϬⲒ ⲘⲪⲂⲈⲬⲈ ⲚⲦⲈⲠⲞⲨϬⲒⲚϪⲞⲚⲤ ⲈⲨⲒⲢⲒ ⲘⲠⲒⲞⲨⲚⲞϤ ⲈⲦϦⲈⲚ ⲠⲒⲈϨⲞⲞⲨ ⲚⲞⲨϨⲨⲆⲞⲚⲎ ⲈⲨⲞⲒ ⲚⲀϬⲚⲒ ⲞⲨⲞϨ ⲈⲨⲈⲐⲰⲖⲈⲂ ⲈⲨⲞⲨⲚⲞϤ ⲚϦⲢⲎⲒ ϦⲈⲚⲚⲞⲨⲀⲠⲀⲦⲎ ⲞⲨⲞϨ ⲈⲨⲞⲨⲚⲞϤ ⲚⲈⲘⲰⲦⲈⲚ ⲈⲨⲞⲒ ⲘⲘⲀⲚⲈⲤⲰⲞⲨ ⲈⲢⲰⲞⲨ.
14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
ⲓ̅ⲇ̅ⲈⲞⲨⲞⲚ ⲚⲦⲰⲞⲨ ⲚϨⲀⲚⲂⲀⲖ ⲈⲨⲘⲈϨ ⲘⲘⲈⲦⲚⲰⲒⲔ ⲚⲈⲘ ⲞⲨⲘⲈⲦⲀⲦⲔⲎⲚ ⲚⲦⲈⲪⲚⲞⲂⲒ ⲈⲨⲒⲚⲒ ⲚⲰⲞⲨ ⲚⲞⲨⲀⲄⲰ ⲚⲬⲰⲖⲈⲘ ⲞⲨⲞⲚ ⲞⲨⲘⲎ ϢⲚⲀⲞⲨⲀϨⲤⲀϨⲚⲒ ⲚⲤⲀⲚⲞⲨⲚⲞⲂⲒ ⲈⲨⲈⲢϨⲀⲖ ⲚϨⲀⲚⲮⲨⲬⲎ ⲚⲤⲈⲦⲀϪⲢⲎⲞⲨⲦ ⲀⲚ ⲈⲞⲨⲞⲚⲦⲰⲞⲨ ⲚⲞⲨϨⲎⲦ ⲈϤⲈⲢⲄⲨⲘⲚⲀⲌⲈⲤⲐⲈ ϦⲈⲚⲞⲨϬⲒⲚϪⲞⲚⲤ ⲈϨⲀⲚϢⲎⲢⲒ ⲚⲈⲚⲦⲈⲠⲤⲀϨⲞⲨⲒ
15 അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
ⲓ̅ⲉ̅ⲈⲀⲨⲬⲰ ⲚⲤⲰⲞⲨ ⲘⲠⲒⲘⲰⲒⲦ ⲈⲦⲤⲞⲨⲦⲰⲚ ⲀⲨⲤⲰⲢⲈⲘ ⲈⲀⲨⲘⲞϢⲒ ϦⲈⲚⲪⲘⲰⲒⲦ ⲘⲂⲀⲖⲀⲀⲘ ⲪⲀ ⲂⲞⲤⲞⲢ ⲪⲀⲒ ⲈⲦⲀϤⲘⲈⲚⲢⲈ ⲪⲂⲈⲬⲈ ⲚⲦⲈⲦⲀⲆⲒⲔⲒⲀ
16 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
ⲓ̅ⲋ̅ⲀϤϬⲒ ⲚⲞⲨⲤⲞϨⲒ ⲚⲦⲈⲦⲈϤⲘⲈⲦⲠⲀⲢⲀⲚⲞⲘⲞⲤ ⲈⲞⲨⲈⲰ ⲚⲀⲦⲤⲀϪⲒ ⲀⲤⲈⲢⲞⲨⲰ ⲚⲞⲨⲤⲘⲎ ⲚⲢⲰⲘⲒ ⲀⲤⲦⲀϨⲚⲞ ⲚⲐⲘⲈⲦⲀⲦϨⲎⲦ ⲚⲦⲈⲠⲒⲠⲢⲞⲪⲎ ⲦⲎⲤ
17 അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
ⲓ̅ⲍ̅ⲚⲀⲒ ⲚⲈⲚⲒⲘⲞⲨⲘⲒ ⲚⲀⲐⲘⲰⲞⲨ ⲚⲈⲘ ϨⲀⲚⲚⲒϤ ⲈⲨϬⲰⲢⲈⲘ ⲚⲤⲰⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲞⲨⲤⲀⲢⲀⲐⲎ ⲞⲨ ⲚⲀⲒ ⲈⲦⲀⲨⲀⲢⲈϨ ⲚⲰⲞⲨ ⲈⲠⲬⲀⲔⲒ ⲚⲦⲈⲦⲬⲈⲘⲤ (questioned)
