< Ndari 32 >

1 Na rĩrĩ, andũ a mĩhĩrĩga ya Rubeni na Gadi, arĩa maarĩ na ndũũru nene cia ngʼombe na cia mbũri, nĩmoonire atĩ mabũrũri ma Jazeri na Gileadi maarĩ mega na mahiũ mao.
വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു.
2 Nĩ ũndũ ũcio magĩthiĩ kũrĩ Musa na Eleazaru ũrĩa mũthĩnjĩri-Ngai, o na kũrĩ atongoria a kĩrĩndĩ, makiuga atĩrĩ,
അതിനാൽ രൂബേന്യരും ഗാദ്യരും മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും സഭാനേതാക്കന്മാരുടെയും അടുക്കൽവന്ന് പറഞ്ഞു:
3 “Atarothu, na Diboni, na Jazeri, na Nimura, na Heshiboni, na Eleale, na Sebamu, na Nebo, o na Beoni,
“അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ
4 bũrũri ũyũ Jehova aatooririe andũ akuo mbere ya andũ a Isiraeli, nĩ kũndũ kwega kwa mahiũ, na ithuĩ ndungata ciaku tũrĩ na mahiũ.”
ഇസ്രായേൽജനത്തിന്റെ മുമ്പിൽ യഹോവ കീഴടക്കിയ ദേശം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്; അങ്ങയുടെ ദാസന്മാർക്കു വളർത്തുമൃഗങ്ങൾ ഉണ്ടല്ലോ.
5 Makiuga atĩrĩ, “Angĩkorwo nĩtwĩtĩkĩrĩkĩte harĩ inyuĩ-rĩ, rekei bũrũri ũyũ ũheo ndungata cianyu ũtuĩke witũ. Mũtigatũme tũringe Rũũĩ rwa Jorodani.”
അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”
6 Musa akĩũria andũ a Gadi na a Rubeni atĩrĩ, “Andũ anyu no mathiĩ ita-inĩ mamũtige mũikarĩte gũkũ?
മോശ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞു: “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമോ?
7 Nĩ kĩĩ gĩgũtũma mũũrage ngoro cia andũ a Isiraeli nĩguo matikaringe rũũĩ matoonye bũrũri ũrĩa Jehova amaheete?
ഇസ്രായേല്യരെ യഹോവ അവർക്കു നൽകിയ ദേശത്തേക്കു പോകുന്നതിൽനിന്ന് നിങ്ങൾ നിരുത്സാഹപ്പെടുത്തുന്നതെന്ത്?
8 Ũguo noguo maithe manyu meekire hĩndĩ ĩrĩa ndaamarekirie kuuma Kadeshi-Barinea mathiĩ magathigaane bũrũri ũcio.
ഇതുതന്നെയാണ്, ഞാൻ കാദേശ്-ബർന്നേയയിൽനിന്ന് ദേശം നോക്കാൻ വിട്ടപ്പോൾ, നിങ്ങളുടെ പിതാക്കന്മാരും ചെയ്തത്.
9 Thuutha wa kwambata, magĩkinya kĩanda kĩa Eshikoli na makĩĩrorera bũrũri ũcio-rĩ, nĩmatũmire andũ a Isiraeli makue ngoro makĩaga gũtoonya bũrũri ũrĩa Jehova amaheete.
എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി.
10 Jehova agĩcinwo nĩ marakara mũthenya ũcio, akĩĩhĩta na mwĩhĩtwa ũyũ:
അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു:
11 ‘Nĩ ũndũ nĩmagĩte kũnũmĩrĩra na ngoro ciao kũna, hatirĩ mũndũ o na ũmwe wa ũkũrũ wa mĩaka mĩrongo ĩĩrĩ na makĩria wa arĩa moimire bũrũri wa Misiri ũkoona bũrũri ũrĩa nderĩire Iburahĩmu na Isaaka, o na Jakubu na mwĩhĩtwa,
‘കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകനായ യോശുവയും പൂർണഹൃദയത്തോടെ യഹോവയെ പിൻപറ്റിയിരിക്കുകയാൽ, അവരല്ലാതെ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വന്നവരിൽ ഇരുപതു വയസ്സോ അതിലധികമോ പ്രായമുള്ള പുരുഷന്മാരിൽ ഒരുത്തൻപോലും, അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥംചെയ്ത വാഗ്ദത്തദേശം കാണുകയില്ല. കാരണം ഇവരാരും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റിയില്ല.’
12 gũtirĩ o na ũmwe tiga Kalebu mũrũ wa Jefune, ũrĩa Mũkenizi, na Joshua mũrũ wa Nuni, nĩ ũndũ nĩmarũmĩrĩire Jehova na ngoro ciao kũna.’
