< Zekaria 1 >

1 Na rĩrĩ, mweri wa ĩnana wa mwaka wa keerĩ wa ũthamaki wa Dario, ndũmĩrĩri ya Jehova nĩyakinyĩire mũnabii Zekaria, mũrũ wa Berekia, mũrũ wa Ido, akĩĩrwo atĩrĩ:
ദാര്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2 “Jehova nĩarakaririo mũno nĩ maithe manyu ma tene.
യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
3 Nĩ ũndũ ũcio ĩra andũ atĩrĩ, Jehova Mwene-Hinya-Wothe ekuuga ũũ: ‘Njookererai, nĩguo Jehova Mwene-Hinya-Wothe ekuuga, na niĩ nĩngũmũcookerera,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga.
ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4 Mũtikahaane ta maithe manyu ma tene arĩa maahunjagĩrio nĩ anabii a tene, makeerwo atĩrĩ: Ũũ nĩguo Jehova Mwene-Hinya-Wothe ekuuga: ‘Garũrũkai mũtige mĩthiĩre yanyu mĩũru o na mĩtugo yanyu mĩũru.’ No makĩaga kũnjigua kana kũrũmbũiya uuge wakwa, nĩguo Jehova ekuuga.
നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
5 Maithe manyu ma tene makĩrĩ kũ rĩu? Nao anabii-rĩ, nĩmatũũraga nginya tene?
നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
6 No rĩrĩ, githĩ ndũmĩrĩri yakwa na irĩra ciakwa cia kũrũmĩrĩrwo, iria ndaathĩte ndungata ciakwa cia anabii itiahingĩirio maithe manyu ma tene? “Hĩndĩ ĩyo makĩĩrira makiuga atĩrĩ, ‘Jehova Mwene-Hinya-Wothe atwĩkĩte kũringana na ũrĩa mĩthiĩre na mĩtugo iitũ ĩtariĩ, o ta ũrĩa aatuĩte nĩegwĩka.’”
എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
7 Mũthenya wa mĩrongo ĩĩrĩ na ĩna wa mweri wa ikũmi na ũmwe, mweri ũcio wa Shebati, mwaka-inĩ wa keerĩ wa ũthamaki wa Dario, ndũmĩrĩri ya Jehova nĩyakinyĩire mũnabii Zekaria, mũrũ wa Berekia, mũrũ wa Ido.
ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
8 Nĩndonire kĩoneki ũtukũ, na rĩrĩ, mbere yakwa ngĩona mũndũ wahaicĩte mbarathi ndune! Mũndũ ũcio aarũgamĩte mĩtĩ-inĩ ya mĩhandathi yarĩ handũ mũkuru-inĩ. Thuutha wake nĩ haarĩ mbarathi ĩmwe ndune, na ingĩ cia gĩĩtĩĩri na ingĩ njerũ.
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
9 Na niĩ ngĩũria atĩrĩ, “Mwathi wakwa, ici nacio nĩ cia kĩ?” Mũraika ũcio waaragia na niĩ akĩnjookeria atĩrĩ, “Nĩngũkwĩra nĩ cia kĩ.”
യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
10 Nake mũndũ ũcio warũngiĩ mĩtĩ-inĩ ya mĩhandathi akĩndaarĩria akĩnjĩĩra atĩrĩ, “Aya nĩo Jehova atũmĩte mathiĩ thĩ yothe.”
എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.
11 Nao magĩcookia ũhoro kũrĩ mũraika wa Jehova, ũrĩa warũngiĩ mĩtĩ-inĩ ya mĩhandathi, makĩmwĩra atĩrĩ, “Nĩtũthiĩte thĩ yothe na tũkoona atĩ thĩ nĩĩhooreire na ĩrĩ na thayũ.”
അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
12 Ningĩ mũraika ũcio wa Jehova akĩũria atĩrĩ, “Nĩ nginya rĩ, Wee Jehova Mwene-Hinya-Wothe, ũkwaga kũiguĩra Jerusalemu na matũũra ma Juda tha, marĩa ũkoretwo ũrakarĩire mĩaka mĩrongo mũgwanja?”
എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
13 Nĩ ũndũ ũcio Jehova agĩkĩarĩria mũraika ũcio twaragia nake na ciugo njega na cia kũhoorerania.
അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14 Nake mũraika ũcio wanjaragĩria akĩnjĩĩra atĩrĩ, “Anĩrĩra ndũmĩrĩri ĩno: Jehova Mwene-Hinya-Wothe ekuuga atĩrĩ, ‘Nĩnjiguaga ũiru nĩ ũndũ wa Jerusalemu na Zayuni,
എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.
15 no rĩrĩ, nĩndakarĩtio mũno nĩ ndũrĩrĩ iria ciĩiguaga irĩ ngitĩre. Ndaarakarĩire andũ akwa o hanini, no ndũrĩrĩ icio igĩkĩrĩrĩria kũmanyamaria.’
ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.
16 “Nĩ ũndũ ũcio, Jehova ekuuga ũũ: ‘Nĩngacooka itũũra rĩa Jerusalemu ndĩrĩiguĩre tha, nayo nyũmba yakwa yakwo kuo rĩngĩ. Naruo rũrigi rũa gũthima nĩrũgatambũrũkio Jerusalemu,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
17 “Ningĩ ũthiĩ na mbere na kwanĩrĩra uuge atĩrĩ: Jehova Mwene-Hinya-Wothe ekuuga ũũ, ‘Matũũra makwa nĩmakaiyũrĩrĩra ũgaacĩru rĩngĩ, nake Jehova nĩakahooreria Zayuni rĩngĩ na ethuurĩre Jerusalemu.’”
നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
18 Ningĩ ngĩtiira maitho, na rĩrĩ, mbere yakwa ngĩona hĩa inya!
ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.
19 Ngĩũria mũraika ũcio wanjaragĩria atĩrĩ, “Ici nacio nĩ cia kĩ?” Nake akĩnjookeria atĩrĩ, “Ici nĩcio hĩa iria ciaharaganirie Juda, na Isiraeli, na Jerusalemu.”
എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
20 Nake Jehova agĩcooka akĩnyonia mabundi mana.
യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
21 Na niĩ ngĩmũũria atĩrĩ, “Aya-rĩ, marooka gwĩka atĩa?” Nake akĩnjookeria atĩrĩ, “Ici nĩcio hĩa iria ciaharaganirie Juda nĩguo gũtigacooke kuoneka mũndũ ũkwĩhaanda, no mabundi maya, mokĩte kũmamakia na magũithie hĩa icio cia ndũrĩrĩ, iria ciambararirie hĩa ciao igĩũkĩrĩra bũrũri wa Juda, nĩguo andũ akuo maharaganio.”
ഇവർ എന്തുചെയ്‌വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

< Zekaria 1 >