< Psalmi 112 >

1 Alleluja! Svētīgs ir tas vīrs, kas To Kungu bīstas, kam pie Viņa baušļiem labs prāts.
യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 Tā dzimums būs varens virs zemes; taisno cilts taps svētīta.
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 Padoms un bagātība ir viņa namā, un viņa taisnība pastāv mūžīgi.
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 Taisniem tumsībā aust gaišums; jo Viņš ir žēlīgs, sirds žēlīgs un taisns.
നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 Labi tam cilvēkam, kas apžēlojās un aizdod, tiesā tas savu lietu vedīs galā.
കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
6 Jo tas nešaubīsies ne mūžam; taisnais paliks mūžīgā piemiņā.
അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
7 No ļaunas slavas tas nebīstas viņa sirds ir stipra un paļaujas uz To Kungu.
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8 Viņa sirds ir droša un nebīstas; tiekams ar prieku skatās uz saviem pretiniekiem.
അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 Viņš izdala un dod nabagiem; viņa taisnība paliek mūžīgi, viņa rags top paaugstināts ar godu.
അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 Bezdievīgais to redzēs un apskaitīsies, viņš sakodīs savus zobus un iznīks; ko bezdievīgie kāro, ies bojā.
൧൦ദുഷ്ടൻ അത് കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.

< Psalmi 112 >