< Zekaria 6 >

1 Ningĩ ngĩtiira maitho rĩngĩ, na rĩrĩ, ngĩona ngaari inya cia ita igĩũka ciumĩte gatagatĩ ka irĩma igĩrĩ, irĩma icio ciarĩ cia gĩcango!
ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാല് രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
2 Ngaari ya mbere yaguucĩtio nĩ mbarathi ndune, na ya keerĩ ĩkaguucio nĩ mbarathi njirũ,
ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും
3 na ya gatatũ ĩkaguucio nĩ mbarathi njerũ, nayo ya kana ĩkaguucio nĩ mbarathi cia marooro; ciothe ciarĩ mbarathi ciarĩ na hinya.
മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
4 Ngĩũria mũraika ũcio wanjaragĩria atĩrĩ, “Mwathi wakwa, ici nacio nĩ ndũũ?”
എന്നോട് സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.
5 Nake mũraika ũcio akĩnjookeria atĩrĩ, “Maya nĩ maroho marĩa mana ma igũrũ, maroima harĩa marũgamaga mbere ya Mwathani wa thĩ yothe.
ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാല് കാറ്റ് ആകുന്നു.
6 Ngaari ĩyo ĩguucĩtio nĩ mbarathi njirũ yerekeire bũrũri wa gathigathini, nayo ĩyo ĩguucĩtio nĩ mbarathi njerũ yerekeire bũrũri wa ithũĩro, nayo ĩyo ĩguucĩtio nĩ mbarathi irĩ na maroro yerekeire bũrũri wa gũthini.”
കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്ക് പുറപ്പെട്ടു.
7 Rĩrĩa mbarathi icio irĩ hinya cioimagarire-rĩ, nĩciageragia mũno ũrĩa ingĩthiĩ thĩ yothe. Nake agĩciĩra atĩrĩ, “Thiĩi mũcange thĩ yothe!” Nĩ ũndũ ũcio igĩthiĩ thĩ yothe.
തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു”.
8 Ningĩ agĩcooka akĩnjĩta akĩnjĩĩra atĩrĩ, “Ta rora, icio cierekeire bũrũri wa gathigathini nĩitũmĩte Roho wakwa ũgĩe na ũhurũko kũu bũrũri wa gathigathini.”
അവൻ എന്നോട് ഉറക്കെ വിളിച്ചു; “വടക്കെ ദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
9 Ndũmĩrĩri ya Jehova nĩyanginyĩrire ngĩĩrwo atĩrĩ,
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
10 “Amũkĩra betha na thahabu kuuma kũrĩ andũ arĩa maatahĩtwo, na nĩo Helidai, na Tobija, na Jedaia, arĩa mokĩte kuuma Babuloni. Thiĩ o ũmũthĩ mũciĩ kwa Josia mũrũ wa Zefania.
൧൦“നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്ന് തന്നെ ചെല്ലണം.
11 Oya betha na thahabu icio ũthondeke thũmbĩ, ũcooke ũmĩigĩrĩre mũtwe wa Joshua mũrũ wa Jehozadaki, mũthĩnjĩri-Ngai ũrĩa mũnene.
൧൧അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വച്ച് അവനോട് പറയേണ്ടതെന്തെന്നാൽ:
12 Mwĩre atĩ Jehova Mwene-Hinya-Wothe ekuuga ũũ: ‘Ũyũ nĩwe mũndũ ũrĩa wĩtagwo Rũhonge, nake nĩakaruta honge arĩ handũ haake na ake hekarũ ya Jehova.
൧൨‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
13 Ũcio nĩwe ũgaaka hekarũ ya Jehova, na nĩakahumbwo riiri, na nĩagaikarĩra gĩtĩ gĩake kĩa ũnene aathane. O na nĩagatungata arĩ mũthĩnjĩri-Ngai aikarĩire gĩtĩ gĩake kĩa ũnene; na maũndũ macio meerĩ nĩmakaganĩrĩra wega.’
൧൩അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
14 Nayo thũmbĩ ĩyo ĩigwo thĩinĩ wa hekarũ ya Jehova, ĩrĩ kĩririkano kĩa Helidai, na Tobija, na Jedaia, na Heni mũrũ wa Zefania.
൧൪ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ യോശീയാവ് എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കണം.
15 Arĩa marĩ kũraya nĩmagooka gũteithia gwaka hekarũ ya Jehova, na inyuĩ nĩmũkamenya atĩ Jehova Mwene-Hinya-Wothe nĩwe ũndũmĩte kũrĩ inyuĩ. Ũndũ ũyũ nĩũgekĩka mũngĩgaathĩkĩra Jehova Ngai wanyu mũrĩ na kĩyo.”
൧൫എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അത് സംഭവിക്കും.

< Zekaria 6 >