< Ndari 16 >

1 Na rĩrĩ, Kora mũrũ wa Iziharu, mũrũ wa Kohathu, ũrĩa warĩ mũrũ wa Lawi, marĩ na andũ amwe a mũhĩrĩga wa Rubeni nĩo Dathani na Abiramu, ariũ a Eliabu, na Oni mũrũ wa Pelethu, magĩtuĩka a kũngʼathia.
എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ
2 Nao magĩũkĩrĩra Musa. Hamwe nao haarĩ arũme a Isiraeli 250, atongoria mooĩkaine a kĩrĩndĩ kĩu arĩa maathuurĩtwo marĩ a kĩama.
യിസ്രായേൽ മക്കളിൽ സഭാപ്രധാനികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രമാണികളുമായ ഇരുനൂറ്റമ്പത് പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു.
3 Nao magĩũka marĩ gĩkundi makararie Musa na Harũni, makĩmeera atĩrĩ, “Inyuĩ nĩmwĩtũgĩrĩtie mũno! Kĩrĩndĩ gĩkĩ gĩothe nĩ gĩtheru, mũndũ o mũndũ, nake Jehova arĩ hamwe nao. Nĩ kĩĩ gĩtũmĩte mwĩtũũgĩrie igũrũ rĩa kĩũngano gĩkĩ kĩa Jehova?”
അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: “മതി, മതി; സഭയിൽ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെത്തന്നെ ഉയർത്തുന്നത് എന്ത്?” എന്ന് പറഞ്ഞു.
4 Rĩrĩa Musa aiguire ũguo-rĩ, akĩgũa, agĩturumithia ũthiũ thĩ.
ഇത് കേട്ടപ്പോൾ മോശെ കമിഴ്ന്നുവീണു.
5 Ningĩ agĩcooka akĩĩra Kora na arũmĩrĩri ake othe atĩrĩ: “Rũciinĩ, Jehova nĩakonania nũũ wake na nũũ mũtheru, na nĩakareka mũndũ ũcio amũkuhĩrĩrie. Mũndũ ũrĩa agaathuura, ũcio nĩwe akaareka amũkuhĩrĩrie.
അവൻ കോരഹിനോടും എല്ലാ കൂട്ടരോടും പറഞ്ഞത്: “നാളെ രാവിലെ യഹോവ അവിടുത്തേക്കുള്ളവർ ആരെന്നും തിരുസന്നിധിയോട് അടുക്കുവാൻ യോഗ്യതയുള്ള വിശുദ്ധൻ ആരെന്നും കാണിക്കും; അവിടുന്ന് തിരഞ്ഞെടുക്കുന്നവനെ അവിടുത്തോട് അടുക്കുമാറാക്കും.
6 Wee Kora na arũmĩrĩri aku othe, ũũ nĩguo mũgeeka: mũkoya ngĩo cia gũcinĩra ũbumba,
കോരഹും അവന്റെ എല്ലാ കൂട്ടരുമായുള്ളവരേ, ഇതു ചെയ്യുവിൻ:
7 na rũciũ mũciĩkĩre mwaki na ũbumba mũrĩ mbere ya Jehova. Mũndũ ũrĩa Jehova agaathuura-rĩ, ũcio agaatuĩka nĩwe mũtheru. Inyuĩ Alawii nĩmwĩtũgĩrĩtie mũno!”
നാളെ യഹോവയുടെ സന്നിധിയിൽ ധൂപകലശം എടുത്ത് അതിൽ തീയിട്ട് ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!”
8 Ningĩ Musa akĩĩra Kora atĩrĩ, “Ta thikĩrĩriai inyuĩ Alawii!
പിന്നെ മോശെ കോരഹിനോട് പറഞ്ഞത്: “ലേവിപുത്രന്മാരേ, കേൾക്കുവിൻ.
9 Anga mũtiganĩire nĩ Ngai wa Isiraeli kũmwamũrania na kĩrĩndĩ kĩrĩa kĩngĩ gĩothe kĩa andũ a Isiraeli, akamũrehe hakuhĩ nake nĩgeetha mũrutage wĩra hema-inĩ ĩrĩa nyamũre ya Jehova, na mũrũgamage mbere ya kĩrĩndĩ mũgĩtungatagĩre?
