< Thaburi 132 >

1 Thaburi ya Agendi Wee Jehova, ririkana Daudi na mathĩĩna marĩa mothe omĩrĩirie.
ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
2 Nĩehĩtire mwĩhĩtwa harĩ Jehova, akĩĩhĩta harĩ ũcio Mwene-Hinya, o we Ngai wa Jakubu, akiuga ũũ:
അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
3 “Ndigatoonya nyũmba yakwa, kana haice ũrĩrĩ wakwa,
“യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ
4 ndikaareke maitho makwa mone toro, kana ndeke imone ciakwa icũnge,
ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5 o nginya ngoonera Jehova handũ ha gũikara, ũcio Mwene-Hinya, o we Ngai wa Jakubu, ndĩmuonere gĩikaro.”
ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”.
6 Nĩtwaiguire ũhoro tũrĩ Efiratha, na tũkĩũkora mĩgũnda-inĩ ya Kiriathu Jearimu.
നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
7 Tũkiuga atĩrĩ, “Nĩtũthiĩi gĩikaro-inĩ gĩake; nĩtũinamĩrĩre tũmũhooe tũrĩ gaturwa-inĩ ka makinya make;
നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.
8 arahũka, Wee Jehova, ũũke kĩhurũko-inĩ gĩaku, wee na ithandũkũ rĩa kĩrĩkanĩro rĩa hinya waku.
യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
9 Athĩnjĩri aku marohumbwo na ũthingu; andũ aku aamũre nĩmakĩine nĩ gũkena.”
അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
10 Nĩ ũndũ wa ndungata yaku Daudi, ndũkarega ũrĩa we ũitĩrĩirie maguta.
൧൦അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
11 Jehova nĩehĩtire na mwĩhĩtwa harĩ Daudi, mwĩhĩtwa atangĩĩricũkwo, akĩmwĩra atĩrĩ: “Nĩngaikarĩria ũmwe wa rũciaro rwaku Gĩtĩ-inĩ gĩaku kĩa ũnene,
൧൧“ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;
12 ariũ aku mangĩkaamenyerera kĩrĩkanĩro gĩakwa na mawatho makwa marĩa ndĩrĩmarutaga, hĩndĩ ĩyo ariũ ao nĩmagaikarĩra gĩtĩ gĩaku kĩa ũnene nginya tene na tene.”
൧൨നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.
13 Nĩgũkorwo Jehova nĩathuurĩte Zayuni, akerirĩria gũtuĩke gĩikaro gĩake, akoiga atĩrĩ:
൧൩യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
14 “Gĩkĩ nĩkĩo kĩhurũko gĩakwa nginya tene na tene; gũkũ nĩkuo ngũtũũra njikarĩire gĩtĩ kĩa ũnene, nĩgũkorwo nĩ niĩ ndĩyendeire;
൧൪“അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
15 nĩngakũrathima na ũmaathi mũingĩ mũno; athĩĩni akuo ndĩmahũũnie na irio.
൧൫അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.
16 Nĩngahumba athĩnjĩri-Ngai akuo ũhonokio, na andũ akuo arĩa aamũre matũũre mainaga nĩ gũkena.
൧൬അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17 “Kũu nĩkuo ngaatũma rũhĩa rwa Daudi rũthundũke na njigĩre ũrĩa njitĩrĩirie maguta tawa ũgwakana.
൧൭അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
18 Thũ ciake nĩngacihumba thoni, no thũmbĩ ya ũnene ĩrĩa ĩrĩ mũtwe wake nĩĩgakenga na riiri.”
൧൮ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും”.

< Thaburi 132 >