13 Jehova agĩcinwo nĩ marakara nĩ ũndũ wa Isiraeli, nake agĩtũma morũũre werũ-inĩ mĩaka mĩrongo ĩna, o nginya rĩrĩa rũciaro rũu ruothe rwehĩtie maitho-inĩ make rwathirire.
യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടത്തെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരുടെ തലമുറ മുഴുവനും നശിക്കുംവരെ അവിടന്ന് അവരെ നാൽപ്പതുവർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമാറാക്കി.
14 “Na rĩrĩ, mũrĩ haha inyuĩ, inyuĩ rũciaro rũrũ rwa ehia, mũcookete ithenya rĩa maithe manyu nĩguo mũtũme Jehova akĩrĩrĩrie kũrakarĩra Isiraeli.
“ഇപ്പോൾ ഇവിടെയിതാ നിങ്ങൾ, പാപികളുടെ ഒരു കുലം, നിങ്ങളുടെ പിതാക്കന്മാരുടെ ചുവടുകളിൽത്തന്നെ നിന്നുകൊണ്ട് യഹോവ ഇസ്രായേലിനോട് വീണ്ടും അധികം കോപാകുലനാക്കാൻ ഇടയാക്കുന്നു.
15 Mũngĩgarũrũka mũtige kũmũrũmĩrĩra-rĩ, nake Jehova nĩegũtiganĩria andũ aya othe gũkũ werũ-inĩ rĩngĩ, na inyuĩ mũtuĩke gĩtũmi gĩa kũmaniinithia.”
അവിടത്തെ പിൻപറ്റുന്നതിൽനിന്നും നിങ്ങൾ മാറിപ്പോയാൽ, അവിടന്ന് ഈ ജനത്തെ മുഴുവൻ മരുഭൂമിയിൽ വീണ്ടും കൈവിടും; അവരുടെ നാശത്തിന് കാരണക്കാർ നിങ്ങളായിരിക്കുകയും ചെയ്യും.”
16 Nao magĩthiĩ kũrĩ Musa makĩmwĩra atĩrĩ, “Ithuĩ tũkwenda gwakĩra ũhiũ witũ ciugũ gũkũ, na twakĩre andũ-a-nja aitũ na ciana matũũra manene.
പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു.
17 No rĩrĩ, nĩtwĩhaarĩirie kuoya indo ciitũ cia mbaara na tũthiĩ mbere ya andũ a Isiraeli nginya tũmakinyie kwao. Hĩndĩ ĩyo, andũ-a-nja aitũ na ciana maikarage matũũra manene mairigĩre na hinya, nĩgeetha magitĩrwo kuuma kũrĩ atũũri a bũrũri ũyũ.
എന്നാൽ ഞങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരെ അവരുടെ സ്ഥാനത്ത് എത്തിക്കുംവരെ ആയുധധാരികളായി അവർക്കുമുമ്പായി അണിനിരക്കാനും ഞങ്ങൾ തയ്യാറാണ്. അതേസമയം ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും തദ്ദേശവാസികളിൽനിന്ന് സംരക്ഷിക്കപ്പെടാൻ കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കും.
18 Tũtigacooka mĩciĩ iitũ o nginya hĩndĩ ĩrĩa Mũisiraeli o wothe akaamũkĩra igai rĩake.
സകല ഇസ്രായേല്യർക്കും അവരുടെ ഓഹരി ലഭിക്കുന്നതുവരെ ഞങ്ങൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങുകയില്ല.
19 Ithuĩ tũtikaamũkĩra igai hamwe nao mũrĩmo ũrĩa ũngĩ wa Jorodani, nĩ ũndũ igai riitũ tũrĩ narĩo mwena wa irathĩro wa Rũũĩ rwa Jorodani.”
ഞങ്ങളുടെ ഓഹരി യോർദാന്റെ കിഴക്കുഭാഗത്ത് ഞങ്ങൾക്കു ലഭിച്ചിരിക്കുകയാൽ അവരോടൊപ്പം യോർദാന്റെ മറുകരയിൽ ഞങ്ങൾ ഓഹരി വാങ്ങുകയില്ല.”
20 Nake Musa akĩmeera atĩrĩ, “Mũngĩĩka ũguo-rĩ, na mwĩohe indo cianyu cia mbaara mbere ya Jehova nĩguo mũkarũe,
അപ്പോൾ മോശ അവരോടു പറഞ്ഞു: “ഈ വാക്കു നിങ്ങൾ പാലിക്കുമെങ്കിൽ യഹോവയുടെമുമ്പാകെ നിങ്ങൾ നിങ്ങളെത്തന്നെ യുദ്ധസന്നദ്ധരാക്കുകയും
21 na inyuothe mũngĩthiĩ mwĩohete indo cia mbaara, mũringe Rũũĩ rwa Jorodani mũrĩ mbere ya Jehova o nginya rĩrĩa akaingata thũ ciake ciume mbere yake,
തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം.
