< Zekaria 3 >

1 Ningĩ akĩnyonia Joshua, mũthĩnjĩri-Ngai ũrĩa mũnene, arũgamĩte mbere ya mũraika wa Jehova, nake Shaitani arũgamĩte mwena wake wa ũrĩo nĩguo amũcuuke.
അനന്തരം അവൻ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
2 Nake Jehova akĩĩra Shaitani atĩrĩ, “Jehova arogũkũũma, wee Shaitani! Jehova ũrĩa ũthuurĩte Jerusalemu arogũkũũma wee! Githĩ mũndũ ũyũ ti gĩcinga gĩtharĩtwo kuuma mwaki-inĩ?”
യഹോവയുടെ ദൂതന്‍ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.
3 Na rĩrĩ, Joshua eehumbĩte nguo irĩ gĩko hĩndĩ ĩyo aarũgamĩte mbere ya mũraika.
എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു.
4 Mũraika ũcio akĩĩra arĩa maarũngiĩ mbere yake atĩrĩ, “Mũrutei nguo icio ciake irĩ na gĩko.” Agĩcooka akĩĩra Joshua atĩrĩ, “Atĩrĩrĩ, nĩnjeheretie mehia maku, na nĩngũkũhumba nguo cia goro.”
യഹോവ തന്റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു; പിന്നെ അവനോട്: “ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു.
5 Ngĩcooka ngiuga atĩrĩ, “Muohei kĩremba gĩtheru mũtwe.” Nĩ ũndũ ũcio makĩmuoha kĩremba gĩtheru mũtwe, na makĩmũhumba nguo, mũraika wa Jehova arũgamĩte o hau.
“അവന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വെക്കട്ടെ” എന്ന് ഞാന്‍ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു.
6 Mũraika wa Jehova agĩatha Joshua, akĩmwĩra atĩrĩ,
യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ:
7 “Jehova Mwene-Hinya-Wothe ekuuga ũũ, ‘Ũngĩrũmĩrĩra mĩthiĩre yakwa na ũmenyagĩrĩre maũndũ marĩa nyendaga mekwo, nĩũgaathaga nyũmba yakwa, o na ũtuĩke mũrũgamĩrĩri wa nja ciayo, na ngwĩtĩkĩrie ũtuĩke ũmwe wa andũ aya marũngiĩ haha.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്റെ വഴികളിൽ നടക്കുകയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്‍ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും.
8 “‘Ta thikĩrĩria, wee Joshua, mũthĩnjĩri-Ngai ũrĩa mũnene, hamwe na athiritũ aku aya maikarĩte thĩ mbere yaku, o acio kĩmenyithia kĩa maũndũ marĩa magooka: Nĩngarehe ndungata yakwa, o we Rũhonge.’
മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയൊ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 Jehova Mwene-Hinya-Wothe ekuuga ũũ, ‘Atĩrĩrĩ, nĩnjigĩte ihiga mbere ya Joshua! Ihiga rĩu rĩrĩ na maitho mũgwanja, na nĩngakurura maandĩko igũrũ warĩo, na njeherie mehia ma bũrũri ũyũ na mũthenya ũmwe.
ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്”.
10 “‘Mũthenya ũcio-rĩ, o mũndũ wanyu nĩageeta mũndũ wa itũũra rĩake maikare rungu rwa mũtĩ wake wa mũthabibũ na wa mũkũyũ,’” ũguo nĩguo Jehova Mwene-Hinya-Wothe ekuuga.
൧൦“ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

< Zekaria 3 >