18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
ⲓ̅ⲏ̅ⲈⲨⲈⲢⲞⲨⲰ ϦⲈⲚϨⲀⲚⲘⲈⲦⲈⲪⲖⲎⲞⲨ ⲈⲨϬⲞⲤⲒ ⲈⲨⲞⲒ ⲘⲂⲰⲔ ϦⲈⲚϨⲀⲚⲈⲠⲒⲐⲨⲘⲒⲀ ⲈⲨϨⲰⲞⲨ ⲚⲦⲈⲦⲤⲀⲢⲜ ⲚⲎ ⲈⲦⲀⲨⲪⲰⲦ ⲚⲞⲨⲔⲞⲨϪⲒ ⲞⲨⲞϨ ⲀⲨⲘⲞϢⲒ ⲚϦⲢⲎⲒ ϦⲈⲚⲞⲨⲠⲖⲀⲚⲎ
19 തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
ⲓ̅ⲑ̅ⲈⲨⲰϢ ⲚⲰⲞⲨ ⲚⲞⲨⲘⲈⲦⲢⲈⲘϨⲈ ⲈϨⲀⲚⲂⲰⲔ ⲚⲐⲰⲞⲨ ⲚⲈⲚⲦⲈⲠⲦⲀⲔⲞ ⲪⲎ ⲄⲀⲢ ⲈⲦⲈ ⲞⲨⲞⲚ ⲞⲨⲀⲒ ϬⲢⲎⲞⲨⲦ ⲈⲢⲞϤ ϤⲞⲒ ⲘⲂⲰⲔ ⲚⲀϤ.
20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
ⲕ̅ⲒⲤϪⲈ ⲄⲀⲢ ⲈⲦⲀⲨⲪⲰⲦ ⲈⲂⲞⲖ ϦⲈⲚⲠⲒⲤⲰϤ ⲚⲦⲈⲠⲒⲔⲞⲤⲘⲞⲤ ⲈϦⲞⲨⲚ ⲈⲠⲤⲞⲨⲈⲚ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲠⲀⲖⲒⲚ ⲆⲈ ⲞⲚ ⲚⲦⲞⲨϬⲖⲈⲘⲖⲰⲘⲞⲨ ⲚϦⲢⲎⲒ ϦⲈⲚⲚⲀⲒ ⲤⲈⲚⲀϬⲢⲞ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲤⲈⲚⲀϢⲰⲠⲒ ⲚϪⲈⲚⲞⲨϦⲀⲈⲨ ⲈⲨⲦϨⲞ ⲚⲰⲞⲨ ⲈⲚⲒϨⲞⲨⲀϮ
21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
ⲕ̅ⲁ̅ⲚⲀⲚⲈⲤ ⲄⲀⲢ ⲚⲰⲞⲨ ⲠⲈ ⲘⲠⲞⲨⲤⲞⲨⲈⲚ ⲪⲘⲰⲒⲦ ⲚⲦⲈϮⲘⲈⲐⲘⲎⲒ ⲈϨⲞⲦⲈ ⲈⲦⲀⲨⲤⲞⲨⲰⲚϤ ⲚⲤⲈⲦⲀⲤⲐⲞ ⲈⲂⲞⲖ ϦⲈⲚϮⲈⲚⲦⲞⲖⲎ ⲈⲐⲞⲨⲀⲂ ⲈⲦⲀⲨⲦⲎⲒⲤ ⲈⲦⲞⲦⲞⲨ.
22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
ⲕ̅ⲃ̅ⲀⲤⲒ ⲄⲀⲢ ⲈϪⲰⲞⲨ ⲦⲀⲪⲘⲎⲒ ⲚϪⲈϮⲠⲀⲢⲞⲒⲘⲒⲀ ϪⲈ ⲞⲨⲞⲨϨⲰⲢ ⲀϤⲔⲞⲦϤ ⲈⲚⲈϤϢⲒϮ ⲘⲘⲒⲚ ⲘⲘⲞϤ ⲞⲨⲞϨ ⲞⲨⲈϢⲰ ⲀⲤϪⲞⲔⲘⲈⲤ ⲠⲀⲖⲒⲚ ⲞⲚ ⲀⲤⲤⲔⲈⲢⲔⲈⲢ ⲚϦⲢⲎⲒ ϦⲈⲚⲚⲈⲤⲖⲰⲒϨⲒ.

< 2 പത്രൊസ് 2 >