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്ക്കുവാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ?
10 Inyuĩ hamwe na Alawii othe a thiritũ yanyu nĩamũrehete hakuhĩ nake, no rĩu mũrageria kuoya wĩra wa ũthĩnjĩri-Ngai o naguo.
൧൦അവിടുന്ന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകലസഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?
11 Wee na arũmĩrĩri aku othe mũnganĩte hamwe mũũkĩrĩre Jehova. Harũni nũũ atĩ nĩguo mũnugune nĩ ũndũ wake?”
൧൧ഇത് കാരണം നീയും നിന്റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?”.
12 Musa agĩcooka agĩĩta Dathani na Abiramu, ariũ a Eliabu. No-o makiuga atĩrĩ, “Tũtigũũka!
൧൨പിന്നെ മോശെ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കുവാൻ ആളയച്ച്; അതിന് അവർ:
13 Anga ti kũiganu atĩ nĩwatũrutire bũrũri warĩ bũthi wa iria na ũũkĩ ũũke ũtũũragĩre werũ-inĩ ũyũ? Rĩu ningĩ ũrenda gũtwatha?
൧൩“ഞങ്ങൾ വരുകയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് കൊണ്ടുവന്നത് കൂടാതെ നിന്നെത്തന്നെ ഞങ്ങൾക്ക് അധിപതിയും ആക്കുന്നുവോ?
14 Ningĩ-rĩ, ndũrĩ ũratũkinyia bũrũri ũrĩ na bũthi wa iria na ũũkĩ, kana ũgatũhe igai rĩa ithaka na mĩgũnda ya mĩthabibũ. Nĩ ũgũkũũra andũ aya maitho ũmaheenie? Aca, tũtigũũka!”
൧൪അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടുവരുകയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരുകയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണ് ചുഴന്നെടുക്കുമോ? ഞങ്ങൾ വരുകയില്ല” എന്ന് പറഞ്ഞു.
15 Nake Musa akĩrakara mũno, akĩĩra Jehova atĩrĩ, “Ndũgetĩkĩre maruta mao. Niĩ ndioete o na ndigiri kuuma kũrĩ o, o na ndihĩtĩirie mũndũ wao o na ũmwe.”
൧൫അപ്പോൾ മോശെ ഏറ്റവും കോപിച്ചു. അവൻ യഹോവയോട്: “അവരുടെ വഴിപാട് കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷവും ചെയ്തിട്ടുമില്ല” എന്ന് പറഞ്ഞു.
16 Ningĩ Musa akĩĩra Kora atĩrĩ, “Wee na arũmĩrĩri aku othe mũgooka mbere ya Jehova rũciũ, wee, nao, na Harũni.
൧൬മോശെ കോരഹിനോട്: “നീയും നിന്റെ അനുയായികളായ ഇരുന്നൂറ്റമ്പതുപേരും (250) നാളെ യഹോവയുടെ സന്നിധിയിൽ വരണം; അഹരോനും അവിടെ ഉണ്ടായിരിക്കും.
17 O mũndũ nĩakoya rũgĩo rwake na arwĩkĩre ũbumba, ngĩo ciothe nĩ 250, na mũcirehe mbere ya Jehova. Wee, na Harũni, o na inyuĩ mũrehe ngĩo cianyu.”
൧൭നിങ്ങൾ ഓരോരുത്തൻ അവനവന്റെ ധൂപകലശം എടുത്ത് അവയിൽ ധൂപവർഗ്ഗം ഇട്ട് ഒരോരുത്തനും ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടി അവനവന്റെ ധൂപകലശവുമായി വരണം” എന്ന് പറഞ്ഞു.
18 Nĩ ũndũ ũcio o mũndũ akĩoya rũgĩo rwake, akĩrwĩkĩra mwaki na ũbumba, na makĩrũgamania mbere ya Musa na Harũni itoonyero-inĩ rĩa Hema-ya-Gũtũnganwo.
