< 1 രാജാക്കന്മാർ 18 >
1 ഏറിയ നാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
Thuutha wa ihinda iraaya, mwaka-inĩ wa gatatũ, kiugo kĩa Jehova gĩgĩkinyĩra Elija, akĩĩrwo atĩrĩ, “Ũkĩra ũthiĩ ũkeyonanie harĩ Ahabu, na thuutha wa ũguo nĩnguuria mbura bũrũri-inĩ ũyũ.”
2 ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.
Nĩ ũndũ ũcio Elija agĩthiĩ kwĩonania kũrĩ Ahabu. Na rĩrĩ, ngʼaragu yarĩ nene mũno kũu Samaria,
3 ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
nake Ahabu nĩatũmanĩire Obadia ũrĩa warĩ mũrũgamĩrĩri wa nyũmba yake ya ũthamaki. (Obadia aarĩ mwĩtĩkia weheanĩte mũno kũrĩ Jehova.
4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
Rĩrĩa Jezebeli ooragithagia anabii a Jehova, Obadia nĩoete anabii igana rĩmwe akamahitha ngurunga-inĩ igĩrĩ, o ĩmwe andũ mĩrongo ĩtano, na akamaheaga irio na maaĩ.)
5 ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
Ahabu akĩĩra Obadia atĩrĩ, “Thiũrũrũka bũrũri wothe ũthiĩ ithima-inĩ ciothe, na ituamba-inĩ. No gũkorwo tuona handũ harĩ nyeki ĩngĩtũũria mbarathi na nyũmbũ muoyo, nĩguo tũtikoorage nyamũ o na ĩmwe iitũ.”
6 അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
Nĩ ũndũ ũcio makĩgayana bũrũri ũcio o eerĩ o mũndũ kũrĩa egũtuĩkanĩria, Ahabu agĩthiĩ mwena ũmwe na Obadia agĩthiĩ mwena ũrĩa ũngĩ.
7 ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗംവീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
Rĩrĩa Obadia aathiiaga-rĩ, agĩtũngana na Elija. Obadia akĩmũmenya, akĩinamĩrĩra, agĩturumithia ũthiũ thĩ, akĩmũũria atĩrĩ, “Ti-itherũ nĩwe, mwathi wakwa Elija?”
8 അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
Nake agĩcookia atĩrĩ, “Ĩĩ nĩ niĩ, thiĩ ũkeere Ahabu mwathi waku atĩrĩ, ‘Elija arĩ gũkũ.’”
9 അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
Obadia akĩmũũria atĩrĩ, “Kaĩ njĩkĩte ũũru ũrĩkũ, nĩguo ũũneane niĩ ndungata yaku moko-inĩ ma Ahabu njũragwo?
10 നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
Ti-itheru o ta ũrĩa Jehova Ngai waku atũũraga muoyo-rĩ, gũtirĩ rũrĩrĩ kana ũthamaki mwathi wakwa atarĩ aatũmana ũgacario. Na rũrĩrĩ kana ũthamaki o wothe woiga ndũrĩ kuo, nake akehĩtithia andũ akuo moige na ma atĩ matikuonete.
11 ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
Na rĩu ũranjĩĩra thiĩ kũrĩ mwathi wakwa ngamwĩre atĩrĩ, ‘Elija arĩ gũkũ.’
12 ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
Niĩ ndiũĩ kũrĩa Roho wa Jehova angĩgũtwara twatigana nawe. Ingĩthiĩ njĩĩre Ahabu ũguo na acooke akwage-rĩ, nĩekũnjũraga. No niĩ ndungata yaku ndũire hooyaga Jehova kuuma ndĩ o mũnini.
13 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
Wee mwathi wakwa-rĩ, kaĩ ũtarĩ waigua ũrĩa ndeekire rĩrĩa Jezebeli ooragaga anabii a Jehova, ũrĩa ndaahithire anabii a Jehova igana rĩmwe ngurunga-inĩ igĩrĩ, o ĩmwe anabii mĩrongo ĩtano, na ngamaheaga irio na maaĩ?
14 അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
Na rĩu ũranjĩĩra thiĩ kũrĩ mwathi wakwa ngamwĩre atĩrĩ, ‘Elija arĩ gũkũ.’ Nĩekũnjũraga!”
15 അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
Elija akĩmwĩra atĩrĩ, “O ta ũrĩa Jehova Mwene-Hinya-Wothe ũrĩa ndungatagĩra atũũraga muoyo-rĩ, ti-itherũ nĩngwĩonithania niĩ mwene kũrĩ Ahabu ũmũthĩ.”
16 അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
Nĩ ũndũ ũcio Obadia agĩthiĩ gũtũnga Ahabu akĩmwĩra ũhoro ũcio, nake Ahabu agĩthiĩ gũtũnga Elija.
17 ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
Rĩrĩa Ahabu onire Elija, akĩmwĩra atĩrĩ, “Wee nĩwe, wee mũnyariiri wa Isiraeli?”
