< Ndari 24 >
1 Na rĩrĩ, rĩrĩa Balamu onire atĩ Jehova nĩakenaga nĩ kũrathima Isiraeli-rĩ, ndaacookire kũrũmĩrĩra ũragũri ta ũrĩa ekaga mahinda macio mangĩ, no ehũgũrire akĩrora werũ-inĩ.
യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2 Rĩrĩa Balamu eroreire akĩona ũrĩa Isiraeli maambĩte hema kũringana na mĩhĩrĩga yao-rĩ, akĩiyũrwo nĩ Roho wa Ngai,
ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;
3 nake akĩaria ndũmĩrĩri yake, akiuga atĩrĩ: “Ĩno nĩyo ndũmĩrĩri ya Balamu mũrũ wa Beori, ndũmĩrĩri ya mũndũ ũrĩa riitho rĩake rĩonaga wega,
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 ndũmĩrĩri ya mũndũ ũrĩa ũiguaga ciugo cia Ngai, ũrĩa wonaga kĩoneki kuuma kũrĩ Mwene-Hinya-Wothe, ũrĩa ũgũũaga agakoma thĩ, namo maitho make makahingũka:
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
5 “Kaĩ hema ciaku, wee Jakubu, nĩ thaka-ĩ, o na ciikaro ciaku igagĩthakara, wee Isiraeli-ĩ!
യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 “Igĩtambũrũkĩte o ta cianda, ikahaana ta mĩgũnda ĩrĩ hũgũrũrũ cia rũũĩ-inĩ, itariĩ ta mĩtĩ ya thubiri ĩhaandĩtwo nĩ Jehova, o na ta mĩtarakwa ĩrĩ hakuhĩ na maaĩ.
താഴ്‌വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾ പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.
7 Maaĩ makaiyũra ndoo ciao nginya maitĩke; o nayo mbegũ yao ĩgakorwo na maaĩ maingĩ. “Mũthamaki wao akaaneneha gũkĩra Agagi; ũthamaki wao nĩũgaatũgĩrio.
അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ.
8 “Ngai aamarutire bũrũri wa Misiri; marĩ na hinya ta wa ndegwa ya gĩthaka. Matambuuraga ndũrĩrĩ iria imathũire, na makoinanga mahĩndĩ ma cio tũcunjĩ; macitheecaga na mĩguĩ yao.
ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.
9 O ta mũrũũthi, methunaga magĩkoma, o ta mũrũũthi wa mũgoma, nũũ ũngĩgeria kũmaarahũra? “Arĩa makũrathimaga marorathimwo, nao arĩa makũrumaga maronyiitwo nĩ kĩrumi!”
അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 Nake Balaki agĩcinwo nĩ marakara nĩ ũndũ wa Balamu. Akĩhũũra hĩ ciake, akĩmwĩra atĩrĩ, “Ndagwĩtire ũnumĩre thũ ciakwa, no wee ũcirathimĩte maita macio matatũ.
അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു.
11 Na rĩrĩ, ũkĩra o rĩu ũinũke! Ndoigĩte nĩngũkũrĩha wega mũno, no Jehova nĩagirĩtie ũrĩhwo.”
ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
12 Balamu agĩcookeria Balaki atĩrĩ, “Githĩ ndierire andũ arĩa wandũmĩire atĩrĩ,
അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല;
13 ‘O na Balaki angĩĩhe nyũmba yake ya ũthamaki ĩiyũrĩtio betha na thahabu, ndingĩhota gwĩka ũndũ wakwa mwene, mwega kana mũũru, njagarare watho wa Jehova; no nginya njuge ũrĩa Jehova oigĩte’?
യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു. എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ?
14 Na rĩrĩ, niĩ nĩngũcooka o kũrĩ andũ aitũ, no ũka, ngũmenyithie ũrĩa andũ aya mageeka andũ aku matukũ marĩa magooka.”
ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.
15 Ningĩ akĩaria ndũmĩrĩri yake, akiuga atĩrĩ: “Ĩno nĩyo ndũmĩrĩri ya Balamu mũrũ wa Beori, ndũmĩrĩri ya mũndũ ũrĩa riitho rĩake rĩonaga wega,
പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 ndũmĩrĩri ya mũndũ ũrĩa ũiguaga ciugo cia Ngai, ũrĩa ũrĩ na ũmenyo uumĩte kũrĩ Ũrĩa-ũrĩ-Igũrũ-Mũno, ũrĩa wonaga kĩoneki kuuma kũrĩ Mwene-Hinya-Wothe, ũrĩa ũgũũaga agakoma thĩ, namo maitho make makahingũka, ekuuga ũũ:
ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
17 “Nĩndĩramuona, no ti rĩu; nĩndĩmũcũthĩrĩirie, no ndarĩ hakuhĩ. Njata nĩĩkoima kũrĩ Jakubu; njũgũma ya ũnene yume kũrĩ Isiraeli. Nĩakahehenja mothiũ ma Moabi, na ahehenje, mahĩndĩ ma mĩtwe ya ariũ othe a Shethu.
ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
18 Edomu nĩgũkahootwo; Seiru, thũ yake, nĩakahootwo, no Isiraeli agakĩrĩrĩria kũgĩa na hinya.
എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 Mwathani mũnene akoima kũrĩ Jakubu na aanange andũ arĩa magaakorwo matigaire a itũũra inene.”
യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
20 Ningĩ Balamu akĩona Amaleki, na akĩaria ndũmĩrĩri yake, akiuga atĩrĩ: “Amaleki nĩwe warĩ wa mbere harĩ ndũrĩrĩ, no marigĩrĩrio-inĩ nĩakanangwo.”
അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.
21 Ningĩ akĩona Akeni, na akĩaria ndũmĩrĩri yake, akiuga atĩrĩ: “Gĩikaro gĩaku nĩ kĩgitĩre, gĩtara gĩaku gĩakĩtwo thĩinĩ wa rwaro rwa ihiga;
അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
22 no rĩrĩ, inyuĩ andũ a Akeni nĩmũkanangwo hĩndĩ ĩrĩa Ashuri makaamũtaha.”
എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?
23 Ningĩ akĩaria ndũmĩrĩri yake, akiuga atĩrĩ: “Hĩ! Nũũ ũngĩtũũra muoyo rĩrĩa Ngai areka ũguo?
പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
24 Meeri nĩigooka ciumĩte hũgũrũrũ-inĩ cia Kitimu; nĩigatooria Ashuri o na Eberi, no rĩrĩ, o nacio nĩikaanangwo.”
കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും.
25 Nake Balamu agĩgĩũkĩra, akĩinũka gwake mũciĩ, nake Balaki agĩthiĩ na njĩra ciake.
അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.