൧൮അങ്ങനെ അവർ ഓരോരുത്തൻ അവനവന്റെ ധൂപകലശം എടുത്ത് തീയിട്ട് അതിൽ ധൂപവർഗ്ഗവും ഇട്ട് മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിന്നു.
19 Rĩrĩa Kora aarĩkirie gũcookereria arũmĩrĩri ake othe nĩguo makararie Musa na Harũni marũngiĩ itoonyero-inĩ rĩa Hema-ya-Gũtũnganwo-rĩ, riiri wa Jehova ũkiumĩrĩra kĩũngano kĩu gĩothe.
൧൯കോരഹ് അവർക്ക് വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സ് സർവ്വസഭയ്ക്കും പ്രത്യക്ഷമായി.
20 Nake Jehova akĩĩra Musa na Harũni atĩrĩ,
൨൦യഹോവ മോശെയോടും അഹരോനോടും:
21 “Mwĩyamũraniei na kĩũngano gĩkĩ nĩguo ndĩkĩniine o ro rĩmwe.”
൨൧“ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്ന് കല്പിച്ചു.
22 No Musa na Harũni makĩĩgũithia magĩturumithia mothiũ mao thĩ makĩanĩrĩra makiuga atĩrĩ, “Wee Ngai, Ngai wa Maroho ma andũ othe, kaĩ ũngĩrakarĩra kĩũngano gĩkĩ gĩothe hĩndĩ ĩrĩa arĩ o mũndũ ũmwe wĩhĩtie?”
൨൨അപ്പോൾ അവർ കമിഴ്ന്നുവീണു: “സകലജനത്തിന്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന് അങ്ങ് സർവ്വസഭയോടും കോപിക്കുമോ” എന്ന് പറഞ്ഞു.
23 Nake Jehova akĩĩra Musa atĩrĩ,
൨൩അതിന് യഹോവ മോശെയോട്:
24 “Ĩra kĩũngano gĩothe atĩrĩ, ‘Eherai kuuma hema-inĩ cia Kora na Dathani na Abiramu.’”
൨൪“കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിക്കൊള്ളുവിൻ എന്ന് സഭയോട് പറയുക” എന്ന് കല്പിച്ചു.
25 Musa agĩũkĩra, agĩthiĩ kũrĩ Dathani na Abiramu, nao athuuri a Isiraeli makĩmũrũmĩrĩra.
൨൫മോശെ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽ മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
26 Nake agĩkaania kĩũngano kĩu, agĩkĩĩra atĩrĩ, “Ehererai hema cia andũ aya aaganu! Mũtikahutie kĩndũ o na kĩmwe kĩao, nĩguo mũtikaniinwo nĩ ũndũ wa mehia mao mothe.”
൨൬അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്ന് പറഞ്ഞു.
27 Nĩ ũndũ ũcio andũ makĩeherera hema icio cia Kora na Dathani na Abiramu. Dathani na Abiramu nĩ moimĩte makarũgama na atumia ao, na ciana cia ngenge itoonyero-inĩ rĩa hema ciao.
൨൭അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളുടെ സമീപത്തുനിന്ന് മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്ത് വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും അവരവരുടെ കൂടാരവാതില്ക്കൽനിന്നു.
28 Ningĩ Musa akiuga atĩrĩ, “Ũndũ ũyũ nĩguo ũgũtũma mũmenye atĩ Jehova nĩwe ũndũmĩte njĩke maũndũ maya mothe, na atĩ rĩtiarĩ ithugunda rĩakwa:
൨൮അപ്പോൾ മോശെ പറഞ്ഞത്: “ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന് യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്ന് നിങ്ങൾ ഇതിനാൽ അറിയും:
29 Andũ aya mangĩkua gĩkuũ kĩa ndũire-rĩ, o na kana mone maũndũ o ta marĩa makoraga andũ othe-rĩ, nĩmũkũmenya atĩ ti Jehova ũndũmĩte.
൨൯സകലമനുഷ്യരും മരിക്കുന്നതുപോലെ ഇവർ മരിക്കുകയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്ക് ഭവിക്കുകയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.