18 അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
Elija akĩmũcookeria atĩrĩ, “Niĩ ndinyariirĩte Isiraeli. No wee na nyũmba ya thoguo, nĩ inyuĩ mwĩkĩte ũguo. Nĩmwatiganĩirie maathani ma Jehova na mũkĩrũmĩrĩra Baali.
19 എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
Rĩu tũmana andũ moime Isiraeli guothe, moke tũcemanie nao Kĩrĩma-inĩ gĩa Karimeli. Na ũrehe anabii arĩa a Baali magana mana ma mĩrongo ĩtano na anabii a Ashera magana mana, arĩa marĩĩagĩra metha-inĩ ya Jezebeli.”
20 അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
Nĩ ũndũ ũcio Ahabu agĩtũmana Isiraeli guothe na agĩcookanĩrĩria anabii Kĩrĩma-inĩ gĩa Karimeli.
21 അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
Elija agĩthiĩ mbere ya andũ akĩmeera atĩrĩ, “Nĩ nginya rĩ mũgũtũũra mũthanganagĩria njĩra igĩrĩ? Angĩkorwo Jehova nĩwe Ngai-rĩ, mũrũmĩrĩrei, no angĩkorwo Baali nĩwe Ngai-rĩ, mũkĩmũrũmĩrĩre we.” No andũ acio matiamũcookeirie ũndũ o na ũmwe.
22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
Hĩndĩ ĩyo Elija akĩmeera atĩrĩ, “Niĩ nyiki no niĩ ndigĩtwo ndĩ mũnabii wa Jehova, no Baali arĩ na anabii magana mana ma mĩrongo ĩtano.
23 ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
Tũreherei ndegwa igĩrĩ. Reke methuurĩre ndegwa ĩmwe, na mamĩtinangie icunjĩ, macooke mamĩigĩrĩre ngũ igũrũ, no matigaakie mwaki. Na niĩ haarĩrie ndegwa ĩyo ĩngĩ, na ndĩmĩigĩrĩre ngũ igũrũ, na ndigwakia mwaki.
24 നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
Ningĩ mũcooke mũkaĩre rĩĩtwa rĩa ngai wanyu, na niĩ ngaĩre rĩĩtwa rĩa Jehova. Na ngai ũrĩa ũgũcookia mahooya na ũndũ wa kũrehe mwaki-rĩ, ũcio nĩwe Ngai.” Nao andũ othe makiuga atĩrĩ, “Ũguo woiga nĩ wega.”
25 അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികംപേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
Elija akĩĩra anabii a Baali atĩrĩ, “Thuurai ndegwa ĩmwe, mwambĩrĩrie kũmĩhaarĩria, tondũ nĩ inyuĩ mũkĩrĩ aingĩ. Mũkaĩre rĩĩtwa rĩa ngai wanyu, na mũtigaakie mwaki.”
26 അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
Tondũ ũcio makĩoya ndegwa ĩrĩa maaheirwo makĩmĩhaarĩria. Magĩkaĩra rĩĩtwa rĩa Baali kuuma rũciinĩ nginya mĩaraho, makĩanĩrĩra makiugaga atĩrĩ, “Wee Baali tũigue!” No matiigana gũcookerio, tondũ gũtiarĩ mũndũ wa kũmacookeria. Nao makĩrũgarũga, makĩinaga, na magĩthiũrũrũkaga kĩgongona kĩu maathondekete.
27 ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
Mĩaraho yakinya-rĩ, Elija akĩambĩrĩria kũmanyũrũria, akĩmeera atĩrĩ, “Anĩrĩrai mũno! Ti-itherũ we akĩrĩ ngai! No gũkorwo e na maũndũ areciiria, kana e na mĩhangʼo, kana agathiĩ rũgendo. No gũkorwo nĩakomete na no nginya okĩrio.”
28 അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
Tondũ ũcio makĩanĩrĩra mũno, na magĩĩtemanga na hiũ cia njora na matimũ, nginya thakame ĩkĩambĩrĩria kũnyũrũrũka, tondũ ũcio nĩguo warĩ mũtugo wao.
29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
Na rĩrĩ, mĩaraho yahĩtũka-rĩ, magĩthiĩ o na mbere na ũrathi wao wa matũhũhũ nginya ihinda rĩa igongona rĩa hwaĩ-inĩ. No gũtiarĩ na macookio, na gũtiarĩ o na ũmwe wa kũmacookeria, na gũtiarĩ o na ũmwe wa kũmarũmbũiya.
30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
Ningĩ Elija akĩĩra andũ othe atĩrĩ, “Okokaai hakuhĩ na niĩ” Nao andũ acio magĩthiĩ hakuhĩ nake. Elija agĩcookereria kĩgongona kĩa Jehova tondũ nĩgĩathũkangĩtio.
