< ଜାକୁବ 1 >

1 ନା଼ନୁ ଜାକୁବ, ମାହାପୂରୁ ଅ଼ଡ଼େ ପ୍ରବୁ ଜୀସୁ କ୍ରୀସ୍ତତି ହ଼ଲେଏସି, ଦାର୍‌ତିତା ଇତାଲା ଆତାଲା ଆ଼ହାମାନି ମାହାପୂରୁ ଲ଼କୁଇଁ ଜହରା ।
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
2 ଏ଼ ନା଼ ତାୟିୟାଁ ଅ଼ଡ଼େ ତାଙ୍ଗିସ୍କା, ମୀରୁ ଏଚିବେ଼ଲା ତାୟିପାରି କିନି ତା଼ଣା ତାୟିପାରି କିୱିଆ଼ଦେରି, ଏଚିବେ଼ଲା ଏ଼ଦି ହା଼ରେକା ରା଼ହାଁତି କାତା ଇଞ୍ଜିଁ ଅଣ୍‌ପାଦୁ;
എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
3 ତାୟିପାରି କିନାଣି ଜୀଣା ଆ଼ନି ନାମୁ ଏ଼ଦି ଅ଼ର୍‌ହାଲି ହୀୟାନେ, ଈଦାଆଁ ପୁଞ୍ଜାମାଞ୍ଜେରି ।
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
4 ଅ଼ଡ଼େ, ମୀରୁ ଏ଼ନିକିଁ ଏ଼ନି ଗୂଣୁତା ଊଣା ଆ଼ଆନା ନେହିଁ ତୀରି ଅ଼ଡ଼େ ସୁଦୁ ଗାଟାତେରି ଆ଼ଦୁ, ଏ଼ଦାଆଁତାକି ଅ଼ର୍‌ହିନାୟି ହା଼ରେପୂରେ କାମା କିନେ ।
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
5 ସାମା ମୀ ବିତ୍ରା ଆମ୍ବାଆରାକି ବୁଦି ଊଣା ମାଚିସାରି, ଆମିନି ମାହାପୂରୁ ଦ଼ହ ଆହ୍‌ଆନା ବାରେତାକି ହା଼ରେପୂରେ କେୟୁ ଦେଚାନା ଦା଼ନା କିନେସି, ଏ଼ୱାଣି ତା଼ଣା ପ୍ରା଼ତାନା କିପାସି, ଏମ୍ବାଟିଏ ଏ଼ୱାଣାକି ହୀପ୍‌କିଆ଼ନେ ।
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
6 ସାମା ଏ଼ୱାସି ଇଚାଣି ଆନାମାନା ଆ଼ଆନା ନାମୁତଲେ ପ୍ରା଼ତାନା କିପାସି, ଇଚିହିଁ ଆମ୍ବାଆସି ଆନାମାନା ଆ଼ନେସି, ଏ଼ୱାସି ଗା଼ଲି ତଲେ ଇତାଲା ଆତାଲା ଆ଼ହିମାନି ସାମ୍‌ଦୁରିତି ତୀରି ଆ଼ଆଗାଟି ଏ଼ୟୁ ଉଣ୍ତା ଲେହେଁତାସି ।
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.
7 ଏଲେତି ଲ଼କୁ ପ୍ରବୁ ତା଼ଣାଟି ଏ଼ନାଆଁ ବେଟାଆ଼ଇଁ ଇଞ୍ଜିଁ ଆ଼ସା କିଆପେସି;
ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
8 ଏ଼ୱାସି ରୀ ମ଼ନ ଗାଟାସି, ଇଞ୍ଜାଁ ତାନି ବାରେ କାମାତା ତୀରି ଆ଼ଆଗାଟାସି ।
ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
9 ବାତ୍‌କୁ ହିଲାଆଗାଟି ତାୟି ତାନି କାଜାପା଼ଣା ତାକି ରା଼ହାଁ କିପାସି,
എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും
10 ୧୦ ବାତ୍‌କୁ ଗାଟାସି ତାନି ଊଣା ଆ଼ହିମାନାଣି ତାକି ବଡପଣ କିପେସି, ଏ଼ନାଆଁତାକି ଇଚିହିଁ ବାତ୍‌କୁ ଗାଟାସି ଜା଼ଡ଼ାତି ପୂୟୁବଣ୍ତା ଲେହେଁ ଡୁଲା ହାନେସି ।
ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