30 No Jehova angĩrehe ũndũ ũngĩ mwerũ biũ, nayo thĩ yathamie kanua kayo ĩmamerie hamwe na indo ciao ciothe, na mathiĩ mbĩrĩra-inĩ marĩ muoyo, nĩmũkamenya atĩ andũ aya nĩ manyararĩte Jehova.” (Sheol h7585)
൩൦എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കുകയും ഭൂമി വായ് പിളർന്ന് അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്ന് നിങ്ങൾ അറിയും”. (Sheol h7585)
31 Na rĩrĩ, Musa aarĩkia kuuga ũguo wothe, thĩ ĩgĩatũka hau maarĩ.
൩൧അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.
32 Nayo thĩ ĩgĩathamia kanua kayo ĩkĩmameria, hamwe na andũ ao na arũmĩrĩri othe a Kora, na indo ciao ciothe.
൩൨ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
33 Nao magĩikũrũka mbĩrĩra marĩ muoyo hamwe na indo ciao ciothe; nayo thĩ ĩkĩmahumbĩra, magĩkua, magĩthengio kĩrĩndĩ-inĩ kĩu. (Sheol h7585)
൩൩അവരും അവരോട് ചേർന്ന എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെ മേൽ അടയുകയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കുകയും ചെയ്തു. (Sheol h7585)
34 Nĩ ũndũ wa kĩrĩro kĩao, andũ othe a Isiraeli arĩa maamarigiicĩirie makĩũra, makĩanagĩrĩra atĩrĩ, “O na ithuĩ thĩ nĩĩgũtũmeria!”
൩൪അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ എല്ലാവരും അവരുടെ നിലവിളി കേട്ടു: “ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ” എന്ന് പറഞ്ഞ് ഓടിപ്പോയി.
35 Naguo mwaki ũkiuma kũrĩ Jehova ũgĩcina andũ acio 250 arĩa maarehete ũbumba.
൩൫അപ്പോൾ യഹോവയിങ്കൽനിന്ന് തീ പുറപ്പെട്ട് ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
36 Nake Jehova akĩĩra Musa atĩrĩ,
൩൬യഹോവ മോശെയോട് അരുളിച്ചെയ്തത്:
37 “Ĩra Eleazaru mũrũ wa Harũni, ũrĩa mũthĩnjĩri-Ngai, oe ngĩo icio cia gũcinĩrwo ũbumba, acieherie hau irahĩĩra, na ahurunje makara macio handũ haraaya, nĩ ũndũ ngĩo icio nĩ nyamũre,
൩൭“എരിതീയുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുക്കുവാൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോട് പറയുക; അവ വിശുദ്ധമാകുന്നു; തീ തട്ടിക്കളയുകയും ചെയ്യുക;
38 ngĩo icio cia andũ acio makuĩte nĩ ũndũ wa mehia mao. Ngĩo icio nĩiturwo ituĩke mabati ma kũhumbĩra kĩgongona, nĩ ũndũ nĩciarehetwo mbere ya Jehova, na igatuĩka nyamũre. Nacio nĩ ituĩke kĩmenyithia harĩ andũ a Isiraeli.”
൩൮പാപംചെയ്ത് അവർക്ക് ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം പൊതിയുവാൻ അടിച്ച് തകിടാക്കണം; അത് യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽ മക്കൾക്ക് അത് ഒരു അടയാളമായിരിക്കട്ടെ”.
39 Nĩ ũndũ ũcio Eleazaru ũrĩa mũthĩnjĩri-Ngai akĩoya ngĩo icio cia gĩcango ciarehetwo nĩ andũ acio maacinĩtwo, nake agĩciturithia ituĩke cia kũhumbĩra kĩgongona,
൩൯വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്ത്,
40 agĩĩka o ta ũrĩa Jehova aathĩrĩire Musa. Ũndũ ũyũ warĩ wa kũririkania andũ a Isiraeli atĩ gũtirĩ mũndũ o na ũrĩkũ, tiga wa rũciaro rwa Harũni, wagĩrĩirwo nĩ gũũka gũcina ũbumba mbere ya Jehova, kana atuĩke ta Kora na arũmĩrĩri ake.