31 നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
Elija akĩoya mahiga ikũmi na meerĩ kũringana na mĩhĩrĩga ya njiarwa cia Jakubu, ũrĩa wakinyĩirwo nĩ kiugo kĩa Jehova akĩĩrwo atĩrĩ, “Ũrĩĩtagwo Isiraeli.”
32 കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
Nake agĩaka kĩgongona na mahiga macio rĩĩtwa-inĩ rĩa Jehova, na akĩenja mũtaro mwariĩ ũngĩiganĩra ibaba igĩrĩ cia mbegũ, ũkĩrigiicĩria kĩgongona kĩu.
33 പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
Akĩara ngũ, agĩtinangia ndegwa ĩyo icunjĩ, na akĩmĩigĩrĩra ngũ igũrũ. Ningĩ akĩmeera atĩrĩ, “Iyũriai mĩtũngi ĩna mĩnene maaĩ, mũmaitĩrĩrie igũrũ rĩa iruta na igũrũ rĩa ngũ.”
34 രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
Akĩmeera atĩrĩ, “Ĩkai ũguo rĩngĩ,” nao magĩĩka o ro ũguo. Akĩmaatha akĩmeera atĩrĩ, “Ĩkai ũguo riita rĩa gatatũ,” nao magĩĩka ũguo riita rĩa gatatũ.
35 വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
Namo maaĩ macio magĩtherera gũthiũrũrũka kĩgongona, o na makĩiyũra mũtaro.
36 ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
Ihinda rĩa kũruta igongona-rĩ, mũnabii Elija agĩokooka hau mbere na akĩhooya atĩrĩ: “Wee Jehova Ngai wa Iburahĩmu, na Isaaka, na Isiraeli, reke kũmenyeke ũmũthĩ atĩ Wee nĩwe Ngai thĩinĩ wa Isiraeli, na ningĩ atĩ niĩ ndĩ ndungata yaku na njĩkĩte maũndũ maya mothe o ta ũrĩa ũnjathĩte.
37 യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
Njigua, Wee Jehova, njigua, nĩgeetha andũ aya mamenye atĩ Wee Jehova nĩwe Ngai, na atĩ nĩũkũgarũra ngoro ciao igũcookerere.”
38 ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
Naguo mwaki wa Jehova ũgĩikũrũka ũgĩcina igongona, na ngũ icio, na mahiga, o na tĩĩri, ningĩ ũkĩngʼaria maaĩ marĩa maarĩ mũtaro.
39 ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
Hĩndĩ ĩrĩa andũ othe moonire ũndũ ũcio, makĩgũa, magĩturumithia mothiũ thĩ, makĩanĩrĩra makiuga atĩrĩ, “Jehova nĩwe Ngai! Jehova nĩwe Ngai!”
40 ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
Nake Elija agĩatha andũ acio akĩmeera atĩrĩ, “Nyiitai anabii acio a Baali. Mũtikareke o na ũmwe wao oore!” Nao makĩmanyiita, nake Elija akiuga maikũrũkio gĩtuamba-inĩ gĩa Kishoni mooragĩrwo kuo.
41 പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
Nake Elija akĩĩra Ahabu atĩrĩ, “Thiĩ ũrĩe na ũnyue tondũ kũrĩ na mũhũyũko wa mbura nene.”
42 ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു, തന്റെ ബാല്യക്കാരനോടു:
Nĩ ũndũ ũcio Ahabu agĩthiĩ, akĩrĩa na akĩnyua, nowe Elija akĩambata Kĩrĩma igũrũ gĩa Karimeli, akĩinamĩrĩra nginya thĩ, agĩtoonyia mũtwe gatagatĩ ka maru make.
43 നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
Nake akĩĩra ndungata yake atĩrĩ, “Thiĩ ũcũthĩrĩrie iria-inĩ,” nayo ĩkĩambata ĩgĩcũthĩrĩria. Ĩkiuga atĩrĩ, “Hatirĩ kĩndũ.” Nake Elija akĩmĩĩra ĩcooke ho rĩngĩ na rĩngĩ maita mũgwanja.
44 ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
Riita rĩa mũgwanja ndungata ĩyo ĩkĩmwĩra atĩrĩ, “Nĩ harĩ na gatu kanini kaigana guoko kwa mũndũ karoimĩra kuuma iria-inĩ.” Nĩ ũndũ ũcio Elija akĩmĩĩra atĩrĩ, “Thiĩ ũkeere Ahabu atĩrĩ, ‘Ohania ngaari yaku ya ita, ũikũrũke ũtanahingĩrĩrio nĩ mbura.’”
45 ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
Hĩndĩ ĩyo igũrũ rĩgĩthimba nĩ ũndũ wa matu, na rũhuho rũkĩhurutana, gũkiura mbura nene, nake Ahabu akĩhaica ngaari yake agĩthiĩ Jezireeli.
46 എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
Naguo hinya wa Jehova ũgĩũka igũrũ rĩa Elija, akĩĩhotora akĩrũmia nguo yake na mũcibi, akĩhanyũka e mbere ya Ahabu, o nginya Jezireeli.