22 hĩndĩ ĩrĩa bũrũri ũcio ũgaakorwo ũtooretio mbere ya Jehova, hĩndĩ ĩyo no mũcooke mĩciĩ yanyu na muohorwo kuuma kĩĩranĩro kĩanyu kũrĩ Jehova o na kũrĩ Isiraeli. Naguo bũrũri ũyũ nĩũgatuĩka wanyu maitho-inĩ ma Jehova.
അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും.
23 “No mũngĩkaaga gwĩka ũguo, nĩmũkehĩria Jehova; na mũmenye na ma atĩ mehia manyu nĩmakamũcookerera.
“എന്നാൽ ഇതു ചെയ്യുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയാൽ, യഹോവയ്ക്കെതിരായി നിങ്ങൾ പാപം ചെയ്യുകയായിരിക്കും; നിങ്ങളുടെ പാപത്തിനുള്ള ശിക്ഷ നിങ്ങൾതന്നെ അനുഭവിക്കുമെന്നു നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം.
24 Akĩrai andũ-a-nja anyu na ciana matũũra manene na ciugũ cia ndũũru cianyu, no hingiai ũguo mweranĩra.”
നിങ്ങളുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി പട്ടണങ്ങളും കന്നുകാലികൾക്കായി തൊഴുത്തുകളും പണിയുക. എന്നാൽ നിങ്ങൾ ചെയ്ത വാഗ്ദാനവും നിറവേറ്റുക.”
25 Andũ a Gadi na a Rubeni makĩĩra Musa atĩrĩ, “Ithuĩ ndungata ciaku nĩtũgwĩka o ta ũguo mwathi witũ aathana.
ഗാദ്യരും രൂബേന്യരും മോശയോടു പറഞ്ഞു: “യജമാനൻ കൽപ്പിച്ചതുപോലെതന്നെ അങ്ങയുടെ ദാസരായ ഞങ്ങൾ ചെയ്യും.
26 Ciana ciitũ na atumia aitũ megũikara gũkũ matũũra-inĩ manene ma Gileadi, ũndũ ũmwe na ndũũru ciitũ cia mbũri na cia ngʼombe.
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ആടുമാടുകളും ഇവിടെ ഗിലെയാദിലെ പട്ടണങ്ങളിൽത്തന്നെ പാർക്കും.
27 No ithuĩ ndungata ciaku-rĩ, o mũndũ eyohete indo ciake cia mbaara, nĩtũkũringa mũrĩmo ũũrĩa tũkarũe tũrĩ mbere ya Jehova, o ta ũguo mwathi witũ oiga.”
എന്നാൽ അങ്ങയുടെ ദാസന്മാർ, യുദ്ധസന്നദ്ധരായ സകലരും, ഞങ്ങളുടെ യജമാനൻ പറയുന്നതുപോലെതന്നെ യഹോവയുടെമുമ്പാകെ യുദ്ധംചെയ്യാൻ അക്കരെ കടക്കും.”
28 Nake Musa akĩruta watho nĩ ũndũ wao, akĩarĩria Eleazaru ũrĩa mũthĩnjĩri-Ngai, na Joshua mũrũ wa Nuni, na atongoria a nyũmba cia mĩhĩrĩga ya andũ a Isiraeli,
പിന്നെ മോശ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേല്യഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാർക്കും കൽപ്പനകൾ കൊടുത്തു.
29 akĩmeera atĩrĩ, “Angĩkorwo andũ a Gadi na a Rubeni nĩmekũringa Jorodani, o mũndũ wao eyohete indo cia mbaara, marĩ hamwe na inyuĩ marĩ mbere ya Jehova-rĩ, hĩndĩ ĩrĩa bũrũri ũcio ũgatoorio mbere yanyu, nĩmũkamahe bũrũri wa Gileadi ũtuĩke wao.
അദ്ദേഹം അവരോടു പറഞ്ഞു: “ഗാദ്യരിലും രൂബേന്യരിലും യുദ്ധസന്നദ്ധരായ സകലപുരുഷന്മാരും യഹോവയുടെമുമ്പാകെ നിങ്ങളോടൊപ്പം യോർദാൻ കടക്കുന്നെങ്കിൽ, ദേശം നിങ്ങളുടെമുമ്പാകെ അധീനമാകുമ്പോൾ ഗിലെയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം.
30 No mangĩaga kũringa hamwe na inyuĩ meeohete indo ciao cia mbaara, no nginya metĩkĩre igai rĩao hamwe na inyuĩ bũrũri wa Kaanani.”
