< Maroma 1 >

1 Paulusi, muhikana wa Jesu Kreste, yava sumpwa kuva mu Apositola, niku kauhanyezwa hembali che ivangeli ye Ireeza.
ദൈവത്തിന്‍റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സുവിശേഷം,
2 Iyi nje ivangeli yava sepisi inako ni seni kusika ca ma porofita mumanolo a njolola.
ദൈവം തന്‍റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.
3 Ku amana ni mwanakwe, yava zalwa kwi shika lya Davida chokuya ke nyama.
ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.
4 Cho kuvuka ku vafwile, ave zibahazwa kuva iye Mwana we Ireeza we ziho cho Luhuho loku jolola- Jesu Kreste Simwine wetu.
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
5 Chakwe tuva hewa chishemo ni vu apostola cho kusepahala kwe ntumelo mwi fasi lyonse, chevaka lye zina lyakwe.
മനുഷ്യനെന്ന നിലയിൽ ദാവീദിന്‍റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്നു ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ
6 Mukati kezi inkanda, nanwe vulyo muva sumpwa kuti muve kwa Jesu Kreste.
ഞങ്ങൾ അവന്‍റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
7 Ilyi ñolo njilyavo vonse vena mwa Roma, va sakiwa ve Ireeza, va sumpwa kuva vantu va jolola. Chishemo chive kwenu, ni nkozo izwa kwe Ireeza Ishetu ni Jesu Kreste.
അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
8 Chentanzi, ni litumela kwe Ireeza ka Jesu Kreste henu muvonse, kakuti i ntumelo yenu ya wambwa mwi nkanda yonse.
നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.
9 Kaho Ireeza impaki yangu, ini seveleza mu Luho lwangu mwi evangeli ya mwana, muni zwile havusu kuwamba zakwe.
ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്‍റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
10 Inako ni nako ni kumbilanga mwi ntampelo zangu kapa mwinzila yonse kumamani mani nive yo zwila havusu hanu ke ntato ye Ireeza mwikwiza kwenu.
൧൦എന്നുള്ളതിന് അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്‍റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
11 Kaho ni tavela kukuvona, kuti ni mihe mupuzo za Luhuho, kuti ni mikolise.
൧൧നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,
12 China njichi, ni nungwa kuva yo susuwezwa mu kati kenu, ke ntumelo yetu tu vonse, yenu ni yangu.
൧൨അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
13 Hanu kani saki kuti kanzi muvi va sezivite, va kwaangu, kuti niva kusakanga kwiza kwenu, kono niva vinditwe haisi hanu. Niva kusaka izi kuti muve ni miselo mukati kenu sina hamwina mukati ka machava.
൧൩എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
14 Ni mukoroti hamwina kuma Greeki mi niku mazwahule, hamwina kuvena vutali niva holo.
൧൪പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
15 Cwale kwangu, nilitukise kuwamba evangeli nikwenu mwina mwa Roma.
൧൫അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
16 Kaho kani swaveli evangeli, kaho manta a Ireeza ye mpuluso ya vantu vonse va zumina, kaho ma Juda chetanzi ni ma Greeki.
൧൬സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
17 Kaho mwateni kujolola kwa Ireeza kuli vonahaza kwi ntumelo ni ntumelo, sina mwiva ñolelwa, “Va jolola kava hale che ntumelo.”
൧൭അതിൽ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18 Kaho ku venga kwe Ireeza kulivonahaza kuzwa kwi wulu kwavo vasali ve Ireeza niku vantu vasa jololi, avo mukusa jololi va kakatiza vuniti.
൧൮അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്‍റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
19 Ilyo njivaka kuti icho chiziveka kwe Ireeza chivoneka kwavo. Kaho Ireeza avavahi iseli.
൧൯എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
20 Kaho zisa voneki zakwe zivoneka hande kuzwa fela hakuvubwa kwe nkanda. Zi zuwahala che zintu ziva vubwa. Izi zintu nji manta akwe okuya kwile ni mukwa wakwe mulotu. Che nkalavo, ava vantu ka vena mavaka. (aïdios g126)
൨൦ദൈവത്തിന്‍റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios g126)
21 Ili njivaka, nanga havava kwizi ze Ireeza, kena vava munyamuni chokuva Ireeza, kapa kulitumela kwali. Kono, vavavi zihole mu mihupulo yavo, mi inkulo zavo zi sena mano yavo iva vikwa mwi fifi.
൨൧അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22 Vava kulihinda kuti vena vutali, kona vava sanduki kuva zihole.
൨൨ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
23 Vava lichinchi inkanya yoku samana Ireeza cho kuswana chiswaniso yo kumana kwa muntu, ya zizuni, ni zivatana za matende yone, nizi kokova.
൨൩അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.
24 Cwale he Ireeza ava vahi kwavo ve ntakazo mwinkulo zavo chokusa jolola, kuti mivili yavo kanzi ikutekwa mukati kavo.
൨൪അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
25 Njivona vava chinchi initi ye Ireeza cha mapa, mi vava lapeli niku seveleza chiva vumbwa kusiya yava zivumbi, ya hewa intumbo kuya kwile. Amen. (aiōn g165)
൨൫ദൈവത്തിന്‍റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
26 Ke vaka lyechi, Ireeza avava siyi va yende che ntakazo zi swavisa, kaho vanakazi vava chinchi muvekalile kwecho chisa swaneli.
൨൬അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
27 Cho mukwa uwo, va kwame va siya mulawo wavo ku vanakazi nikuhya mwi ntakazo zavo kuhamwina. Ava va kwame vava pangi zintu isali njizona ni vamwi va kwame, mi vava amuheli mupuzo wavo kuzivavapangi.
൨൭അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നെ ലഭിച്ചു.
28 Kakuti kena vava zuminizi kuva ni Ireeza mukapanga kwavo, avavahi ku muhupulo ulyangene, njokuti va pange zintu zisena hande.
൨൮ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
29 Vava kwizwile kusa jolola, kuva ni lunya, ni ntakazo, ni vuvi. Vezwile muuna, impulayo, inkani, kuchenga, ni zintu zivi.
൨൯അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,
30 Vasoha, vanyefuli, niva toyete Ireeza. Zi vangama, vena mwipo, vali nyamona. vatendi va zintu zivi, mi kave chilili va shemi vavo.
൩൦അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
31 Kavena inkutwisiso; kena voku sepa, kavena irato, mi kavena chishemo.
൩൧ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
32 Va zuwisisa inkatulo ye Ireeza, kuti avo va tenda izo zintu va swanela ifu. Kono kena kuti va panga izi zintu, va zuminiza ni vamwi va panga izi zintu.
൩൨ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

< Maroma 1 >