< Ndari 24 >
1 Na rĩrĩ, rĩrĩa Balamu onire atĩ Jehova nĩakenaga nĩ kũrathima Isiraeli-rĩ, ndaacookire kũrũmĩrĩra ũragũri ta ũrĩa ekaga mahinda macio mangĩ, no ehũgũrire akĩrora werũ-inĩ.
൧യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2 Rĩrĩa Balamu eroreire akĩona ũrĩa Isiraeli maambĩte hema kũringana na mĩhĩrĩga yao-rĩ, akĩiyũrwo nĩ Roho wa Ngai,
൨ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;
3 nake akĩaria ndũmĩrĩri yake, akiuga atĩrĩ: “Ĩno nĩyo ndũmĩrĩri ya Balamu mũrũ wa Beori, ndũmĩrĩri ya mũndũ ũrĩa riitho rĩake rĩonaga wega,
൩അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 ndũmĩrĩri ya mũndũ ũrĩa ũiguaga ciugo cia Ngai, ũrĩa wonaga kĩoneki kuuma kũrĩ Mwene-Hinya-Wothe, ũrĩa ũgũũaga agakoma thĩ, namo maitho make makahingũka:
൪കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5 “Kaĩ hema ciaku, wee Jakubu, nĩ thaka-ĩ, o na ciikaro ciaku igagĩthakara, wee Isiraeli-ĩ!
൫യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 “Igĩtambũrũkĩte o ta cianda, ikahaana ta mĩgũnda ĩrĩ hũgũrũrũ cia rũũĩ-inĩ, itariĩ ta mĩtĩ ya thubiri ĩhaandĩtwo nĩ Jehova, o na ta mĩtarakwa ĩrĩ hakuhĩ na maaĩ.
൬താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7 Maaĩ makaiyũra ndoo ciao nginya maitĩke; o nayo mbegũ yao ĩgakorwo na maaĩ maingĩ. “Mũthamaki wao akaaneneha gũkĩra Agagi; ũthamaki wao nĩũgaatũgĩrio.
൭അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന് വെള്ളം ധാരാളം; അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നെ.
8 “Ngai aamarutire bũrũri wa Misiri; marĩ na hinya ta wa ndegwa ya gĩthaka. Matambuuraga ndũrĩrĩ iria imathũire, na makoinanga mahĩndĩ ma cio tũcunjĩ; macitheecaga na mĩguĩ yao.
൮ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9 O ta mũrũũthi, methunaga magĩkoma, o ta mũrũũthi wa mũgoma, nũũ ũngĩgeria kũmaarahũra? “Arĩa makũrathimaga marorathimwo, nao arĩa makũrumaga maronyiitwo nĩ kĩrumi!”
൯അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 Nake Balaki agĩcinwo nĩ marakara nĩ ũndũ wa Balamu. Akĩhũũra hĩ ciake, akĩmwĩra atĩrĩ, “Ndagwĩtire ũnumĩre thũ ciakwa, no wee ũcirathimĩte maita macio matatũ.
൧൦അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
11 Na rĩrĩ, ũkĩra o rĩu ũinũke! Ndoigĩte nĩngũkũrĩha wega mũno, no Jehova nĩagirĩtie ũrĩhwo.”
൧൧ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു.
12 Balamu agĩcookeria Balaki atĩrĩ, “Githĩ ndierire andũ arĩa wandũmĩire atĩrĩ,
൧൨അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
13 ‘O na Balaki angĩĩhe nyũmba yake ya ũthamaki ĩiyũrĩtio betha na thahabu, ndingĩhota gwĩka ũndũ wakwa mwene, mwega kana mũũru, njagarare watho wa Jehova; no nginya njuge ũrĩa Jehova oigĩte’?
൧൩‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
14 Na rĩrĩ, niĩ nĩngũcooka o kũrĩ andũ aitũ, no ũka, ngũmenyithie ũrĩa andũ aya mageeka andũ aku matukũ marĩa magooka.”
൧൪ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15 Ningĩ akĩaria ndũmĩrĩri yake, akiuga atĩrĩ: “Ĩno nĩyo ndũmĩrĩri ya Balamu mũrũ wa Beori, ndũmĩrĩri ya mũndũ ũrĩa riitho rĩake rĩonaga wega,
൧൫പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 ndũmĩrĩri ya mũndũ ũrĩa ũiguaga ciugo cia Ngai, ũrĩa ũrĩ na ũmenyo uumĩte kũrĩ Ũrĩa-ũrĩ-Igũrũ-Mũno, ũrĩa wonaga kĩoneki kuuma kũrĩ Mwene-Hinya-Wothe, ũrĩa ũgũũaga agakoma thĩ, namo maitho make makahingũka, ekuuga ũũ:
൧൬ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17 “Nĩndĩramuona, no ti rĩu; nĩndĩmũcũthĩrĩirie, no ndarĩ hakuhĩ. Njata nĩĩkoima kũrĩ Jakubu; njũgũma ya ũnene yume kũrĩ Isiraeli. Nĩakahehenja mothiũ ma Moabi, na ahehenje, mahĩndĩ ma mĩtwe ya ariũ othe a Shethu.
൧൭ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
18 Edomu nĩgũkahootwo; Seiru, thũ yake, nĩakahootwo, no Isiraeli agakĩrĩrĩria kũgĩa na hinya.
൧൮ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 Mwathani mũnene akoima kũrĩ Jakubu na aanange andũ arĩa magaakorwo matigaire a itũũra inene.”
൧൯യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20 Ningĩ Balamu akĩona Amaleki, na akĩaria ndũmĩrĩri yake, akiuga atĩrĩ: “Amaleki nĩwe warĩ wa mbere harĩ ndũrĩrĩ, no marigĩrĩrio-inĩ nĩakanangwo.”
൨൦അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”.
21 Ningĩ akĩona Akeni, na akĩaria ndũmĩrĩri yake, akiuga atĩrĩ: “Gĩikaro gĩaku nĩ kĩgitĩre, gĩtara gĩaku gĩakĩtwo thĩinĩ wa rwaro rwa ihiga;
൨൧അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22 no rĩrĩ, inyuĩ andũ a Akeni nĩmũkanangwo hĩndĩ ĩrĩa Ashuri makaamũtaha.”
൨൨എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
23 Ningĩ akĩaria ndũmĩrĩri yake, akiuga atĩrĩ: “Hĩ! Nũũ ũngĩtũũra muoyo rĩrĩa Ngai areka ũguo?
൨൩പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24 Meeri nĩigooka ciumĩte hũgũrũrũ-inĩ cia Kitimu; nĩigatooria Ashuri o na Eberi, no rĩrĩ, o nacio nĩikaanangwo.”
൨൪കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും.
25 Nake Balamu agĩgĩũkĩra, akĩinũka gwake mũciĩ, nake Balaki agĩthiĩ na njĩra ciake.
൨൫അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.