എന്നാൽ നിങ്ങളുടെകൂടെ ആയുധധാരികളായി അവർ അക്കരെ കടക്കുന്നില്ലെങ്കിൽ, അവരുടെ ഓഹരി കനാനിലുള്ള നിങ്ങളോടൊപ്പം ആയിരിക്കണം.”
31 Andũ a Gadi na a Rubeni makĩmũcookeria atĩrĩ, “Ndungata ciaku nĩ igwĩka o ta ũguo Jehova oigĩte.
ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും.
32 Nĩtũkũringa tũrĩ mbere ya Jehova tũtoonye bũrũri wa Kaanani twĩohete indo cia mbaara, no kũndũ kũrĩa ithuĩ tũkaagaya-rĩ, gũgaakorwo kũrĩ mbarĩ ĩno ya Jorodani.”
യഹോവയുടെമുമ്പിൽ ആയുധധാരികളായി ഞങ്ങൾ കനാനിൽ കടക്കും. എന്നാൽ ഞങ്ങളുടെ അവകാശദേശം യോർദാന്റെ ഇക്കരെയായിരിക്കും.”
33 Musa akĩhe andũ a Gadi na a Rubeni na nuthu ya mũhĩrĩga wa Manase mũrũ wa Jusufu, bũrũri ũrĩa wothe wathamakagwo nĩ Sihoni mũthamaki wa Aamori, na ũrĩa wothe wathamakagwo nĩ Ogu mũthamaki wa Bashani, akĩmahe bũrũri ũcio wothe, na matũũra manene makuo o na ngʼongo iria ciamarigiicĩirie.
പിന്നെ മോശ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും അവയുടെ പട്ടണങ്ങളോടും ചുറ്റുമുള്ള പ്രദേശങ്ങളോടുംകൂടി നൽകി.
34 Andũ a Gadi nĩmakire Diboni, na Atarothu, na Aroeri,
ഗാദ്യർ ദീബോൻ, അതാരോത്ത്, അരോയേർ,
35 na Atarothu-Shofani, na Jazeri, na Jogibeha,
അത്രോത്ത്-ശോഫാൻ, യാസേർ, യൊഗ്ബെഹാ,
36 na Bethi-Nimira, na Bethi-Harani, maarĩ matũũra manene mairigĩre na hinya na magĩakĩra ndũũru ciao cia mbũri ciugũ.
ബേത്-നിമ്രാ, ബേത്-ഹാരാൻ എന്നിവ കെട്ടുറപ്പുള്ള പട്ടണങ്ങളായി പണിതു; അവരുടെ കന്നുകാലികൾക്കു തൊഴുത്തുകളും അവിടെ പണിതു.
37 Nao andũ a Rubeni magĩaka Heshiboni, na Eleale, na Kiriathaimu rĩngĩ,
രൂബേന്യർ ഹെശ്ബോൻ, എലെയാലേ, കിര്യാത്തയീം എന്നിവയും
38 o ũndũ ũmwe na Nebo na Baali-Meoni (marĩĩtwa macio nĩmagarũrirwo) na Sibima. Nao makĩhe matũũra macio manene maakire marĩĩtwa mangĩ.
നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു.
39 Nacio njiaro cia Makiru mũrũ wa Manase igĩthiĩ Gileadi, magĩkwĩnyiitĩra na makĩingata Aamori arĩa maarĩ kuo.
മനശ്ശെയുടെ പുത്രൻ മാഖീരിന്റെ സന്തതികൾ ഗിലെയാദിലേക്കു പോയി അതിനെ പിടിച്ചടക്കി അവിടെ ഉണ്ടായിരുന്ന അമോര്യരെ തുരത്തി.
40 Nĩ ũndũ ũcio Musa akĩheana Gileadi kũrĩ andũ a Makiru, acio njiaro cia Manase, nao magĩtũũra kuo.
അതുകൊണ്ട് മോശ മനശ്ശെയുടെ സന്തതികളായ മാഖീര്യർക്കു ഗിലെയാദ് കൊടുത്തു. അവർ അവിടെ താമസമുറപ്പിച്ചു,
41 Na rĩrĩ, Jairu wa rũciaro rwa Manase, akĩĩnyiitĩra tũtũũra twa Gileadi na agĩtwĩta Havothu-Jairu.
മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു.
42 Nake Noba akĩĩnyiitĩra Kenathu, na tũtũũra tũrĩa twagũthiũrũrũkĩirie agĩtwĩta Noba, o ta ũrĩa we eetagwo.
നോബഹ് ചെന്ന് കെനാത്തും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളും പിടിച്ചടക്കി; ആ ദേശത്തിനു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പുനർനാമകരണംചെയ്തു.

< Ndari 32 >