< Ījaba 26 >
1 Un Ījabs atbildēja un sacīja:
൧അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 Kā tu nu palīdzējis nestipram un stiprinājis nespēcīgo elkoni!
൨“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
3 Kā tu nu padomu devis negudram un saprašanu izrādījis ļoti skaidri!
൩ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4 Kam tu teic šos vārdus, un kā dvaša no tevis iziet?
൪ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
5 Miroņi sāk trīcēt apakš ūdeņiem, un tie, kas tur mīt.
൫വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ മരിച്ചവരുടെ ആത്മാക്കൾ നൊന്ത് നടുങ്ങുന്നു.
6 Elle Viņa priekšā ir atvērta, un nāves bezdibenim nav apsega. (Sheol )
൬പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol )
7 Viņš zvaigžņu debesi gaisā izpletis un zemi piekāris, kur nekas.
൭ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
8 Viņš saņem ūdeni Savos mākoņos, un padebeši apakš Viņa nesaplīst.
൮അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
9 Viņš aizklāj Savu goda krēslu, Viņš izpleš tam priekšā Savu padebesi.
൯അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10 Viņš ap ūdeņiem licis ežu, līdz kur gaisma un tumsa šķirās.
൧൦അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11 Debess pīlāri trīc un iztrūcinājās no Viņa draudiem.
൧൧ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
12 Caur Viņa spēku jūra saceļas viļņos, un caur Viņa ziņu augstie viļņi tiek sašķelti.
൧൨അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13 Caur Viņa vēju debess paliek skaidra, un Viņa roka nodur žiglo čūsku.
൧൩അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
14 Redzi, tā ir Viņa ceļu maliņa, un kāda lēna balss tikai, ko samanām; kas Viņa varas pērkoni varētu dzirdēt?
൧൪എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?