൪൦അഹരോന്റെ സന്തതിയിൽപെട്ടവരല്ലാത്ത ആരും യഹോവയുടെ സന്നിധിയിൽ ധൂപം കാണിക്കുവാൻ അടുത്തുവന്ന്, കോരഹിനെയും അവന്റെ കൂട്ടുകാരെയുംപോലെ ആകാതിരിക്കുവാൻ, യിസ്രായേൽ മക്കൾക്ക് സ്മാരകമായി അവ യാഗപീഠം പൊതിയുവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നെ.
41 Mũthenya ũyũ ũngĩ, kĩrĩndĩ gĩothe kĩa andũ a Isiraeli gĩgĩtetia Musa na Harũni, gĩkĩmeera atĩrĩ, “Inyuĩ nĩ mũũragĩte andũ a Jehova.”
൪൧പിറ്റെന്നാൾ യിസ്രായേൽ മക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു” എന്ന് പറഞ്ഞു.
42 Na rĩrĩa kĩũngano kĩu gĩecookanĩrĩirie gĩũkĩrĩre Musa na Harũni, o na gĩkĩerekera na kũrĩa Hema-ya-Gũtũnganwo yarĩ-rĩ, o rĩmwe itu rĩkĩhumbĩra hema ĩyo, naguo riiri wa Jehova ũkĩonekana.
൪൨ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിവന്ന് സമാഗമനകൂടാരത്തിന്റെ നേരെ നോക്കിയപ്പോൾ, മേഘം അതിനെ മൂടിയതായും യഹോവയുടെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും കണ്ടു.
43 Nao Musa na Harũni magĩthiĩ hau mbere ya Hema-ya-Gũtũnganwo,
൪൩അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.
44 nake Jehova akĩĩra Musa atĩrĩ,
൪൪യഹോവ മോശെയോട്: “ഈ സഭയുടെ മദ്ധ്യത്തിൽനിന്ന് മാറിപ്പോകുവിൻ;
45 “Ehererai mume kĩũngano-inĩ gĩkĩ nĩguo ndĩkĩniine o ro rĩmwe.” No-o makĩĩgũithia thĩ, na magĩturumithia mothiũ mao thĩ.
൪൫ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും” എന്നരുളിച്ചെയ്തു. അപ്പോൾ അവർ കമിഴ്ന്നുവീണു.
46 Ningĩ Musa akĩĩra Harũni atĩrĩ, “Oya rũgĩo rwaku ũrwĩkĩre ũbumba hamwe na mwaki wa kuuma kĩgongona-inĩ, na ũthiĩ narua kĩũngano-inĩ kĩu ũkĩhoroherie. Mangʼũrĩ moimĩte kũrĩ Jehova; mũthiro nĩwambĩrĩirie kũmaniina.”
൪൬മോശെ അഹരോനോട്: “നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീയും ധൂപവർഗ്ഗവും ഇട്ട് വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു” എന്ന് പറഞ്ഞു.
47 Nĩ ũndũ ũcio Harũni agĩĩka o ta ũrĩa Musa aamwĩrire, agĩtengʼera agĩtoonya thĩinĩ wa kĩũngano kĩu. Mũthiro nĩwarĩĩkĩtie kwambĩrĩria thĩinĩ wa andũ, no Harũni akĩruta ũbumba akĩmahoroheria.
൪൭മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്ത് സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നത് കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച്,
48 Akĩrũgama gatagatĩ ka andũ arĩa maarĩ muoyo na arĩa maakuĩte, naguo mũthiro ũgĩthira.
൪൮മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
49 No andũ 14,700 magĩkua nĩ ũndũ wa mũthiro ũcio, kuonganĩrĩria na andũ arĩa maakuĩte nĩ ũndũ wa Kora.
൪൯കോരഹിന്റെ നിമിത്തം മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിനാലായിരത്തിഎഴുനൂറുപേർ ആയിരുന്നു
50 Thuutha ũcio Harũni agĩcooka kũrĩ Musa itoonyero-inĩ rĩa Hema-ya-Gũtũnganwo, tondũ mũthiro ũcio nĩwathirĩte.
൫൦പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.

< Ndari 16 >