< Obadia 1 >

1 Kĩoneki kĩa Obadia. Mwathani Jehova ekuuga ũũ ũhoro ũkoniĩ Edomu: Nĩtũiguĩte ũhoro uumĩte kũrĩ Jehova. Mũtũmwo nĩatũmirwo kũrĩ ndũrĩrĩ oige atĩrĩ, “Arahũkai, tũthiĩ tũmũũkĩrĩre, tũrũe nake”:
ഓബദ്യാവിന്റെ ദൎശനം. യഹോവയായ കൎത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്നു ഒരു വൎത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുക.
2 “Atĩrĩrĩ, nĩngakũnyiihia maitho-inĩ ma ndũrĩrĩ; nawe nĩũkameneka biũ.
ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
3 Mwĩtĩĩo wa ngoro yaku nĩũkũheenetie, wee ũtũũraga kũu ngurunga-inĩ cia mahiga, na ũgathondeka gĩikaro gĩaku kũrĩa gũtũũgĩru, o wee wĩĩraga na ngoro atĩrĩ, ‘Nũũ ũngĩhota kũũharũrũkia andehe nginya thĩ?’
പാറപ്പിളൎപ്പുകളിൽ പാൎക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
4 O na ũngĩkorwo ũmbũkaga na igũrũ ta nderi, na ũgaaka gĩtara gĩaku o kũu njata irĩ, nĩngakũharũrũkia thĩ ngũrute kuo,” ũguo nĩguo Jehova ekuuga.
നീ കഴുകനേപ്പോലെ ഉയൎന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
5 “Ũngĩkorwo nĩ aici, o na kana ũkorwo nĩ atunyani ũtukũ-rĩ, kaĩ mwanangĩko nĩũgwetereire-ĩ! Githĩ matingĩiya o nginya maiganie? Atui a thabibũ mangĩũka gwaku-rĩ, githĩ to matigie tũthabibũ tũnini tũngĩhaarwo?
കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
6 No kaĩ Esaũ nĩakongũrũrio-ĩ, nakĩo kĩgĩĩna gĩake kĩrĩa kĩhithe gĩgĩtahwo-ĩ!
ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
7 Andũ othe arĩa mũgwatanagĩra nao nĩmagakũingata nginya mũhaka-inĩ; arata aku nĩmagakũheenia na magũtoorie; arĩa marĩĩaga irio ciaku nĩmagakũigĩra mũtego, no wee ndũkamenya.”
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
8 Jehova ekuuga atĩrĩ, “Githĩ mũthenya ũcio ndikaananga andũ arĩa oogĩ a Edomu, na nyanange andũ arĩa marĩ ũmenyo kũu irĩma-inĩ cia Esaũ?
അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പൎവ്വതത്തിൽ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9 Atĩrĩrĩ, wee Temani, njamba ciaku cia ita nĩikaamaka, na andũ othe arĩa matũũraga irĩma-inĩ cia Esaũ mooragwo, maniinwo.
ഏശാവിന്റെ പൎവ്വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും.
10 Nĩ ũndũ wa ngũĩ ya gũũkĩrĩra mũrũ wa nyũkwa Jakubu, nĩũgaconorithio; nĩũkaniinwo nginya tene.
നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
11 Mũthenya ũrĩa wamũtiganĩirie, rĩrĩa andũ a kũngĩ maatahire ũtonga wake, nao ageni magĩtoonyera ihingo-inĩ ciake, na magĩcuukĩra Jerusalemu mĩtĩ-rĩ, we watariĩ o ta ũmwe wao.
നീ എതിരെ നിന്ന നാളിൽ, അന്യജാതിക്കാർ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
12 No wee ndũngĩanyararire mũrũ wa nyũkwa mũthenya wake wa mũtino, kana ũkenerere andũ a Juda mũthenya ũrĩa maaniinagwo, o na kana wĩtĩĩe mũno mũthenya ũrĩa maarĩ na thĩĩna.
നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനൎത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.
13 Wee ndũngĩatuĩkanĩirie ihingo-inĩ cia andũ akwa mũthenya wao wa mwanangĩko, kana ũmanyarare hĩndĩ ĩrĩa maarĩ na mũnyarirĩko mũthenya wao wa kwanangwo, kana ũtahe ũtonga wao mũthenya ũcio wa mwanangĩko.
എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനൎത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കേണ്ടതല്ല.
14 Wee ndwagĩrĩirwo kũmooheria magomano-inĩ ma njĩra nĩguo ũũrage arĩa mooraga, kana ũneane matigari mao mũthenya ũcio maarĩ na thĩĩna.
അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലെക്കൽ നിൽക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
15 “Mũthenya wa Jehova ũrĩ hakuhĩ gũkinyĩra ndũrĩrĩ ciothe. O ũrĩa wĩkĩte, noguo nawe ũgeekwo; ciĩko ciaku nĩigagũcookerera.
സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.
16 O ta ũrĩa inyuĩ mwanyuĩrĩire gĩkombe gĩakwa kĩa iherithia kũu kĩrĩma-inĩ gĩakwa gĩtheru-rĩ, ũguo noguo ndũrĩrĩ ciothe igaakĩnyuĩra itegũtigithĩria. Ikaanyua ikĩhũhũte, ininũkio, nacio ihaane ta itarĩ ciakorwo kuo.
നിങ്ങൾ എന്റെ വിശുദ്ധപൎവ്വതത്തിൽവെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
17 No rĩrĩ, kũu Kĩrĩma-inĩ gĩa Zayuni nĩgũgakorwo na ũhonokio; nakĩo kĩrĩma kĩu gĩgaakorwo kĩrĩ gĩtheru, nayo nyũmba ya Jakubu nĩĩkegwatĩra igai rĩayo.
എന്നാൽ സീയോൻപൎവ്വതത്തിൽ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
18 Nyũmba ya Jakubu ĩgaatuĩka ta mwaki, nayo nyũmba ya Jusufu ĩtuĩke ta rũrĩrĩmbĩ; nayo nyũmba ya Esaũ ĩgaatuĩka ta maragara ma mahuti, na nĩmakamĩmundia mwaki, ũmĩniine biũ. Gũtirĩ mũndũ ũgaatigara wa kuuma nyũmba ya Esaũ.” Jehova nĩwe uugĩte ũguo.
അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
19 Andũ a Negevu nĩmagaikara irĩma-inĩ cia Esaũ, nao andũ arĩa maikaraga magũrũ-inĩ ma tũrĩma megwatĩre bũrũri wa Afilisti. Nĩmagaikara mĩgũnda-inĩ ya Efiraimu, na ya Samaria, nake Benjamini egwatĩre Gileadi.
തെക്കേ ദേശക്കാർ ഏശാവിന്റെ പൎവ്വതവും താഴ്വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമൎയ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
20 Gĩkundi kĩrĩa gĩatahĩtwo kĩa andũ a Isiraeli kĩrĩa kĩrĩ kũu Kaanani, gĩkeegwatĩra bũrũri ũcio o nginya Zarefathu; nao andũ arĩa maatahirwo kuuma Jerusalemu, acio marĩ kũu Sefaradi, nĩo makegwatĩra matũũra ma Negevu.
ഈ കോട്ടയിൽനിന്നു പ്രവാസികളായി പോയ യിസ്രായേൽമക്കൾ സാരെഫാത്ത്‌വരെ കനാന്യൎക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
21 Andũ a kũhonokania nĩmakambata Kĩrĩma-inĩ gĩa Zayuni nĩguo maathanage kũu irĩma-inĩ cia Esaũ. Naguo ũthamaki ũgaatuĩka wa Jehova.
ഏശാവിന്റെ പൎവ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാർ സീയോൻപൎവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവെക്കു ആകും.

< Obadia 1 >