11 ୧୧ ଏ଼ନିକିଁ ୱେ଼ଡ଼ା ଲା଼ଇ ହ଼ତାସାରେ ଜା଼ଡ଼ା ଏ଼ନିକିଁ ୱା଼ୟାହାନେ ଅ଼ଡ଼େ ଏ଼ଦାନି ପୂଙ୍ଗା ଡୁଲିନୁ ଇଞ୍ଜାଁ ତାନି ଅ଼ଜୁତି ୱା଼ଣା ମେଣ୍‌ଙ୍ଗାହାନେ, ଏଲେକିହିଁଏ ବାତ୍‌କୁ ଗାଟାସି ଜିକେଏ ତାନି ବାରେ କାମାତା ୱା଼ଡ଼ିନେସି ।
സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
12 ୧୨ ଆମିନି ଗାଟାସି ତାୟିପାରି କିନାଣି ଅ଼ର୍‌ହିନେସି ଏ଼ୱାଣାକି ନେହେଁ, ଇଚିହିଁ ମାହାପୂରୁ ତା଼ନୁ ଜୀୱୁ ନ଼ନି ଲ଼କୁଣି ଆମିନି ଜୀୱୁଗାଟି ଟ଼ପେରି ହୀହାଲି ଆ଼ଞ୍ଜାମାନେସି, ତାୟିପାରି କିତାଣି ଜୀଣାଆ଼ତି ଜେ଼ଚ ଏ଼ ଲ଼କୁ ଏ଼ ଆ଼ଞ୍ଜାମାନି ଟ଼ପେରି ବେଟା ଆ଼ନେସି ।
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
13 ୧୩ ଆମ୍ବାଆସି ତାୟିପାରି କିୱି ଆ଼ତିସାରେ, “ନା଼ ଈ ତାୟିପାରି କିୱି ଆ଼ନାୟି ମାହାପୂରୁ ତା଼ଣାଟି ଆ଼ହିମାନେ” ଇଞ୍ଜିହିଁ ଇନାଆପେସି, ଇଚିହିଁ ମାହାପୂରୁ ଲାଗେଏତି ପା଼ନ୍ଦାଟି ତାୟିପାରି କିୱି ଆ଼ଅସି, ଅ଼ଡ଼େ ଏ଼ୱାସି ତା଼ନୁଏ ଆମ୍ବାଆରାଇଁ ତାୟିପାରି କିଅସି ।
പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
14 ୧୪ ସାମା ମାଣ୍‌ସି ତାନି ଲାଗେଏତି କାମା ତଲେ ଜୂପ୍‌କା ଅ଼ଡ଼େ ନା଼ଡ଼ିକିୱି ଆ଼ହାନା ତାୟିପାରି କିୱିଆ଼ନେସି;
ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
15 ୧୫ ଅ଼ଡ଼େ ଡା଼ୟୁ ଲାଗେଏତି କାମା ପୂରାମା଼ସା ଆ଼ହାନା ପା଼ପୁତି ଜାର୍ନି କିନେ, ଇଞ୍ଜାଁ ପା଼ପୁ ଗାଡି ପାଡାଆ଼ହାନା ହା଼କିତି ଜାର୍ନି କିନେ ।
മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
16 ୧୬ ଏ଼ ନା଼ ଜୀୱୁତି ତାୟିୟାଁ ଅ଼ଡ଼େ ତାଙ୍ଗିସ୍କା ମୀରୁ ନା଼ଡ଼ି ଆ଼ଆଦୁ ।
എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
17 ୧୭ ବାରେ ନେହିଁ ଦା଼ନା ଅ଼ଡ଼େ ବାରେ ତୀରିତି ବ଼ର ଲାକଟି; ଇଚିହିଁ ଉଜେଡ଼ି ଗା଼ଡ଼ିକିତି ଆ଼ବା ତା଼ଣାଟି ୱା଼ନେ, ଆମ୍ବାଆରି ତା଼ଣା ଏ଼ନି ବାଦ୍‌ଲି ଆ଼ନାୟି କି ଇଚାୟିୱା ସା଼ୟିଁ କିହାନା ଆନ୍ଦେରି ଆ଼ନାୟି ହିଲେଏ ।
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
18 ୧୮ ମା଼ର ଏ଼ନିକିଁ ତାନି ଗା଼ଡ଼ି ଆ଼ତି ତା଼ଣାଟି ରଲେଏତି ର଼ ମୂଲୁତି ପା଼ଡ଼େୟି ଲେହେଁ ଆ଼ନାୟି, ଏ଼ଦାଆଁତାକି ଏ଼ୱାସି ତାନି ଅଣ୍‌ପୁ ତଲେ ସାତା ବ଼ଲୁ ତଲେ ମାଙ୍ଗେ ଗା଼ଡ଼ି କିୟାତେସି ।
നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
19 ୧୯ ଏ଼ ନା଼ ଜୀୱୁତି ତାୟିୟାଁ ଅ଼ଡ଼େ ତାଙ୍ଗିସ୍କା, ମୀରୁ ଈଦାଆଁ ପୁଞ୍ଜାମାଞ୍ଜେରି, ମୀରୁ ବାରେତେରି ୱେଞ୍ଜାଲି ଜାଗ୍ରାତା ଆ଼ଦୁ, ଇଞ୍ଜାଁ ୱେସାଲି ଦାଗା ଆ଼ଆଦୁ ଅ଼ଡ଼େ ଦେବୁଣିଏ କ଼ପା ଆ଼ଆଦୁ,
പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
20 ୨୦ ଇଚିହିଁ ମାଣ୍‌ସିତି କ଼ପା ମାହାପୂରୁତି ନ଼କିତା ଦାର୍ମୁ କିହାଲି ଆ଼ଡେଏ ।
മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
21 ୨୧ ଏ଼ଦାଆଁତାକି, ମୀରୁ ବାରେ ପ଼ଲ୍‌ଆ ଗାଟାଣି ଅ଼ଡ଼େ ବାରେ ଲାଗେଏତି ପିସାତୁହ୍‌ଦୁ, ଆମିନି ମାହାପୂରୁ ହିୟାତି ବ଼ଲୁ, ମୀ ଜୀୱୁତି ଗେଲ୍‌ପାଲିତାକି ଆ଼ଡିନେ, ଏ଼ଦାଆଁ ସୁଦୁଗାଟି ଅଣ୍‌ପୁ ତଲେ ଆହ୍‌ଦୁ ।
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
22 ୨୨ ସାମା ମୀରୁ ଏ଼ୱାଣି ବ଼ଲୁ ୱେନାତେରି ଆ଼ହାଁ ଜାହାରାଇଁ ନା଼ଡ଼ି କିହାକଡାଆନା, ବ଼ଲୁତି କାମା କିନାତେରି ଆ଼ଦୁ ।
എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
23 ୨୩ ଇଚିହିଁ ଆମିନିଗାଟାସି ବ଼ଲୁତି କାମା କିନି ଲ଼କୁ ଆ଼ଆନା ୱାର୍‌ଇ ୱେନି ଲ଼କୁ ଆ଼ନେସି, ଆତିହିଁ ଏ଼ୱାସି ଦାର୍ପେଣିତା ତା଼ନୁଏ ତାନି ମୂମ୍ବୁ ସିନିକିହା କଡିମାନି ମାଣ୍‌ସି ଲେହେଁତାସି,
ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
24 ୨୪ ଏଚେ଼ତା ଏ଼ୱାସି ତାଙ୍ଗେ ସିନିକିତି ଜେ଼ଚ ହାଜାନା, ଏ଼ୱାସି ଏମ୍ବାଟି ହ଼ଚା ହାଚି ଡା଼ୟୁ ଏ଼ନିଲେହେଁତି ମାଣ୍‌ସି ଦେବୁଣିଏ ବା଼ଣାଆ଼ନେସି ।
അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
25 ୨୫ ସାମା ଆମ୍ବାଆସି ତୀର୍‌ପୁ ଇଚିହିଁ ଗେଲ୍‌ପାଲି ଆ଼ଡିନି ନେହିଁ ମେ଼ରାତି ସିନିକିହାନା ମେ଼ରାତି କାମା କିନେସି, ଅ଼ଡ଼େ ଆଜିତାକି ୱେନି ଲ଼କୁ ଆ଼ଆନା କାମାକିନାସି ଆ଼ନେସି, ଏ଼ୱାସି ତାନି କାମାତା ନେହାଁସି ।
സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
26 ୨୬ ଇଚିହିଁ ଆମ୍ବାଆସି ଜାହାରାଇଁ ତୀରି ଗାଟାତେଏଁ ଇଞ୍ଜିଁ ଅଣ୍‌ପା କଡିନେସି, ଇଞ୍ଜାଁ ତାନି ୱେନ୍ଦରିତି ଲକ୍‌ଆନା ତା଼ନୁ ତାନି ହିୟାଁତି ନା଼ଡ଼ି କିନେସି, ଇଚିହିଁ ତାନି ଦାର୍ମୁକାମା କିନାୟି ଉଜେଏତାୟି ।
നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
27 ୨୭ ତାଲି ତାଞ୍ଜି ହିଲାଆ କକାରି ପ଼ଦାଁଣି ଅ଼ଡ଼େ ରା଼ଣ୍ତେଣି ଇୟାସିକାଣି ତାମି ଦୁକୁ କା଼କୁଲି ବେ଼ଲାତା ସା଼ୟେମି କିନାୟି ଅ଼ଡ଼େ ଦାର୍‌ତିତା ମାନି ବାରେ ଲାଗେଏତି କାମାଟି ଗେଲ୍‌ପା କଡିନାୟି, ଈଦି ମା଼ ମାହାପୂରୁ ଅ଼ଡ଼େ ଆ଼ବା ନ଼କିତା ନେହାୟି ଅ଼ଡ଼େ ସୁଦୁ ଦାର୍ମୁତି କାମା ।
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

< ଜାକୁବ 1 >